നിങ്ങളുടെ മക്കളുടെ തുടർച്ചയായ മരണ വാർത്തയ്ക്ക് വേണ്ടി കാത്തിരുന്നോളൂ; കൊല്ലപ്പെട്ട പട്ടാള ജനറലിന്റെ മകൾ സംസ്ക്കാര ചടങ്ങുകൾക്കിടയിൽ അമേരിക്കയ്ക്ക് നൽകിയത് ഞെട്ടിക്കുന്ന മുന്നറിയിപ്പ്; ലക്ഷക്കണക്കിന് വരുന്ന ജനക്കൂട്ടത്തിന് മുമ്പിൽ വിതുമ്പി ആയത്തുല്ല അലി ഖമേനി; ടെഹ്റാനിൽ ഭ്രാന്തുപിടിച്ച ജനക്കൂട്ടം അമേരിക്കയെ തീർക്കാൻ ഒരുമിച്ചു സത്യപ്രതിജ്ഞ എടുക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ടെഹ്റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം മണ്ടത്തരമാകുമോ? ടെഹ്റാനിൽ ഖാസിം സുലൈമാനിയുടെ മൃതദേഹം കണ്ട് നെഞ്ചത്തടിച്ചു നിലവിളിക്കുന്ന വൻ ജനക്കൂട്ടം എന്തിനും തയ്യാറായി പ്രതികാര ദാഹത്തോടെ നിൽക്കുകയാണ്. സുലൈമാനിയും മകൾ അടക്ക് പിതാവിനെ കൊലപ്പെടുത്തിയ അമേരിക്കൻ തോന്ന്യവാസത്തിന് തക്കശിക്ഷ കൊടുക്കണം എന്ന പക്ഷക്കാരാണ്. ഇറാനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കൊണ്ട് സുലൈമാനിക്ക് യാത്രാമൊഴി നൽകുകയാണ് ഇറാൻ. ഇറാൻ കണ്ട ഏറ്റവും വലിയ വിടവാങ്ങൽ ചടങ്ങുകയാണ് എങ്ങും നടക്കുന്നത്.
നിങ്ങളുടെ മക്കളുടെ തുടർച്ചയായ മരണ വാർത്തയ്ക്ക് വേണ്ടി കാത്തിരുന്നോളൂ എന്നു ആക്രോശിക്കുന്ന ജനതയാണ് ടെഹ്റാനിൽ. ട്രംപിന്റെ രക്തത്തിനായി ഒരു ജനത മുഴുവൻ ആർത്തിയോടെ നിലകൊള്ളുന്ന അവസ്ഥയാണുള്ളത്. പിതാവിന്റെ മരണം തങ്ങളെ തകർക്കില്ലെന്നും അദ്ദേഹത്തിന്റെ രക്തം വെറുതേയാവില്ലെന്ന് യു.എസിനു ബോധ്യംവരുമെന്നും മേജർ ജനറൽ ഖാസിം സുലൈമാനിയുടെ മകൾ സൈനബ് സുലൈമാനിയും വ്യക്തമാക്കി. പിതാവിന്റെ നേട്ടങ്ങൾ തുടച്ചുനീക്കാൻ യു.എസ്.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാവില്ലെന്നും ലെബനൻ ടെലിവിഷൻ ചാനലായ അൽ മനാറിനുനൽകിയ അഭിമുഖത്തിൽ സൈനബ് പറഞ്ഞു. സുലൈമാനിയുടെ നേർക്കുനേർ വരാൻ പ്രസിഡന്റ് ട്രംപിന് ധൈര്യമില്ലാത്തതിനാലാണ് അകലെനിന്ന് മിസൈൽ ഉപയോഗിച്ചു കൊലപ്പെടുത്തിയതെന്നും മകൾ പറഞ്ഞു. ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ല ഇതിനു പ്രതികാരം ചെയ്യുമെന്ന് എനിക്കുറപ്പാണെന്നും മകൾ പറഞ്ഞു.
അതേസമയം ഇറാൻ ജനതയെ രോഷം കൊള്ളിക്കുന്ന മറ്റൊരു ദൃശ്യം കൂടി പുറത്തുവന്നു. ഇറാന്റെ പരമോന്നത ആചാര്യൻ ആയത്തുല്ല അലി ഖമേനി ഖാസിം സുലൈമാനിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിലാപയാത്രയുടെ രണ്ടാം ദിനം ഖാസിം സുലൈമാനിക്ക് വിടനൽകാൻ വേണ്ടി പ്രാർത്ഥിക്കുന്ന വേളയിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഇത് ലോകമാധ്യമങ്ങളിൽ വലിയ വാർത്ത ആയിട്ടുണ്ട്. ഖുമേനിയുടെ വിശ്വസ്തനായിരുന്നു സൊലൈമാൻ. അതുകൊണ്ട് തന്നെ ഇറാനെ സംബന്ധിച്ചിടത്തോളം അമേരിക്കയ്ക്ക്തെിരെ തിരിച്ചടി അനിവാര്യമായി മാറിയിരിക്കയാണ്. തിങ്കളാഴ്ച തെഹ്റാൻ യൂനിവേഴ്സിറ്റിയിൽ നടക്കുന്ന മയ്യിത്ത് നമസ്കാരത്തിൽ വച്ചാണ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകിയത്.
ഉന്നത ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇറാനിൽ പ്രതിഷേധക്കടലായി. 'ഡെത്ത് ടു അമേരിക്ക' (അമേരിക്ക തുലയട്ടെ) മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് അനുഗമിച്ചത്. സുലൈമാനിക്ക് പുറമെ അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചു ഇറാനികളുടേയും കതാഇബ് ഹിസ്ബുല്ല കമാൻഡർ അബു മഹ്ദ അൽമുഹന്ദിസിന്റെയും മൃതദേഹങ്ങളും ഇറാനിലെത്തിച്ചു. ഇറാഖിലെ നജഫ് പ്രവിശ്യയിലെ കൂഫയിൽ നാലാം ഖലീഫ അലിയുടെ ഖബർ സ്ഥിതിചെയ്യുന്ന ഇമാം അലി പള്ളിയിലും പ്രവാചക പൗത്രൻ ഹുസൈന്റെ ഖബർ സ്ഥിതിചെയ്യുന്ന ഇമാം ഹുസൈൻ പള്ളിയുമടക്കമുള്ള പ്രധാന സ്ഥലങ്ങളിൽ കൊണ്ടുവന്ന ശേഷമാണ് മൃതദേഹങ്ങൾ ഇറാനിലേക്ക് കൊണ്ടുപോയത്.
1980-88ലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് സുലൈമാനി ജോലിചെയ്തിരുന്ന അഹ്വാസിൽ ദുഃഖസൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞ് ശിയ ആചാരപ്രകാരം നെഞ്ചിലടിച്ചാണ് ആളുകൾ വിലാപയാത്രയിൽ അണിചേർന്നത്. ജനക്കൂട്ടം അനിയന്ത്രിതമായ സാഹചര്യത്തിൽ തെഹ്റാൻ നഗരത്തിലെ ചടങ്ങ് ഒഴിവാക്കിയതായി സൈന്യം അറിയിച്ചു. ശിയ പുണ്യനഗരമായ ഖുമ്മിലെ ഫാത്തിമ മഅ്സൂമ പള്ളിയിലെത്തിച്ച ശേഷം സുലൈമാനിയുടെ മൃതദേഹം ചൊവ്വാഴ്ച ജന്മദേശമായ കിർമാനിൽ ഖബറടക്കും.
അതേസമയം ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളർ (5760 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. ജനറൽ സുലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെ പ്രസംഗിച്ചയാളുടെ വാക്കുകൾ ഇറാൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇത് ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് സൂചന. സുലൈമാനിയുടെ സംസ്കാരച്ചടങ്ങിനിടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനിടെ ടെലിവിഷനിൽ പശ്ചാത്തല വിവരണം നടത്തുന്നയാളാണ് ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തത്.
'80 ദശലക്ഷമാളുകളാണ് ഇറാനിലുള്ളത്. ഓരോ ഇറാനിയും ഒരു ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷമുണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട വ്യക്തിയുടെ തല കൊണ്ടുവരുന്നവർക്ക് ഇറാൻ ജനതയുടെ സമ്മാനമായി ഈ തുക നമുക്ക് നൽകാൻ കഴിയും. മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാൻ രാഷ്ട്രത്തിനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം.' എന്നായിരുന്നു വാക്കുകൾ. വൻ ശബ്ദഘോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്ത ജനങ്ങൾ ഇതിനെ എതിരേറ്റത്. അതേസമയം, ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ ബാക്കിഭാഗങ്ങളുടെ സംപ്രേഷണം നിർത്തിവെച്ചു. ഇറാൻ അധികൃതരുടെ ഇടപെടലിനെ തുടർന്നാണിത് എന്നാണ് സൂചന.
പുണ്യനഗരമായ ക്വാമിലെ ചടങ്ങുകൾക്കു ശേഷം സുലൈമാനിയുടെ ജന്മദേശമായ കെർമനിൽ നാളെയാണു കബറടക്കം. ഗൾഫ് മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനുള്ള ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ജാവേദ് സാരിഫിനെ യൂറോപ്യൻ യൂണിയൻ (ഇയു) നേതാക്കൾ ക്ഷണിച്ചു. ഇയു വിദേശനയ മേധാവി ജോസെപ് ബോറലാണു സാരിഫുമായി ഫോൺസംഭാഷണത്തിനിടെ ചർച്ചകൾക്കു ക്ഷണിച്ചത്. യുഎസിനെതിരെ സൈബർ ആക്രമണങ്ങളും ഇറാൻ പദ്ധതിയിടുമെന്ന അനുമാനങ്ങൾക്കിടെ, യുഎസ് സർക്കാർ ഏജൻസികളിലൊന്നിന്റെ വെബ്സൈറ്റ് പിടിച്ചെടുത്ത് ഹാക്കർമാരും തിരിച്ചടി തുടങ്ങിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍