ബിസിനസ്സിൽ ശ്രദ്ധ ചെലുത്തിയത് സ്വന്തം കാലിൽ നിൽക്കാൻ; സ്വന്തം സ്പെയ്സ് കണ്ടെത്തിയതോടെ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങൾ സഫലമാക്കാൻ യാത്ര തുടങ്ങി; മൂന്ന് കൊല്ലം കൊണ്ട് സഞ്ചരിച്ചത് 21 രാജ്യങ്ങളിൽ; സ്വയം പ്രണയിക്കാൻ മാറ്റിവയ്ക്കുന്നത് മാസത്തിൽ അഞ്ച് ദിവസം; വാലന്റൈൻ ദിനത്തിൽ തട്ടമിട്ട മേനോത്തിക്ക് പറയാനുള്ളതും മനസ്സിലെ പ്രണയ സങ്കൽപ്പം; തനൂറ ശ്വേത മേനോന്റെ ലക്ഷ്യം 'ലോകം കീഴടക്കൽ'
ജംഷാദ് മലപ്പുറം
കോഴിക്കോട്: തനൂറ ശ്വേത മേനോന്റെ പ്രണയം യാത്രകളോടും പിന്നെ തന്നോടും തന്നെയാണ്. ഇതുവരെ തനിച്ച് സഞ്ചരിച്ചത് 23 രാജ്യങ്ങൾ. എല്ലാ മാസവും ഏതെങ്കലുമൊരു രാജ്യം സന്ദർശിക്കും. ലക്ഷ്യം മരിക്കും മുമ്പെ എല്ലാ രാജ്യങ്ങളും സന്ദർശിക്കൽ. വീണ്ടുമൊരു പ്രണയദിനംവരുമ്പോൾ തന്റെ വ്യത്യസ്തമായ പ്രണയ സങ്കൽപങ്ങൾ തുറന്ന് പറയുകയാണ് തനൂറ ശ്വേത മേനോൻ.
കൊച്ചിക്കാരിയാണെങ്കിലും തനൂറയിപ്പോൾ കോഴിക്കോട്ടുകാരിയായിമാറിയിട്ടുണ്ട്. അഞ്ചു വർഷത്തോളമായി കോഴിക്കോടാണ് താമസം. ഫെബ്രുവരി 14ന് ലോകംപ്രണയദിനം ആഘോഷിക്കുമ്പോഴാണ് തന്റെ വ്യത്യസ്തമായ പ്രണയ സങ്കൽപങ്ങളെ കുറിച്ച് നൂറ ശ്വേത മേനോൻ പറയുന്നത് ഇങ്ങിനെയാണ്. താൻ പ്രണയിക്കുന്നത് യാത്രകളേയും, പിന്നെ തന്നെ തന്നെയുമാണ്. ഇതുകേൾക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്കൊന്നും ഉൾക്കൊള്ളാൻ കഴിയില്ല.
താൻ സ്വയം അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ ഇനിയും തന്റെ ഉള്ളിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ഇതിനാൽ തന്നെ ഇവ കണ്ടെത്താനുള്ള ഒരു ശ്രമം കൂടിയാണ് താൻ യാത്രകളിലൂടെ ചെയ്യുന്നതെന്നും തനൂറ പറയുന്നു. ഇതുവരെ സഞ്ചരിച്ചത് 23രാജ്യങ്ങളാണ്. 2018മുതലാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത്. 2017വരെ വെറും രണ്ടു രാജ്യങ്ങൾ മാത്രം സന്ദർശിച്ചിരുന്ന താൻ കഴിഞ്ഞ മൂന്നു വർഷത്തിനിടയിലാണ് 21രാജ്യങ്ങൾ സന്ദർശിച്ചതെന്നും തനൂറ പറയുന്നു.
തന്നെ സ്വയംപ്രണയിക്കാൻ ഒരു മാസത്തിൽ അഞ്ചു ദിനം താൻ മാറ്റിവെക്കും. ബാക്കിയുള്ള 25ദിവസം തന്റെ ബിസിനസ്സിൽ ശ്രദ്ധിക്കും. സേറാ കിഡ്സ് ബ്രാൻഡ് സ്ഥാപനത്തിന്റെ ഉടമകൂടിയായ താനൂറ വിവാഹ മോചിതയും മൂന്നു കുഞ്ഞുങ്ങളുടെ മാതാവുമാണ്. എന്നാൽ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തുകയും അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് താനൂറയുടെ പ്രവർത്തനങ്ങളെന്നതും ശ്രദ്ധേയമാണ്.
കുഞ്ഞുങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സ്വന്തംബന്ധുവെന്നപോലെ ജോലിക്കായി ഒരു സ്ത്രീയും തനൂറയോടൊപ്പമുണ്ട്. തനൂറ യാത്രപോകുമ്പോൾ കുഞ്ഞുങ്ങളുടെ എല്ലാകാര്യങ്ങളും ഇവർ ശ്രദ്ധയോടെ ചെയ്യും. ഒമ്പത്, നാല്, കെ.ജി ക്ലാസുകളിൽ പഠിക്കുന്ന മൂന്നു കുഞ്ഞുങ്ങളാണ് താനൂറക്കുള്ളത്. 2014ലാണ് ഭർത്താവുമായി വേർപിരിഞ്ഞത്. പിന്നീടാണ് ബിസിനസ്സ് മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. ഇവിടെനിന്നുമാണ് സ്വയംബോധ്യപ്പെടലുകളും, മുന്നേറ്റങ്ങളും തുടങ്ങിയത്.
ബിസിനസ്സിൽ തന്റെതായ ഒരു ഇടം കണ്ടെത്തിയതോടെ പിന്നീട് തന്റെ മനസ്സിൽ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങൾ ഓരോന്നായി പ്രവർത്തികമാക്കിത്തുടങ്ങുകയായിരുന്നു. തനിച്ചു താമസിക്കുന്ന ഒരു സ്ത്രീക്ക് ഇത്തരത്തിൽ സ്വയം മുന്നേറാനും ജീവതത്തിൽ സ്വന്തം ആഗ്രഹങ്ങൾക്ക് അനുസൃതമായി ജീവിക്കാനും കഴിയുമെന്ന് സ്വന്തം ജീവിതത്തിലൂടെ തനൂറ തെളിയിക്കുകയാണ്.
ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലാവർക്കുമുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെയെല്ലാം തനിച്ചുനിന്നു പോരാടി മുന്നേറുകയാണ് താൻ ചെയ്യുന്നതെന്നും തനൂറ പറയുന്നു.പരിചയമില്ലാത്ത രാജ്യങ്ങളിലൂടെ ദിവസങ്ങളോളം താൻ തനിച്ചു സഞ്ചരിക്കുമ്പോൾ ഒരു ഭയവും ഉണ്ടായിട്ടില്ല. അവർക്കെല്ലാം എന്നോട് ബഹുമാനം മാത്രമാണ് താൻ കണ്ടെതെന്നും തനൂറ പറയുന്നു. കാരണം അവർക്ക് എന്നെ അറിയില്ല. എന്റെ സ്വഭാവം അറിയില്ല. ഒരു സ്ത്രീ തനിച്ചു ഒരു രാജ്യത്ത് വന്നു യാത്ര നടത്തുന്നത് പലർക്കും അത്ഭുതമാണ്. താൻ ഫ്ളൈറ്റിൽ സഞ്ചരിക്കുമ്പോഴും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴുമെല്ലാം ഇവർ ഇക്കാര്യങ്ങൾ പറയാറുണ്ട്.
34വയസ്സായി. 30വയസ്സുവരെ താൻ സ്വയം സ്നേഹിച്ചിട്ടില്ലായിരുന്നുവെന്നും തനൂറപറയുന്നു. ആദ്യമായി യാത്രപോയ രാജ്യം ശ്രീലങ്കയാണ്. ഇതിന് ശേഷം ദുബായി പോയി. പിന്നീടാണ്, ആഫ്രിക്ക, ചൈന, നേപ്പാൾ, ജോർദാൻ, വിയറ്റ്നാം, റഷ്യ തുടങ്ങിയ 23 രാജ്യങ്ങൾ സഞ്ചരിച്ചത്. ഇവിടങ്ങളില്ലെല്ലം അഞ്ചോ, ഏഴോ ദിവസമാണ് ചെലവഴിക്കുക. ശേഷം തിരിച്ചുപോരും. പ്രത്യേകിച്ച് യാതൊരു കണക്ക് കൂട്ടലുകളുമില്ലാതെയാണ് തന്റെ എല്ലാ യാത്രകളെന്നും തനൂറ പറയുന്നു.
ഫ്ളൈറ്റ് ടിക്കറ്റും മറ്റും പരിശോധിച്ച് ആ സമയത്ത് ഏറ്റവും കൂടുതൽ സൗകര്യപ്രദമായ രാജ്യം തെരഞ്ഞെടുത്താണ് യാത്ര തിരിക്കാറുള്ളതെന്നും തനൂറ പറയുന്നു. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിനിടയിൽ തനിക്ക് യാതൊരു ചൂഷണവും ഇതുവരെ നേരിട്ടിട്ടില്ല. ഇത്തരത്തിലുള്ള ചൂഷണം നേരിടുന്നത് നമ്മുടെ നാട്ടിലാണ്. തനിച്ചുള്ള തന്റെ യാത്ര തന്നെ സ്വയം സ്നേഹിക്കാനാണെന്നും തനൂറ പറയുന്നു.
എഴുത്തുകാരികൂടിയായ തനൂറ 'തട്ടമിട്ട മേനോത്തി' എന്ന പുസ്തകം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ജീവിതമാണ് ഈ പുസ്കത്തിലൂടെ തനൂറ ചൂണ്ടിക്കാട്ടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍