റേറ്റ് എത്രയാ ചേച്ചീ.. കൂടെ പോരുന്നോ.. എന്നു ചോദിച്ചു കാറിലും ബൈക്കിലും എത്തിയ യുവാക്കൾ; മദ്യപാനികളായവർ തടഞ്ഞു നിർത്തി പറഞ്ഞത് നിങ്ങൾ ഇപ്പോൾ പോകേണ്ട എന്ന്; സ്ത്രീകൾ രാത്രി നടക്കുന്നത് കണ്ട് ഇരുട്ടിൽ നിന്നും അപശബ്ദം ഉണ്ടാക്കി മറ്റു ചിലർ; നിർഭയദിനത്തിലെ 'പൊതുഇടം എന്റേതും' രാത്രി നടത്തത്തിൽ പങ്കാളികളായ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ; അശ്ലീലപ്രദർശനം നടത്തിയതിനും പിറകേനടന്ന് ശല്യം ചെയ്തതിനും അറസ്റ്റിലായി രണ്ടു പേർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകൾക്ക് രാത്രിയാത്ര എന്നത് ഇപ്പോഴും ഭീതിപ്പെടുത്തുന്ന അനുഭവം തന്നെയാണ്. എന്നാൽ, പൊതു ഇടങ്ങളിൽ ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സ്ത്രീകൾക്കും സാധിക്കണം എന്ന ഉദ്ദേശത്തിൽ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നിർഭയദിനത്തിൽ സംഘടിപ്പിച്ച 'പൊതുഇടം എന്റേതും' എന്ന രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകൾ നേരിട്ടതും ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. ഒരു സ്ത്രീ രാത്രി ഇറങ്ങി നടന്നാൽ അത് പോക്കു കേസാണെന്ന് പറഞ്ഞ് ഒപ്പം കൂടുന്ന ചിന്താഗതിയുള്ളവർ ധാരാളമുണ്ട് എന്നാണ് രാത്രി നടത്തത്തിൽ പങ്കാളികളായവർ അഭിപ്രായപ്പെട്ടത്. പരിപാടിക്കിടെ സ്ത്രീകളെ ശല്യപ്പെടുത്തിയ അഞ്ചുപേരിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
കോട്ടയത്ത് മൂന്നും കാസർകോട്ട് രണ്ടും തിരുവനന്തപുരത്ത് ഒരു സംഭവുമാണുണ്ടായത്. തിരുവനന്തപുരത്തെ വർക്കലയിൽ സ്ത്രീകൾക്കുനേരെ അശ്ലീലപ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസർകോട്ട് പിറകേനടന്ന് ശല്യംചെയ്തയാളെയും പിടികൂടി പൊലീസിലേൽപ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസർകോട്ട് ഒരാൾ കാറിൽ സ്ത്രീകളെ പിന്തുടരുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.
മാർച്ച് എട്ടുവരെ ആഴ്ചതോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുൻകൂട്ടി അറിയിക്കാതെയും പരിപാടി സംഘടിപ്പിക്കും. അടുത്തഘട്ടത്തിൽ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരും വിവരങ്ങളും ഫോട്ടോ സഹിതം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. 8000-ത്തോളം സ്ത്രീകളാണ് രാത്രി നടത്തത്തിൽ പങ്കെടുത്തത്. തൃശ്ശൂരിലാണ് കൂടുതൽ- 47 സ്ഥലങ്ങളിലായി 1020 സ്ത്രീകൾ. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർകോട്ട് ഒമ്പത് സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 സ്ത്രീകളും രാത്രി നടന്നു. ബാക്കി ജില്ലകളിൽ 500-ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തം.
സംഘബലമില്ലാതെ റോഡിലൂടെ തനിച്ചു നടന്നു പോയ ഒരു സ്ത്രീക്കുണ്ടായത് ഞെട്ടിക്കുന്ന അനുഭവങ്ങളായിരുന്നു. നടന്നു തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ കൂടെ വരുന്നോ എന്നു ചോദിച്ചും ഓട്ടോറിക്ഷയിൽ കയറാൻ നിർബന്ധിച്ചും കഴുകന്മാർ വട്ടമിട്ട നിരവധി പേരെയാണ് സ്ത്രീകൾ കണ്ടത്. ഇവിടെ എങ്ങനെ സുരക്ഷിതമായി സ്ത്രീക്ക് പുറത്തിറങ്ങാൻ സാധിക്കുമെന്നാണ് പലരും ചോദിക്കുന്നത്. റേറ്റ് എത്രയാചേച്ചീ.. കൂടെ പോരുന്നു എന്ന ചോദിച്ചു ബൈക്കിലും കാറിലുമായി യുവാക്കൾ എത്തിയ അനുഭവവും ചിലർക്കുണ്ടായി.
ഓരോ സംഘത്തിനൊപ്പവും വകുപ്പ് ഉദ്യോഗസ്ഥരും മഫ്തിയിലുള്ള വനിതാ പൊലീസും ഉണ്ടെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമുള്ള യാത്ര. പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തിയ യാത്രയിൽ പോലും പേടിപ്പെടുത്തുന്ന സംഭവങ്ങളുണ്ടായി. രണ്ടു പേരടങ്ങുന്ന സംഘം യാത്ര ചെയ്തതു കൊണ്ടു മാത്രമാണു പലർക്കും ധൈര്യം ചോർന്നു പോകാതിരുന്നത്. കൊല്ലത്ത് ദേശീയപാതയ്ക്കു പുറമെ, കൊച്ചു കൊച്ചു റോഡുകൾ ഈ യാത്രയ്ക്കായി തിരഞ്ഞെടുത്തിരുന്നു. അതിൽ പലയിടത്തും വെളിച്ചം നന്നേ കുറവ്. സമയം രാത്രിയേറെയായതിനാൽ ഈ ചെറിയ റോഡുകളോടു ചേർന്നുള്ള കടകളെല്ലാം അടച്ചിരുന്നു. മിക്ക വീടുകളിലെയും വെട്ടവും കെട്ടിരുന്നു. ഇടയ്ക്കെവിടെയെങ്കിലും തട്ടുകടകൾ മാത്രം അൽപദൂരത്തേക്കുള്ള വെളിച്ചം സമ്മാനിച്ചു.
മഫ്തിയിൽ പൊലീസ് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. സമീപത്തു കൂടി പോകുന്ന വാഹനങ്ങളിലുള്ളത് വൊളന്റിയർമാരോ പൊലീസോ ആണെന്നു കരുതി സമാധാനിച്ചു. എങ്കിലും യാത്ര ചെയ്ത സ്ത്രീകളിൽ അധികം ആശങ്ക കാണാനായില്ല. മുൻപിലും പുറകിലും ആളുണ്ടല്ലോ എന്ന ആശ്വാസമാകാം. ചിലർ കയ്യിൽ കരുതിയിരുന്ന മൊബൈലും ഇടയ്ക്കു തെളിക്കുന്നുണ്ടായിരുന്നു. ഇരുട്ടിൽ കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു നടന്നത് ഒരു കൂട്ടരെ വല്ലാതെ പ്രകോപ്പിച്ചുവെന്നം സഞ്ചരിച്ചവർ പറയുന്നു. തെരുവു നായ ശല്യവും ഉണ്ടായിരുന്നതു.
ഇതിനിടെ മദ്യപിച്ചെത്തി, ബഹളമുണ്ടാക്കിയവരെയും കാണാായിയിരുന്നു. രാത്രിയാത്രയ്ക്കായി പോകുന്ന വഴിയിലായിരുന്നു അതിലൊന്ന്. ഒരു കട്ടൻ കുടിച്ചിട്ടു പോകാം എന്നു കരുതി തട്ടുകടയിൽ കയറിയ സമയത്താണ് മദ്യപാനികൾ എത്തി ബഹളം വെച്ചത്. മദ്യപിച്ചു ലക്കുകെട്ട നടന്നു നീങ്ങിയ ഒരാൾ ശല്യം ചെയ്യാനായി എത്തി. രണ്ടു പേരടങ്ങുന്ന സംഘത്തിനു നേരെ വന്നു പറഞ്ഞതിങ്ങനെ: 'നിങ്ങളിപ്പോൾ പോകണ്ട.' മദ്യപിച്ചു ലക്കുകെട്ട ആൾക്കു നിവർന്നു നിൽക്കാൻ പോലും കഴിയുന്നില്ല. പൊലീസ് എത്തിയാണ് ഇയാള മടക്കി അയച്ചത്. പൊലീസിന്റെ സുരക്ഷയോടെ ഒരു രാത്രിയാത്ര നടന്നെങ്കിലും സ്ത്രീകൾ ഒറ്റയ്ക്ക് പുറത്തിറങ്ങിയാൽ മോശം അനുഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന് വ്യത്തമാക്കുന്നതായിരുന്നു സാമൂഹ്യക്ഷേമ വകുപ്പു സംഘടിപ്പിച്ച പരിപാടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍