മറിയം വന്ന് ചിരിപ്പിച്ചു; പ്രേക്ഷകർ അറിഞ്ഞു തന്നെ ചിരിച്ചു; വലിയ കഥയൊന്നും പ്രതീക്ഷിക്കാതെ ചിരിക്കാനായി മാത്രം പോകാം; മറിയം വന്ന് വിളക്കൂതി ഒരു ഫുൾ ചിരിപ്പടം തന്നെ..!
സുവർണ്ണ പി എസ്
ചിരിപ്പിക്കാൻ മാത്രമായി ഒരു സിനിമ അതാണ് നവാഗതനായ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്ന് വിളക്കൂതി എന്ന സിനിമ. പറയത്തക്ക കഥയില്ലാത്ത സിനിമയിൽ മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണ രീതിയായിരുന്നു ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ ഇതുവരെയും ഉണ്ടാവാത്ത ഒരു പുതുമ നിലനിർത്താൻ സിനിമയെ കൊണ്ട് സാധിച്ചു. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സൺ, കൃഷ്ണ ശങ്കർ, ശബരീഷ് എന്നിവരും അൽത്താഫ്, ഷിയാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം എആർകെ മീഡിയയുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാജേഷ് അഗസ്റ്റിനാണ്.
നേരത്തെ പറഞ്ഞത് പോലെ പറയത്തക്ക കഥയോ വലിയ രീതിയിലുള്ള ഒന്നുമില്ലാത്ത സിനിമ എന്നാൽ ഒരു കംപ്ലീറ്റ് എന്റെർടെയിനറാണ്. കാരണം സിനിമയുടെ ഭൂരിഭാഗവും ഒരു മുറിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിട്ട് പോലും ചിത്രത്തെ എൻഗേജിങ്ങായി നിലനിർത്താൻ സാധിച്ചു എന്നത് മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ പ്ലസ് പോയിന്റാണ്. ടെൻഷനടിപ്പിക്കുന്നതോ, വിഷമിപ്പിക്കുന്നതോ ആയ ഒരു സിറ്റുവേഷനും സിനിമയിലില്ല. മൊത്തം ചിരി. അതുതന്നെയാണ് സിനിമയുടെ അണിയറപ്രവർത്തകരും ഉദ്ദേശിച്ചത്. അത് എന്തായാലും ക്ലിക്കായി. തിയേറ്ററിനുള്ളിൽ പ്രേക്ഷകർ അറിഞ്ഞു തന്നെ ചിരിച്ചു.
സിനിമയുടെ ടൈറ്റിലിലെ മറിയാമ്മയെ അവതരിപ്പിച്ചിരിക്കുന്നത് സേതുലക്ഷ്മി ചേച്ചിയാണ്. സേതുലക്ഷ്മി ചേച്ചി തന്റെ ഭാഗം നന്നാക്കി. ഇതിന് മുമ്പ് പ്രേക്ഷകർ കണ്ടിട്ടില്ലാത്ത തരം വേഷമായിരുന്നു ചിത്രത്തിൽ ചേച്ചിക്ക്. പിസാ ഡെലിവറി ബോയ് ആയി എത്തിയ ബേസിൽ ജോസഫും കോർപ്പറേറ്റ് കമ്പനിയുടെ തലവനായി എത്തിയ സിദ്ധാർഥ് ശിവയും പൊലീസ് ഇൻസ്പെക്ടറായി എത്തിയ ബൈജുവും കസറി.... അധികം കഥാപാത്രങ്ങൾ ഒന്നുമില്ലാത്ത ഒരു ചെറിയ സിനിമയാണ് മറിയം വന്ന് വിളക്കൂതി. എന്നിട്ട് പോലും സിനിമ കണ്ട് ബോറഡി തോന്നിയില്ല.
റോണി, അഡ്ഡു, ഉമ്മൻ, ബാലു, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിജു വിൽസൺ, കൃഷ്ണ കുമാർ, ശബരീഷ് വർമ, അൽത്താഫ് സലീം, എം എ ഷിയാസ് എന്നിവരാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചുള്ള സീനുകളാണ് കാണികളെ ഏറെ ചിരിപ്പിച്ചത്. ഒരു ബർത്തഡേ സെലിബ്രേഷന്റെ ഇടയ്ക്ക് ഉണ്ടാകുന്ന പ്രശ്നവും ആ പ്രശ്നം പരിഹിക്കാൻ ശ്രമിക്കുന്തോറും കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് പോവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാലും സിനിമയിൽ എടുത്ത് പറയേണ്ടത് സിനിമയുടെ അവതരണ രീതിയെക്കുറിച്ച് തന്നെയാണ്. തുടക്കം മുതൽ ഒടുക്കം വരെ സിനിമയിൽ പുതുമ നിലനിർത്താൻ കുറച്ച് ബുദ്ധിമുട്ടാണല്ലോ. എന്നാൽ ഇവിടെ ആ കാര്യത്തിൽ നമ്മുടെ പുതുമുഖ സംവിധായതകൻ വിജയിച്ചു.
മുൻ ചിത്രങ്ങളിലേത് പോലെ തന്നെ സിജു വിൽസൺ, കൃഷ്ണ കുമാർ, ശബരീഷ് വർമ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ചു. സ്വാഭാവികമായ അഭിനയ രീതികൾ തന്നെയാണ് ഇതിന് മുമ്പും ഇവരെ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാക്കിയത്. ആ അഭിനയം തന്നെയാണ് മറിയം വന്ന് വിളക്കൂതി എന്ന സിനിമയിലും ഇവർ കാഴ്ച്ചവെച്ചിരിക്കുന്നത്.
സിനിമ തുടങ്ങുമ്പോൾ കാണിക്കുന്ന ടൈറ്റിലുകൾക്ക് കൊടുത്തിരിക്കുന്ന ബാഗ്രൗണ്ട് സ്കോർ ഉൾപ്പെടെ പുതുമ നിലനിർത്തുന്നതാണ്. കഥ പറഞ്ഞ്, കാണിച്ച് പോവുന്ന രീതി , കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ അങ്ങനെ നിരവധി പ്രത്യേകതകൾ. അതെല്ലാമാണ് മറ്റ് സിനിമകളിൽ നിന്ന് മറിയം വന്ന് വിളക്കൂതി എന്ന സിനിമയെ വേറിട്ട് നിർത്തുന്നതെന്ന് തോന്നുന്നു. സിനിമയുടെ അവസാനം എഴുതി കാണിതക്കുന്ന താങ്ക്സ് ഫോർ വാച്ചിങ്ങ് എന്ന് വാചകവും നമ്മൾ ഇതിന് മുമ്പ് കണ്ട് സിനിമയിൽ കണ്ട് പരിചയമില്ലാത്ത രീതിയാണ്. ഇതെല്ലാണ് ഈ സിനിമയെ വേറിട്ട് നിർത്തുന്നത്.
സിനിമയുടെ ഉള്ളിൽ പ്രത്യേകിച്ച് ഒരു പാട്ടുസീൻ ഇല്ലെന്നതാണ് മറ്റൊരു കാര്യം. സിനിമ കണ്ട് പോവുക അത്രതന്നെ. ആസ്വദിക്കാൻ പാട്ട് ഇല്ലെങ്കിൽ പോലും സിനിമയിൽ എവിടെയും ലാഗ് അനുഭവപ്പെടുന്നതുമില്ല. ചുരുക്കി പറഞ്ഞാൽ രണ്ട് മണിക്കൂർ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ഇനി സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ക്യാമറ, എഡിറ്റിങ്ങ്, എന്നീ വശങ്ങൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. സിനോജ് പി. അയ്യപ്പൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് വസിം, മുരളി എന്നിവരാണ്്. അതേസമയം അപ്പു എൻ. ഭട്ടതിരിയുടെ എഡിറ്റിങ് പ്രത്യേക പ്രശംസ അർഹിക്കുന്നുമുണ്ട്.
എന്തായാലും സിനിമ തിയേറ്ററിൽ പോയി കണാൻ കഴിയുന്നതാണ്. എന്നാൽ വലിയ കഥയും മെസേജുമെല്ലാം തരുന്ന സിനിമകൾ പ്രതീക്ഷിക്കുന്നവർ ഈ സിനിമ കാണാൻ പോവേണ്ട. കാരണം ഈ സിനിമയിൽ അങ്ങനെ പ്രത്യേകിച്ച് ഒരു കഥയില്ല. മറിച്ച് ചിരിപ്പിക്കാനുള്ള എലമെന്റുകളൊക്കെയുണ്ട്. അതുകൊണ്ട് തന്നെ മറ്റൊന്നും പ്രതീക്ഷിക്കാതെ മനസറിഞ്ഞ് ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമ ധൈര്യമായി തന്നെ പോയി കാണാം..
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍