ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും... ഇരുപത്തിയൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും...; പരിവാർ റാലി പോകുമ്പോൾ വിളിച്ച ഈ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകൾ തന്നെ; എസ് ഡി പി ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ആലുവയിൽ നടന്നത് കലാപത്തിനുള്ള കോപ്പു കൂട്ടലെന്ന് പൊലീസ്
എം മനോജ് കുമാർ
ആലുവ: പൗരത്വ നിയമത്തിന്നെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭം മറയാക്കി തീവ്രവാദ സംഘടനകൾ കലാപത്തിന് കോപ്പു കൂട്ടുന്നുണ്ടോ? തിങ്കളാഴ്ച ആലുവയിൽ നടന്ന സംഭവം ഇത്തരം ഒരു കലാപ ശ്രമത്തിന്റെ ഭാഗം തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. പൗരത്വ നിയമത്തിനു എതിരായി നടക്കുന്ന പ്രക്ഷോഭങ്ങൾ തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കുമ്പോൾ തന്നെയാണ് ആലുവയിൽ കലാപത്തിനുള്ള മനഃപൂർവ ശ്രമങ്ങൾ സൃഷ്ടിക്കപ്പെട്ടത്. പൗരത്വനിയമ വിശദീകരണ യോഗത്തിന്റെ ആർഎസ്എസ് നടത്തിയ പ്രകടനത്തിന്റെ നേർക്ക് ഒരു വിഭാഗം എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ തടിച്ചു കൂടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ നിലകൊണ്ടത്. ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും. ഇരുപത്തൊന്നിൽ ഊരിയ വാളുകൾ അറബിക്കടലിൽ പോയിട്ടില്ല....തേച്ചു മിനുക്കിയെടുക്കും... ഈ രീതിയിൽ പ്രകോപനവും മതസ്പർദ്ടയും സൃഷ്ടിക്കുന്നതായിരുന്നു ഈ മുദ്രാവാക്യങ്ങൾ. ഒരു വശത്ത് സംഘപരിവാർ പ്രകടനം നടത്തുമ്പോൾ മറുവശത്ത് ഈ റാലിയോട് ചേർന്ന് നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. കൈവെട്ടും തലവെട്ടും. സംഘപരിവാർ കലാപകാരികൾ ആണെന്ന് പറയുമ്പോൾ പ്രകോപിപ്പിച്ചുകൊണ്ട് അവർ നടത്തുന്ന ജാഥയ്ക്ക് നേരെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴങ്ങിയത്. കൈവെട്ടും തലവെട്ടും എന്ന് പറഞ്ഞുള്ള മുദ്രാവാക്യമാണ് മുഴങ്ങിയത്.
ആർഎസ്എസ് പ്രകടനം നടക്കുമ്പോൾ ഈ വിഷയത്തിന് എതിരായി പ്രകടനം നടത്താനോ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കാനോ പൊലീസ് അനുവാദം നൽകാറില്ല. സംഘർഷം സൃഷ്ടിക്കുന്ന ശ്രമത്തിന്റെ ഭാഗമായി കരുതിയാണ് അനുമതി നിഷേധിക്കുക പതിവ്. പക്ഷെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമത്തിന്റെ ഭാഗമായാണ് ആലുവ സംഭവം പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സംഭവം ഗൗരവതരമായി കണ്ടു മതസ്പർദ്ദ സൃഷ്ടിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ആലുവ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 143, 147, 153 എ, 163 എ, 149 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മുപ്പതോളം പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരൊക്കെ എസ്ഡിപിഐ പ്രവർത്തകർ എന്ന് കണക്കാക്കിയാണ് കേസ് എടുത്തിരിക്കുന്നത് എന്നാണ് ആലുവ പൊലീസ് മറുനാടനോട് പ്രതികരിച്ചത്.
തിങ്കളാഴ്ച ആർഎസ്എസ് ആലുവയിൽ നടത്തിയ പ്രകടനം പ്രൈവറ്റ് ബസ്സ്റ്റാൻഡിനു മുന്നിൽ എത്തിയപ്പോഴാണ് ഒരു വശത്ത് തടിച്ചു കൂടിയ എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തകർ ആർഎസ്എസിൻ തെമ്മാടികളെ വേണ്ടാ വേണ്ടാ ഇക്കളി വേണ്ട... കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും.. എന്ന് തുടങ്ങി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ഒരു വശത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ആർഎസ്എസ് അണികൾ നിശബ്ദത പാലിച്ചതിനാൽ സംഘർഷം ഒഴിവാകുകയായിരുന്നു.
മനഃപൂർവം പ്രകോപനം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എസ്ഡിപിഐയുടെ ചെയ്തികൾ എന്ന വിലയിരുത്തലിൽ തന്നെയാണ് ആലുവ പൊലീസ്. അതുകൊണ്ട് തന്നെയാണ് മതസ്പർദ്ദ സൃഷ്ടിക്കും വിധത്തിലുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. ആർഎസ്എസ് പ്രകടനത്തിനു നേരെ എസ്ഡിപിഐ-എൻഡിഎഫ് പുലിക്കുട്ടികൾ നടത്തുന്ന പ്രതിഷേധം എന്ന രീതിയിൽ തീവ്രവാദ സംഘടനകളുടെ അണികൾ ഇത് വ്യാപകമായ രീതിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. ജബ്ബാർ വരവൂർ എന്ന സൈബർ പോരാളി ഈ വീഡിയോ അതേ രീതിയിൽ പോസ്റ്റ് ചെയ്യുകയും ആർഎസ്എസ് പ്രകടനത്തിനു നേരെ മുദ്രാവാക്യം മുഴക്കുന്നവരെ പുലിക്കുട്ടികൾ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
കേരളം പോലുള്ള ഒരു സെക്യുലർ സ്റ്റേറ്റിൽ പ്രകടനം നടത്താനും സ്വന്തം ആശയങ്ങൾ പ്രചരിപ്പിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പാർലമെന്റ് പാസാക്കിയ പൗരത്വനിയമത്തിനു എതിരായി പ്രകടനങ്ങളും പൊതുയോഗങ്ങളും സൈബർ യുദ്ധങ്ങളും കേരളത്തിൽ നടക്കുന്നത്. ഒരു തരത്തിലും ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത ഒരു നിയമത്തിന്റെ പേരിലാണ് കേരളത്തിൽ പ്രക്ഷോഭം നടന്നുവരുന്നത് എന്നത് കേന്ദ്ര സർക്കാരിന്റെയും വിവിധ ഇന്റലിജൻസ് ഏജൻസികളുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈ വാദം ഉയർത്തി നിലകൊള്ളുമ്പോൾ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സുരക്ഷാ ഏജൻസികളും സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പൗരത്വ നിയമത്തിനു എതിരായി ഇടത്-വലത് പക്ഷങ്ങൾ നീങ്ങുമ്പോൾ അനുകൂല സമീപനമാണ് സംഘപരിവാർ സംഘടനകളുടെത്.
പൗരത്വ നിയമത്തിനു അനുകൂലമായും എതിരായുമുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും യുഡിഎഫ്-എൽഡിഎഫ് മുന്നണികൾ യോജിച്ചും വേവ്വേറെയുമാണ് നടത്തുന്നത്. പൗരത്വ നിയമത്തിനു എതിരായി മനുഷ്യച്ചങ്ങല തന്നെ ഇടതുമുന്നണി റിപ്പബ്ലിക് ദിനത്തിൽ സൃഷ്ടിച്ചിരുന്നു. ഞായർ റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി മനുഷ്യച്ചങ്ങല സൃഷ്ടിച്ചപ്പോൾ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാർ സംഘടനകൾ പ്രകടനവും പൊതുയോഗവും നടത്തിയത്. പൊതുയോഗത്തിന്റെ ഭാഗമായുള്ള പ്രകടനം ആലുവ ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എസ്ഡിപിഐ-എൻഡിഎഫ് വിഭാഗക്കാർ മുഴക്കിയത്. വിയോജിക്കാനുള്ള അനുവാദം നിലനിൽക്കുമ്പോൾ യോജിക്കാനുള്ള അനുവാദവും ഒപ്പം നിലനിൽക്കുന്നു.
ഈ രീതിയിൽ തന്നെയാണ് സംഘപരിവാർ പ്രകടനവും നടന്നത്. എന്നാൽ നിയമത്തോട് യോജിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ തീവ്രവാദ പാശ്ചാത്തലമുള്ള സംഘടനകളിൽ നിന്നും മുഴങ്ങിയത്. അതുകൊണ്ട് തന്നെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനും കലാപത്തിനു അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആലുവ സംഭവമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതുകൊണ്ട് തന്നെ മതസ്പർദ്ദ വളർത്തുന്ന ശ്രമങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ആലുവ പൊലീസ് കേസ് ചാർജ് ചെയ്തിട്ടുള്ളതും
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍