'എനിക്ക് ബിജെപിയോ ആർഎസ്എസ്സോ ഒന്നും തരുന്നില്ല..പിന്നെന്തിന് വേണ്ടിയാണ് അവർക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്; സോഷ്യൽ മീഡിയയിൽ മതത്തിന് വേണ്ടി പരസ്പരം തല്ലി ചാവാനാണ് എല്ലാവർക്കും താൽപര്യം; എനിക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ല, ഞാൻ ഒരു മുസ്ലിം വിരോധിയുമല്ല': മാധ്യമ വിലക്ക് കുറച്ച് വൈകി പോയി എന്ന് പോസ്റ്റിട്ടതിന് സൈബർ ആക്രമണം അതിരുകടന്നപ്പോൾ വിശദീകരണവുമായി ടെക് വ്ളോഗർ രതീഷ്.ആർ.മേനോൻ
ആർ പീയൂഷ്
കൊച്ചി: ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തി എന്ന് കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം മലയാളത്തിലെ മുൻനിര വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്, മീഡിയാ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേഷണം നിർത്തി വയ്പ്പിച്ചു എന്ന വിവരം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത പ്രമുഖ ടെക് വ്ളോഗർ രതീഷ് ആർ മേനോൻ നേരെ വ്യാപക സൈബർ ആക്രമണം. രതീഷ് ആർ മേനോൻ സംഘപരിവാർ പ്രവർത്തകനാണ് അതിനാലാണ് ഇത്തരത്തിൽ പോസ്റ്റ് ചെയ്തത് എന്നാരോപിച്ചാണ് ആക്രമണം.
സൈബർ ആക്രമണം രൂക്ഷമായതോടെ രതീഷ് ഫെയ്സ് ബുക്ക് ലൈവിലെത്തി ഇതിന് വിശദീകരണം നൽകി. രാജ്യത്ത് കലാപമുണ്ടാക്കുമ്പോൾ അക്കാര്യങ്ങൾ ചാനലുകൾ വഴി ജനങ്ങളിലെത്തിച്ച് ആശങ്കപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. ഇത് സംബന്ധിച്ച് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ഡൽഹി കലാപ സമയത്ത് ഇത് ലംഘിച്ച് കൊണ്ട് വാർത്ത ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത് ശരിയല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നതായി രതീഷ് ആർ മേനോൻ പറഞ്ഞു. അതിനാലാണ് ഇത്തരം വാർത്തകൾ കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി എന്ന കാരണത്താൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചാനലുകൾക്കെതിരെ നടപടി എടുത്തത്. ഇക്കാര്യം ഞാൻ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഒപ്പം കുറച്ചു വൈകി പോയി എന്നും കുറിച്ചു. എന്റെ പോസ്റ്റിലെ മീഡിയാവൺ ചാനൽ പരാമർശത്തെ ചൂണ്ടിക്കാട്ടിയാണ് ചിലർ ഞാൻ മുസ്ലിം വിരോധിയാണ് എന്ന് മുറവിളി കൂട്ടി സൈബർ അറ്റാക്ക് നടത്തുന്നത്. ഞാൻ ഒരിക്കലും മുസ്ലിം വിരോധിയല്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ മുസ്ലിം സമുദായത്തിൽ പെട്ടവരാണ്.
എന്റെ വിവാഹം നടക്കുന്നതിന് മുൻപ് ഒരു സജീവ സംഘപരിവാർ പ്രവർത്തകനായിരുന്നു എന്നത് സത്യമാണ്. അത് പലപ്പോഴും പറഞ്ഞിട്ടുള്ളതുമാണ്. വിവാഹ ശേഷം എല്ലാത്തിലും നിന്നും പിന്മാറുകയും എന്റെ കുടുംബവും ജോലിയും ശ്രദ്ധിച്ചാണ് മുന്നോട്ട് പോകുന്നത്. സാമൂഹിക പ്രശ്നങ്ങൾ വരുമ്പോൾ അതിൽ ഇടപെടാറുണ്ട്. അത് ജാതിയും മതവും നോക്കിയല്ല എന്ന് എന്റെ ഫോളോവേഴ്സിന് അറിയാവുന്നതുമാണ്. ഇങ്ങനെയുള്ളപ്പോഴാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നത്. ഞാൻ ഇട്ട പോസ്റ്റ് സ്ക്രീൻ ഷോട്ട് എടുത്ത് ഫെയ്സ് ബുക്കിലും വാട്ട്സാപ്പിലും മുസ്ലിംവിരോധിയാണ് അതിനാൽ ഇവനെ ഒറ്റപ്പെടുത്തണം എന്നൊക്കെയുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
എന്നെ അറിയാവുന്നവർ ഒരിക്കലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കില്ല. എന്നാൽ ചിലരുടെ മനസ്സിലിരിപ്പ് എന്താണ് എന്ന് ഈ പോസ്റ്റിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്ക് ബിജെപിയോ ആർഎസ്എസ്സോ ഒന്നും തരുന്നില്ല. പിന്നെന്തിന് വേണ്ടിയാണ് അവർക്ക് വേണ്ടി ഞാൻ സംസാരിക്കുന്നത്. സോഷ്യൽ മീഡിയയിൽ മതത്തിന് വേണ്ടി പരസ്പരം തല്ലി ചാവാനാണ് എല്ലാവർക്കും താൽപര്യം. ഇതൊക്കെകണ്ട് മറ്റുള്ളവർ ചിരിക്കുന്നു. അതു കൊണ്ട് ഒരിക്കൽ കൂടി ഞാൻ പറയുകയാണ് എനിക്ക് സംഘപരിവാറുമായി ഒരു ബന്ധവുമില്ല, ഞാൻ ഒരു മുസ്ലിം വിരോധിയുമല്ല.
ടെക് ലോകത്ത് ഉപകാരപ്രദമായ ട്രിക്കുകൾ മലയാളികൾക്കായി തന്റെ ഫേസ്ബുക്ക് പേജിലൂടെയും യൂട്യൂബിലൂടെയും പകർന്നു നൽകുന്ന വ്ളോഗറാണ് രതീഷ് ആർ മേനോൻ. ആറു വർഷം മുമ്പ് തുടങ്ങിയ ഫേസ്ബുക്ക് പേജിന് ലൈക്ക് ഇന്ന് ഒരു മില്യൺ കടന്നു. ഇന്റർനെറ്റിന്റെയും മൊബൈൽ ആപ്പുകളുടെയും അനന്ത സാധ്യതകളാണ് രതീഷ് മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഇന്ന് പ്രവാസികൾ ഉൾപെടെയുള്ളവർ രതീഷിന്റെ ഫാൻസാണ്. മൊബൈൽ സംബന്ധമായോ, കമ്പ്യൂട്ടർ സംബന്ധമായോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ രതീഷിനെ ബന്ധപ്പെടാം.
22-ാം വയസിലാണ് രതീഷ് കമ്പ്യൂട്ടറിന്റെ ബാലപാഠം പഠിച്ചത്. ഒരു സാധാരാണ കുടുംബത്തിലെ അംഗം പൊടുന്നനെയായിരുന്നു ടെക് വ്ളോഗറായി വളർന്നത്. ഇന്റർനെറ്റിലെ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള ട്രിക്കുകൾ രതീഷിനറിയാം. പ്ലസ് ടു പഠനത്തിന് ശേഷം നാട്ടിൽ ചെറിയ ജോലികൾ ചെയ്തുകൊണ്ടിരുന്ന രതീഷ് ഒരു കോളജിൽ പ്യൂണായി ജോലിക്ക് കയറി. കമ്പ്യൂട്ടർ സയൻസിൽ തൽപരനായിരുന്നു. കോളജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ രതീഷിന്റെ മിടുക്ക് കണ്ട് അവർക്കൊപ്പം കൂട്ടി. അവരുടെ കൂടെ കൂടി കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ മിക്കതും മനസിലാക്കി. പിന്നീടങ്ങോട്ട് ആരെയും ഞെട്ടിക്കുന്ന വളർച്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍