മോഹൻലാലിനായി മുടക്കുന്നത് ഭീമൻ തുക; മത്സരാത്ഥികൾക്ക് തുക വേറേയും; കോടികൾ ചെലവിട്ട് ബിഗ്ബോസ് സീസൺ രണ്ട് എത്തിയിട്ടും കാണാൻ ആളില്ല! ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ ഒന്നാം നമ്പർ ഷോ വനമ്പാടി; രണ്ടാംസ്ഥാനം നീലക്കുയിലും; മൂന്നാം സ്ഥാനത്ത് കസ്തൂരിമാനും റേറ്റിങ്ങിൽ കുതിച്ച് തന്നെ; പ്രണയവും സംഘട്ടനവും ഒന്നുമില്ലാത്ത ബിഗ്ബോസ് ഷോ വേണ്ടെന്ന് പ്രേക്ഷകർ; ഗെയിം പ്ലാനിൽ പോലും മത്സരാർത്ഥികൾ പിന്നോട്ട്; ആകെ ആശ്രയം ഫുക്രുവും രജിത് കുമാറും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ബോസ് ഒന്നാംഭാഗം ഏറെ വിജയം നേടിയിരുന്നു. ബിഗ്ബോസ് ഒന്നാംഭാഗം ചരിത്ര വിജയം നേടിയപ്പോൾ മത്സാർത്ഥികളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റിന്റെ ചാനൽ റേറ്റിങ് കുത്തനെ കൂട്ടിയ പരിപാടിയായിരുന്നു ബിഗ്ബോസ് സീസൺ ഒന്ന്. സാബുമോനും പേളിയും ഫൈനലിലെത്തിയപ്പോൾ പ്രേക്ഷക വോട്ടിങ്ങിലൂടെയും മത്സരത്തിന്റെ അടിസ്ഥാനത്തിലും സാബുമോൻ വിജയിയായി.
ഇതേ പ്രതീക്ഷ നിലനിർത്തിയാണ് സീസൺ രണ്ടുമായി ഏഷ്യാനെറ്റ് എത്തിയത്. മത്സരാർത്ഥികൾ ആരൊക്കെ എന്നറിയാനുള്ള ആകാംക്ഷയ്ക്ക് ഒടുവിൽ ജനുവരി നാലിന് ഷോയിക്ക് തുടക്കം കുറിക്കുകയും ചെയ്തു. ആര്യ. സുരേഷ്, ഫുക്രു, സോമദാസ, മഞ്ജു പത്രോസ് തുടങ്ങി നിരവധി പേർ മത്സരാർ്തഥികളായി എത്തി. ആദ്യ മത്സരാർഥിയായി വിളിച്ചത് രജനി ചാണ്ടിയെയായിരുന്നു. എന്നാൽ മത്സരം തുടങ്ങിയതിന് ശേഷം ആദ്യ എലിമിനേഷനിൽ ഇവർ പുറത്താകുകയും ചെയ്തു. ആർ.ജെ് രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.
പാഷണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന സാജു നവേദയ ആരും കാണാത്ത മേക്കോവറിലാണ് വേദിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ പുതുവർഷം തുണച്ച ഭാഗ്യം എന്ന് ആശ്വസിച്ച് ആര്യയും ബിഗ്ബോസ് വേദിയിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പത്രോസ് ബിഗ്ബോസിലെ മറ്റൊരു ശക്തയായ മത്സരാർത്ഥിയായി, സസ്യ ശാസ്ത്ര അദ്ധ്യാപകനായ ഡോ രജിത് കുമാർ ഗംഭീര മേക്കോവറിലായിരുന്നു.
രേഷ്മ രാജൻ, ടിക്ക് ടോക്ക് താരം ഫുക്രു, മോഡലാ അലക്സാൻഡ്രാ ഹാസ്യ നടിയായ തെസ്നി ഖാൻ , ഒപ്പം ബിഗ്ബോസ് സീസൺ രണ്ടിലെ രസികനായ പരീക്കുട്ടി, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരും മത്സരാർത്ഥികളായി എത്തി. ഷോ തുടങ്ങി ആദ്യദിവസങ്ങൾ പ്രേക്ഷകർക്ക് ബോറഡി തോന്നിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ വിരക്തി സമ്മാനിച്ചിരുന്നു.
അവതാരികയായ എലീന പടിക്കൽ, പരീക്കുട്ടി, രജിത് കുമാർ എന്നിവർ പരിപാടിയിലെ ബോറഡിയില്ലാത്ത താരങ്ങളായി മാറി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽപ്രേക്ഷകർ കണ്ടത് ബോറഡി സമ്മാനിക്കുന്ന ഗെയിം പ്ലാനുകളാണ്. കഴിഞ്ഞ തവണത്തെ പോലെ ശക്തരായ മത്സാർത്ഥികളുടെ അഭാവം ഷോയെ വേട്ടയാടുന്നെന്നാണ് പ്രധാനമ പരാതി ഉയർത്തിയിരുന്നത്. ഇത് പ്രേക്ഷകരിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ (ബാർക്ക്) കഴിഞ്ഞ ആഴ്ചത്തെ ചാനൽ റേറ്റിങ്ങിൽ ചരിത്രത്തിലില്ലാത്ത വിധം ബിഗ്ബോസ് ഷോ താഴേക്ക് പോയിരിക്കുകയാണ്.
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടികളുടെ റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത് വാനമ്പാടി സീരിയലാണ്. രണ്ടാം സ്ഥാനത്ത് നീലക്കുയിലും മൂന്നാാംസ്ഥാനത്ത് കസ്തൂരിമാനും നിലനിർത്തുന്നു. നാലാം സ്ഥാനം മൗനരാഗം എന്ന സീരിയൽ കയ്യടക്കിയപ്പോള്‍ അഞ്ചാം സ്ഥാനം അലങ്കരിക്കുന്നത് കോമഡി സ്റ്റാർസ് സീസൺ രണ്ടാണ്.
കോടികൾ സ്വാഹ ഒന്നാം സ്ഥാനം വാനമ്പാടിക്ക്
ബാർക്ക് റേറ്റിങ്ങിൽ ഏഷ്യാനെറ്റിന്റെ അഞ്ച് പട്ടികയിൽ ഒരിടത്ത് പോലും ബിഗ്ബോസ് എത്താത്തതോടെ കോടികൾ ചിലവഴിച്ച് നടത്തുന്ന ഷോ ആദ്യആഴ്ചകളിൽ തന്നെ പാളിയ നിലയിലാണ്. ജനുവരി അഞ്ചിനാണ് പരിപാടി തുടങ്ങിയത് ജനുവരി പത്ത് വരയെുള്ള ബാർക്ക് റേറ്റിങ്ങിൽ ആദ്യവാരത്തിൽ ബിഗ്ബോസ് റേറ്റിങ്ങിൽ മുന്നിട്ട് നിന്നിട്ടില്ല. ഇതിനെനെതിരെ സോഷ്യൽ മീഡിയയും പ്രതികരണ എത്തിക്കഴിഞ്ഞു.കോടികൾ വാരിയെറിഞ്ഞാണ് എന്റെ മോൾ കമ്പനി ഏഷ്യാനെറ്റിൽ ബിഗ്ബോസ് ഷോയുമായി എത്തുന്നത്. മോഹൻലാലിനെ ആഴ്ചയിൽ എത്തിക്കുന്നതിന് തന്നെ ഭീമമായ തുകയാണ്. മത്സരാർത്ഥികൾക്ക് നിശ്ചയിച്ച തുക ഇതിന് പിന്നാലെ വേറെയും. ആദ്യ എലിമിനേഷനിൽ രാജിനി ചാണ്ടി പുറത്തായപ്പോൾ തന്നെ ബിഗ്ബോസ് മത്സാർത്ഥികളുടെ അവസ്ഥ പുറത്തുവന്നിരുന്നു. പലരും ഗെയിം എന്നതിനപ്പുറം കുടുംബ പ്രാരാബ്ധങ്ങൾ തീർക്കാൻ വേണ്ടിയാണ് ഷോയിലേക്ക് എത്തിയതെന്ന് സൂചന എത്തിയത്.
പലരും ഒരാഴ്ച കൂടി പിടിച്ചു നിൽക്കാൻ പാട് പെട്ട് കിട്ടിയ തുകയുമായി മടങ്ങാനാണ് ശ്രമിക്കുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പോലെ പ്രണയമോ, സംഘർഷങ്ങളോ ഒന്നും തന്നെ ഇതുവരെ ഷോയിലേ്ക്ക് എത്തിയില്ല, ആകെ ഷോയെ സ്വാധീനിച്ചത് ഡോ രജിത് കുനമാറിന്റെ കുറ്റവും കുറവും പറച്ചിലുകളാണ്. ചുരുത്തിൽ പറഞ്ഞാൽ ഷോയെ മുന്നോട്ട് കൊണ്ടുപോത് രജിത് കുമാർ ഫ്രുക്കു, പരീക്കുട്ടി എ്ന്നിവരാണെന്ന് വ്യക്തമാക്കാൻ കഴിയും. ടോപ്പ് ചാനൽപട്ടികയിൽ ഏഷ്യാനെറ്റ് നിലനിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് ബാർക്ക് റേറ്റിങ്ങിൽ കുതിക്കുന്നത് ഫ്ളവേഴ്സ് ടീവിയാണ്, മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയും നാലാം സ്ഥാനത്ത് സീ കേരളവും, അഞ്ചാം സ്ഥാനത്ത് സൂര്യ ടീവിയും നിൽക്കുന്നു.
സോമദാസ് പുറത്തായി!
എലിമിനേഷൻ റൗണ്ടിൽ പലർക്കും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സോമദാസ് ഷോയിൽ നിന്ന് പുറത്തായ കാര്യവും വൈകാതെ എത്തി. ക്തസമ്മർദം കൂടിയതോടെ താരം പുറത്താകുമെന്നാണ് വിവരം ലഭിക്കുന്നത്. രണ്ടാം ഘട്ട എലിമിനേഷൻ പൂർത്തി ആയപ്പോൾ സോമദാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി!ബിഗ് ബോസ് വീട്ടിൽ കക്ഷി അത്ര സജീവമായി നിൽക്കുന്നില്ലെന്ന കണ്ടെത്തലാണ് താരത്തിന്റെ പേര് എലിമിനേഷനായി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതേസമയം ആരോഗ്യപരമായ കാരണങ്ങൾ ആണ് താരം ഇപ്പോൾ പുറത്താകാൻ കാരണം ആയത്.
വെഡിങ് ആനിവേഴ്സറി സന്തോഷം മറ്റ് മത്സരാർത്ഥികളോട് പങ്ക് വയ്ക്കുകയും ശേഷം ഭാര്യ സുജിക്കായി വളരെ മനോഹരമായ റൊമാന്റിക് ഗാനവും സോമദാസ് പാടി നൽകിയിരുന്നു. ഇതിനുശേഷമാണ് സോമുവിനെ കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചു വരുത്തിയത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൗസിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സോമുവിനെ ചില പരിശോധനകൾക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രക്തസമ്മർദ്ദം കൂടുതൽ ആണെന്ന വിവരം ഡോക്ടർ അറിയിക്കുന്നത്. മെഡിക്കൽ ചെക്കപ്പിനായി പുറത്തേക്ക് വിട്ടതെന്നാണ് അറിയാൻ കഴിയുന്നത്.
എന്നാൽ എലിമിനേറ്റ് ചെയ്യപ്പെട്ടു എന്ന് ചാനൽ ഫൈനലൈസ് ചെയ്തിട്ടുണ്ട്.
കൺഫെഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയ സോമു വിവരം മറ്റുള്ളവരെ അറിയിക്കുന്നു. ഇതിനുശേഷമാണ് വീണ്ടും ബിഗ് ബോസ് സോമുവിനെ വിളിക്കുന്നത്. രക്തസമ്മർദ്ദം, ഹൈപ്പർ ഗ്ലൈസീമിയ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയിൽ അനിയന്ത്രതീതമായ വ്യതിയാനം കാണപെട്ടുവെന്നും, മികച്ച ചികിത്സ അനിവാര്യമെന്നും ബിഗ് ബോസ് സോമുവിനെ അറിയിക്കുന്നു.
ഷോയുടെ നിയമവും , രീതിയും നിങ്ങളെ ആരോഗ്യപരമായി ബാധിക്കുമെന്നും, പെട്ടെന്ന് ചികിത്സ ആവശ്യമാണ് പുറത്തുപോകുന്നതാണ് ഉചിതമെന്നും വ്യക്തമാക്കുന്നു. ബിഗ്ബോസിന്റെ നിർദ്ദേശപ്രകാരമാണ് സോമു വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍