കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കുല വസ്ത്രമായി മാറിയത് പൊടിക്കാറ്റടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വില കൂടിയ വസ്ത്രങ്ങളും മുഖവും കണ്ണുകളും പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ധരിക്കുന്ന കറുത്ത അബായ എന്ന മേൽവസ്ത്രം; ഇംഗ്ലീഷ് സ്ത്രീകളുടെ നൈറ്റി കേരള സ്ത്രീകളുടെ പകൽ വസ്ത്രമായതുപോലെ! കേരളത്തിൽ ഇത്രയും കാലം അറബി മുസ്ലീങ്ങൾ അല്ല ഇന്ത്യൻ മുസ്ലീങ്ങൾ ആണ് ഉണ്ടായിരുന്നുവെന്ന് ഇവരെല്ലാം നിരത്തിലിറങ്ങിയപ്പോഴാണറിഞ്ഞത്: ഷംഷാദ് ഒസ്മാൻ ഓക്സ്ഫോർഡ് എഴുതുമ്പോൾ
ഷംഷാദ് ഒസ്മാൻ ഓക്സ്ഫോർഡ്
ഇത്രയും കാലം ഇന്ത്യ എന്താണ്? ഇന്ത്യയുടെ ഭരണ ഘടന എന്താണ്? അതിൽ ഓരോ ഇന്ത്യൻ സ്ത്രീക്കും ഓരോ ഇന്ത്യൻ പുരുഷനുമുള്ള അവകാശങ്ങൾ എന്തൊക്കെയാണ്? എന്നൊക്കെ അറിയുന്നതിനും ചിന്തിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും പകരം ഇന്ത്യ എന്തെന്ന് വീട്ടിലെ പുരുഷന്മാരുടെ വായ്മൊഴിയിലൂടെ പഠിച്ച കേരളീയ സ്ത്രീകൾക്ക് ഖുർ ആന്റെ ആമുഖവും ബൈബിളിന്റെ ആമുഖവും ഭഗവത് ഗീതയുടെ ആമുഖവും വായിച്ച് ജനങ്ങൾക്ക് മതപ്രബോധനം കൊടുത്തിരുന്ന മത പുരോഹിതന്മാർക്കും സീരിയലുകൾക്കപ്പുറം ഇന്ത്യൻ ഭരണഘടന എന്തെന്ന് അറിയാൻ ആഗ്രഹിക്കാതിരുന്ന കേരളീയർക്കും കോളേജിൽ പോയി പൊളിറ്റിക്സിലും ലോ കോളേജിൽ പോയി നിയമം പഠിക്കാനും സാഹചര്യം കിട്ടാതെ പോയ ഇടക്ക് വച്ച് സ്കൂൾ വിദ്യാഭ്യാസം നിർത്തി പ്പോയ മുസ്ലിംങ്ങൾക്ക് ഭരണഘടന പഠിക്കാൻ ഇന്ന് ഫ്രീ ആയി അവസരം കിട്ടിയതിനെ അനുമോദിക്കാതെ വയ്യ.
ഒരു രണ്ട് മാസത്തിനു മുൻപ് വരെ മതഗ്രന്ഥങ്ങളിലെ ആ മുഖങ്ങൾ കാണാപ്പാഠം പഠിച്ച് ഉരുവിട്ടിരുന്ന കേരളത്തിലെ മുതിർന്ന സ്ത്രീകൾ ഭരണഘടനയുടെ ആമുഖം കാണാപ്പാഠം പറയാൻ മാത്രം സാക്ഷര കേരളം വളർന്നുവെന്ന ചരിത്ര സത്യം ഓർത്ത് നമുക്ക് അഭിമാനിക്കാം, ഒരു ദുരാചാരത്തിലൂടെയാണ് ഒരു സദാചാരം പഠിക്കുക, അത് പോലെ സ്വന്തം നിലനില് പ്പെന്ന ഭയത്തിലൂടെ ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാൻ പുറം ലോകം അറിയാതെ പർദ്ദക്കുള്ളിലിരുന്ന സ്ത്രീകൾക്ക് അവസരം കിട്ടി, വീട്ടിലടക്കപെട്ട മുസ്ലിം സ്ത്രീകളെ വീട്ടിലെ പുരുഷമാർ തന്നെ നിരത്തുകളിൽ കൊണ്ടുവന്ന കാഴ്ച അഭിമാനത്തോടെയാണ് നോക്കികണ്ടത് . റോഡിലിറങ്ങി പ്രതിജ്ഞ ചൊല്ലാനുള്ള സ്വാതന്ത്യവും.മുസ്ലിം പുരുഷന്മാരോടൊപ്പം,മുസല്യാക്കന്മാരോടൊപ്പം ഒളിവും മറയും ഇല്ലാതെ ഭരണഘടയുടെ സ്വാതന്ത്ര്യവും ശുദ്ധവായുവും വേണ്ടുവോളം ആസ്വദിക്കുന്നതും ശ്വസിക്കുന്നതും കണ്ടു.ഇതെല്ലാം തന്നെ കഴിഞ്ഞ എഴുപത്തൊന്നു വർഷമായി തങ്ങൾക്കൊപ്പം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാനുള്ള ഒരു അവസരം കൂടി ആയി ദേശീയ പൗരത്യ ഭേദഗതി ബില്ല്.
കഴിഞ്ഞ വർഷം ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോർട്ടിന്റെ യുവതി പ്രവേശന ബില്ല് പുറത്ത് വന്നപ്പോഴാണ് അറിഞ്ഞതും , കേരളത്തിലെ ഹിന്ദു സ്ത്രീകൾ തങ്ങളുടെ വിശ്വാസങ്ങളിലും കേരള സംസ്കാരത്തിലും എത്രമാത്രം ഉറച്ചു നില്ക്കുന്നുവെന്നു മനസ്സിലായതും. എന്നാൽ മുസ്ലിം സ്ത്രീകൾ തങ്ങളുടെ വിശ്വാസങ്ങളിലൂടെ കേരള സംസ്കാരത്തിൽ എത്ര മാത്രം ഉറച്ചു നില്ക്കുന്നുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ല. വീട്ടിലെ പുരുഷന്മാർ ഗൾഫ് നാടുകളിൽ ജോലി തേടിപ്പോയപ്പോൾ വേഷത്തിലും ആഹാരത്തിലും രൂപത്തിൽ പോലും ആർഭാടങ്ങൾ ഇഷ്ടപ്പെടുന്ന ഓരോ അറബി സ്ത്രീ ആകാൻ മനപ്പൂർവ്വം മനസ്സിനെ മാറ്റി എടുത്തവരാണ് കേരളത്തിലെ മുസ്ലിം സ്ത്രീകൾ. ഇന്നും എന്റെ വീട്ടിലും എന്റെ പിതാവിന്റെ കുടുംബത്തിലും ഉള്ള സ്ത്രീകൾ സാരിയുടെ തുമ്പു കൊണ്ടോ സൽവാർ കമ്മീസിന്റെ ഷാളു കൊണ്ടോ തല മറക്കുമ്പോൾ ഞങ്ങളെ കാണുന്ന മുസ്ലിം പുരുഷന്മാരും അവരുടെ കുടുംബത്തിലെ സ്ത്രീകളും അവജ്ഞയോടെ ഞങ്ങളെ നോക്കുന്നത് കാണാം.
ഞാൻ ഇന്ന് എന്റെ ജന്മ നാടായ വണ്ടിപ്പെരിയാറ്റിൽ പോകുമ്പോൾ എന്നെ പരിചയത്തിന്റെ പേരിൽ പോലും മുസ്ലിം കുടുംബങ്ങൾ വീട്ടിലേക്ക് ക്ഷണിക്കില്ല. കാരണം ഞാൻ ഇന്ന് ഏറ്റവും വില കൂടിയ മുസ്ലിങ്ങളുടെ വസ്ത്രമായ പർദ ധരിക്കാത്തതിനാൽ. എന്റെ കുട്ടിക്കാലത്തു ഗൾഫ് പ്രവാസികൾ ഇല്ലാതിരുന്ന മലയോര കർഷകർ ആയിരുന്ന അന്നത്തെ സാരി ധരിച്ചിരുന്ന മുസ്ലിം സ്ത്രീകൾ. ഇന്ന് അവർ പർദ്ദക്കുള്ളിലിലിരുന്നു തങ്ങളുടെ ലോകത്തെ നോക്കി കാണുമ്പോൾ അവർ സ്വയം നഷ്ടപ്പെടുത്തിയത് ഇന്ത്യൻ സംസ്കാരവും കേരളത്തനിമയും അതിന്റെ പൈതൃകവും ഇന്ത്യ ഭരണഘടന നൽകിയ മതത്തിൽ അധിഷ്ഠിതമല്ലാത്ത സ്ത്രീ സ്വാതന്ത്ര്യവുമാണ്. പർദ്ദ ധരിക്കാൻ ഇഷ്ടപെടുന്ന മുസ്ലിം സ്ത്രീക്ക് ലോകത്തെ ഏതു മുസ്ലിം രാഷ്ട്രത്തിലും ജീവിക്കാൻ കഴിയും.
അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഇന്ന് ഇന്ത്യൻ മുസ്ലിങ്ങൾ എന്ന് പറഞ്ഞു എന്തിനാണാവോ ദേശീയ പൗരത്യ ബില്ലിനെന്തിരെ തെരുവിലറിങ്ങിയതെന്ന ചിന്തിക്കുന്നതോടൊപ്പം അവരെ തെരുവിലിറക്കിയ വീട്ടിലെ പുരുഷന്മാരും തങ്ങളുടെ കുടുംബത്തിലെ സ്ത്രീകളെ അറബി സ്ത്രീകളുടെ മേൽ വസ്ത്രത്തിൽ കാണാൻ ആഗ്രഹിക്കുന്നെണ്ടെങ്കിൽ പിന്നെ ഇന്ന് ഇന്ത്യൻ മുസ്ലിം ആണെന്ന് പറഞ്ഞു ഇന്ത്യൻ ഭരണ ഘടന ഉയർത്തി പിടിച്ചിട്ടു എന്ത് പ്രസക്തി. ഒരു പർദ്ദയുടെ ഏറ്റവും കുറഞ്ഞ വില ആറായിരം രൂപ, നല്ല ഒരു സൽവാർ കമ്മീസിന് രണ്ടായിരത്തി അഞ്ഞൂറ് രൂപ, അതുപോലെ നല്ല ഒരു സാരിക്ക് ആയിരത്തി അഞ്ഞൂറ് രൂപ. ഇന്ന് ഇന്ത്യയുടെ സാരിയും സൽവാർ കമ്മീസും കേരളത്തിലെ പാവപെട്ട മുസ്ലിം സ്ത്രീകളുടെ വസ്ത്രമായി മാറി.
പൊടിക്കാറ്റടിക്കാത്ത കേരളത്തിൽ എല്ലാ വീട്ടിലും എ .സി ഇല്ലാത്ത ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് ഇന്ന് ആർഭാടത്തിന്റെ ചിഹ്നമായി പർദ്ദ, സ്വന്തം മുഖം മറക്കാൻ ഖുർ ആനിൽ പറഞ്ഞിട്ടില്ല, എന്നിട്ടും കേരളത്തിലെ മുസ്ലിം സ്ത്രീകളും മുഖം മറക്കാൻ തുടങ്ങി, ഇവരാണ് പൊതുനിരത്തുകളിൽ ഇന്ത്യൻ മുസ്ലിങ്ങളായി ഭരണഘടനയെ ഉയർത്തിപിടിച്ചവർ, പൊടിക്കാറ്റടിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾ തങ്ങളുടെ വില കൂടിയ വസ്ത്ര ങ്ങളും മുഖവും കണ്ണുകളും പൊടിയിൽ നിന്ന് സംരക്ഷിക്കാൻ ധരിക്കുന്ന കറുത്ത അബായ എന്ന മേൽവസ്ത്രം കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കുല വസ്ത്രമായി മാറി, ഇംഗ്ലീഷ് സ്ത്രീകളുടെ നൈറ്റി കേരള സ്ത്രീകളുടെ പകൽ വസ്ത്രമായതുപോലെ.
ഇന്ന് പൗരത്വ നിയമം വന്നപ്പോൾ കേരളത്തിൽ ഇത്രയും കാലം അറബി മുസ്ലീങ്ങൾ അല്ല ,ഇന്ത്യൻ മുസ്ലീങ്ങൾ ആണ് ഉണ്ടായിരുന്നുവെന്ന് ഇവരെല്ലാം നിരത്തിലിറങ്ങിയപ്പോഴാണറിഞ്ഞത്, ഇനി ഇന്ത്യൻ മുസ്ലിങ്ങളാകാൻ വേഷത്തിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കാം. ഓരോ മുസല്യാക്കന്മാർ കേരളത്തിന്റെ അങ്ങേക്കോണിലും ഇങ്ങേ ക്കോണിലും ഇരുന്ന് മുസ്ലിം സ്ത്രീകളുടെ ഭരണഘടനാ സ്വാതന്ത്ര്യത്തിനും സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനും ചിന്തിക്കാനും പ്രവർത്തിക്കാനും അത് നടപ്പിലാക്കാനുമുള്ള സ്വാതന്ത്ര്യത്തിനും തടയിടുമ്പോൾ ഈ മുസല്യാക്കന്മാർക്കു ഇന്ത്യൻ പൗരത്യ നിയമത്തിനെതിരെ ശബ്ദിക്കാനും പ്രതികരിക്കാനും സമരം നടത്താനും എന്ത് അവകാശം.
ഇന്ത്യൻ മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു തടയിട്ടു അവരെ പർദ്ദക്കുള്ളിലാക്കിയതിനു ഇത് വരെ ഒരു അറബ് രാഷ്ട്രവും ഈ മുസ്ലിയാക്കന്മാരേ വിളിച്ചു അഭിനന്ദിച്ചതായി കേട്ട് കേൾവി പോലുമില്ല. ഇസ്ലാം മത പ്രബോധനത്തിന് വേണ്ടി ഒരു അറബിയും ഈ നൂറ്റാണ്ടിൽ കേരളത്തിൽ വന്നതായി അറിവില്ല. കേരളത്തിൽ നിന്ന് പോയ മുസ്ലിം പ്രവാസികളുടെ കേരളത്തിലെ കുടുംബങ്ങളിലെ തങ്ങളുടെ സ്ത്രീകളെ പർദ്ദക്കുള്ളിൽ ആക്കിയതിനു അറബി അധിക ശമ്പളം കൊടുക്കുന്നതായും കേട്ടറിവില്ല.
അറബി രാഷ്ട്രത്തിൽ ജീവിച്ചിട്ടും മറ്റു രാജ്യക്കാരെ മുസ്ലിം എന്നോ ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ കാണാതെ ഒരേ ഇന്ത്യക്കാർ എന്ന പരിഗണന കൊടുക്കുന്ന അറബിയുടെ വിശാലമനസ്കത എന്നു ഈ മുസല്യാക്കന്മാർക്കും കേരളപ്രവാസി മുസ്ലിങ്ങൾക്കും ഉണ്ടാകുന്നുവോ അന്ന് മാത്രമേ ഇന്ത്യൻ ഭരണഘടനയുടെ മേന്മയും മഹത്യവും ഇന്ത്യൻ മുസ്ലിങ്ങൾ മനസ്സിലാകുകയുള്ളൂ.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്