ഗതാഗത നിയമലംഘനങ്ങൾ ഒരു ഞൊടിയിൽ ക്യാമറയിൽ പിടിക്കും; ഒന്നു മിണ്ടിയാൽ മതി ചിത്രങ്ങൾ സഹിതം വരും; ഒന്നര കിലോമീറ്റർ ദൂരം മുൻപേയുള്ള വാഹനത്തിന്റെ വേഗത തിരിച്ചിറിയും; മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടിമുടി പൂട്ടാൻ അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ; നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനവും; പേടിക്കണം മോട്ടോർ വാഹന വകുപ്പ് പുറത്തിക്കിയ ഈ ഇന്റർസെപ്റ്റർ ഭീകരന്മാരെ!
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: റോഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ശാസ്ത്രീയ പരിശോധന സംവിധാനങ്ങളടങ്ങിയ ഗതാഗത വകുപ്പിന്റെ 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. വാഹനം തടഞ്ഞുള്ള പരിശോധനകൾ ഒഴിവാക്കാനും ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയുമെന്നതാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുടെ സവിശേഷത.
ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനം, പ്രകാശത്തിന്റെ തീവ്രത അളക്കുന്ന ലക്സ്മീറ്റർ, ഗ്ലാസിന്റെ സുതാര്യത അളക്കുന്ന ടിന്റ്റ് മീറ്റർ, ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ, മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കഴിയുന്ന അഞ്ച് മെഗാ പിക്സൽ ക്യാമറയോട് കൂടിയ ആൽക്കോ മീറ്റർ എന്നീ ഉപകരണങ്ങളാണ് ഒരു ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. നമ്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനത്തിലുണ്ട്. പരിസര നിരീക്ഷണത്തിനുള്ള സർവൈലൻസ് ക്യാമറയും ഇതിന്റെ ഭാഗമാണ്.
ഏതു റോഡിലും വരും ദിവസങ്ങളിൽ ഇന്റർസെപ്റ്റർ പ്രതീക്ഷിക്കാം. ലേസർ അടിസ്ഥാന സ്പീഡ് റഡാർ സംവിധാനം ഉപയോഗിച്ചാണു വേഗം കണക്കാക്കുന്നത്. അമിതവേഗവും മറ്റു ഗതാഗത നിയമലംഘനങ്ങളും കണ്ടാൽ ഉടൻ പിഴ ചുമത്താൻ ഉതുക്കുന്ന വിധത്തിലാണ് സംവിധാനങ്ങൾ. ഇത്രയും നാൾ അധികൃതരുടെ കണ്ണിൽപെടാതിരുന്ന നിയമലംഘനങ്ങൾ ഒരുഞൊടിയിൽ ക്യാമറയിൽ പിടിക്കുന്ന ഭീകരൻ എന്നു വേണമെങ്കിൽ ഈ ഇന്റർസെപ്ടർ ഭീമനെ വിശേഷിപ്പിക്കാം.കേരള സർക്കാർ പുതുതായി പുറത്തിറക്കിയ അത്യാധുനിക ഇന്റർസെപ്റ്റർ വാഹനങ്ങളെ ഇങ്ങനെ വേണമെങ്കിൽ വിശേഷിപ്പിക്കാം.
ജില്ലയ്ക്കും ഒരെണ്ണം അനുവദിച്ചിട്ടുണ്ട്. തൊടുപുഴയിലെത്തിയ ഈ വാഹനം അടുത്തദിവസം നിരത്തുകളിൽ നിങ്ങളെ നിരീക്ഷിക്കാനുണ്ടാകും. വേഗതയറിയാം ഒന്നര കിലോമീറ്റർ മുൻപേ മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.
ഒന്നര കിലോമീറ്റർ മുൻപേ വേഗത അറിയാം എന്നതാണ് ഇന്റർസെപ്ടർ വാഹനത്തിന്റെ പ്രത്യേകതയ. മുൻപ് ഇന്റർസെപ്റ്റർ വാഹനങ്ങൾ വഴിയിലുണ്ടെന്നറിഞ്ഞ് മുൻകൂട്ടി വേഗം കുറച്ചാൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ, ഇവന്റെ കണ്ണിൽ ആർക്കും രക്ഷയില്ല ഒന്നര കിലോമീറ്റർ ദൂരം മുൻപ് വരെ വാഹനത്തിന്റെ വേഗം തിരിച്ചറിയാനാകും. ലേസർ ബേസ്ഡ് സ്പീഡ് റഡാർ സംവിധാനമാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്.
മുൻപ് നിയമലംഘനം നടത്തി പിഴയടയ്ക്കാതെയും, പൊലീസിന്റെ കണ്ണുവെട്ടിച്ചും നടക്കുന്ന വാഹനങ്ങൾ ഇവന്റെ മുന്നിലെത്തിയാൽ പെട്ടതുതന്നെ. നമ്പർ തിരിച്ചറിഞ്ഞ് പഴയ 'അഭ്യാസത്തെ' പറ്റി ഇവൻ അപ്പോൾ തന്നെ വിവരം നൽകും. ഇതിനായി വാഹനത്തിൽ നമ്പർ തിരിച്ചറിയുന്ന ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെകഗനൈസേഷൻ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ പ്രകാശത്തിന്റെ തീവ്രത അളക്കാനുള്ള സംവിധാനം എൽ.എക്സ്.യു. മീറ്റർ വാഹനത്തിലുണ്ട്. ഡിം അടിക്കാതെ രാത്രിയിൽ കൂടിയ പ്രകാശമുള്ള ലൈറ്റുമായി പറപറക്കുന്നവരെല്ലാം ഇവന്റെ കണ്ണിൽപെടും.
ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ഇവന് ബ്രീത്ത് അനലൈസറിന്റെയൊന്നും ആവശ്യമില്ല. അഞ്ച് മെഗാ പിക്സൽ ക്യാമറയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആൽക്കോ മീറ്ററാണ് ഇതിനായി വാഹനത്തിലുള്ളത്. ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾ മദ്യപിച്ചിട്ടുണ്ടോ എന്ന് ഈ സംവിധാനം പറയും. റോഡ് നിയമലംഘനങ്ങൾ നടത്തിയ മറ്റേതെങ്കിലും കുറ്റകൃത്യങ്ങളിൽ പിഴ അടയ്ക്കാത്ത വാഹനങ്ങൾ ഇന്റർസെപ്റ്ററിനു സമീപം പോയാൽ സൈറൺ മുഴങ്ങും. ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് സംവിധാനം വഴിയാണ് ഇതു തിരിച്ചറിയുക. അനുവദനീയമായ പരിധിയിൽ കൂടുതൽ ഹോണിന്റെ ശബ്ദവും വെളിച്ചത്തിന്റെ തീവ്രതയും ഉണ്ടെങ്കിൽ വാഹനം തിരിച്ചറിയും. ഗ്ലാസിന്റെ സുതാര്യതയും പരിശോധിക്കും.
മറ്റ് പ്രത്യേകതകൾ
*ഗ്ലാസിന്റെ സുതാര്യത അളക്കുവാനുള്ള എൽ.യു.എക്സ് മീറ്റർ
*ശബ്ദത്തിന്റെ തീവ്രത അളക്കുന്ന സൗണ്ട് ലെവൽ മീറ്റർ
*മോട്ടോർ വെഹിക്കിൾ ഓഫീസിലെ സെർവറുമായി സദാ ബന്ധപ്പെട്ടിരിക്കുന്ന വയർലെസ് സംവിധാനം
*പ്രത്യേക ബാറ്ററിയും യു.പി.എസും
*ഫ്ളഡ് ലൈറ്റ്, റീഡിങ് ലൈറ്റ്, പബ്ലിക് അഡ്രസിങ് സിസ്റ്റം
വേഗ പരിധി അറിയാം
നോൺ ട്രാൻസ്പോർട്ട് ലൈറ്റ് മോട്ടർ വെഹിക്കിൾ
(സ്വകാര്യ കാറുകൾ ഉൾപ്പെടെ ഒരു മണിക്കൂറിൽ അനുവദിച്ച പരമാവധി വേഗം കിലോമീറ്ററിൽ):
എൻഎച്ച് 4 വരി: 90,
എൻഎച്ച് 2 വരി: 85
സംസ്ഥാന ഹൈവേ: 80
തദ്ദേശസ്ഥാപനം: 50
മോട്ടർ സൈക്കിൾ:
എൻഎച്ച് 4 വരി: 70,
2 വരി : 60,
സ്റ്റേറ്റ് ഹൈവേ,
തദ്ദേശസ്ഥാപനം: 50
ലൈറ്റ് മോട്ടർ വെഹിക്കിൾ
ട്രാൻസ്പോർട്ട് (ടാക്സി കാറുകൾ, മിനി ലോറികൾ ഉൾപ്പെടെ):
എൻഎച്ച് 4 വരി: 70,
സ്റ്റേറ്റ് ഹൈവേ,
എൻഎച്ച് 2 വരി: 65,
തദ്ദേശസ്ഥാപനം: 50
ഹെവി വെഹിക്കിൾ (ബസ്, ലോറി ഉൾപ്പെടെ)
എൻഎച്ച് 4 വരി65,
എൻഎച്ച് 2 വരി,
സ്റ്റേറ്റ് ഹൈവേ : 60
തദ്ദേശസ്ഥാപനം : 40 .
വേഗപരിധി ലംഘിച്ചാൽ പിഴ
ലൈറ്റ് മോട്ടർ വെഹിക്കിൾ: 1500 രൂപ
മറ്റു വാഹനങ്ങൾ : 3000 രൂപ
Stories you may Like
- ഗതാഗത മന്ത്രിയോട് യാത്ര പറഞ്ഞു ബിജുപ്രഭാകർ
- നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ്
- കാഞ്ഞിരപ്പള്ളി ഡിവൈ.എസ്പിയുടെ വാഹനം കടമുറിയിൽ ഇടിച്ചു കയറി
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍