വിശുദ്ധയായ അൽഫോൻസാമ്മയോ? അതോ കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയോ? പ്രേക്ഷകർ നെഞ്ചേറ്റിയ അശ്വതിക്ക് ദുബായിൽ അറസ്റ്റ് വാറണ്ടും യാത്രാവിലക്കും; നടിയുടെ ഭർത്താവ് ജെറിൻ ബാബുവിന്റെ കമ്പനി പാർട്നർ രാജേഷ് ബാബുവിന് ഏഴ് ലക്ഷം രൂപ കൊടുക്കാൻ ഉത്തരവിട്ടത് അജ്മാൻ കോടതി; രണ്ടുവർഷമായിട്ടും തന്റെ പേരിലുള്ള കമ്പനിയുടെ കടം തിരിച്ചുവീട്ടാതെ മുങ്ങി 'പ്രസില്ല ജെറിൻ'
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ അറിയുന്നത് ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായാണ്. അശ്വതിയുടെ യഥാർത്ഥ പേര് പ്രസില്ല ജെറിൻ ആണെന്ന് കൂടി മലയാളികൾക്ക് തിട്ടമുണ്ടാകണമെന്നുമില്ല. ഒന്നിൽ കരുണയുടെ മഹാപ്രവാഹമായി സ്വയം മാറുന്ന കഥാപാത്രമാണെങ്കിൽ മറ്റൊന്ന് കൊടുംവില്ലത്തിയുടെ റോളും. ജീവിതത്തിൽ ഏത് റോളാണ് പ്രസില്ല ജെറിൻ എന്ന അശ്വതി ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. യുഎഇയിൽ യാത്രാ വിലക്ക് നേരിടുന്ന നടി ഇപ്പോൾ മുങ്ങി നടക്കുകയാണ് എന്നാണ് അറിയുന്നത്.
നടിയുടെ ഭർത്താവ് ജെറിൻ ബാബുവും സുഹൃത്ത് രാജേഷ് ബാബുവും കൂടി ചേർന്ന് യുഎഇയിൽ നടത്തിയ കമ്പനി നടത്തിപ്പിൽ സുഹൃത്തിനെ കബളിപ്പിച്ചതിന്റെ പേരിലാണ് നടി യുഎഇയിൽ യാത്രാ വിലക്ക് നേരിടുന്നത്. ഏഴു ലക്ഷത്തോളം രൂപ നല്കാനുണ്ടായതിനെ തുടർന്ന് രാജേഷ് ബാബു നൽകിയ പരാതിയിൽ കോടതി വിധി വന്നതിനെ തുടർന്ന് നടിയോട് ഏഴു ലക്ഷത്തോളം രൂപ നൽകാനാണ് അജ്മാൻ കോടതി വിധി വന്നത്. വിധി വന്നിട്ട് രണ്ടു വർഷമായെങ്കിലും നടി ഇതുവരെ തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടാൽ നടി അറസ്റ്റിലാകും. അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നതിനാലാണിത്. അതിനാൽ നടി മുങ്ങി നടക്കുകയാണ്.
തകധിമി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ നടിയാണിത്. സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിച്ച കാണാക്കുയിൽ സീരിയലിലൂടെയാണ് രംഗത്ത് വന്നത്. ഈ സീരിയൽ മുടങ്ങിപ്പോയി. അതിനെ തുടർന്നാണ് അൽഫോൻസാമ്മ ലഭിച്ചത്. ഇതിലെ വിജയമാണ് നടിയുടെ തലക്കുറി തിരുത്തിയത്. വിശുദ്ധയായ അൽഫോൻസാമ്മയെ കാണുന്നത് പോലെയാണ് നടിയെ ആരാധകർ വരവേറ്റത്. അൽഫോൻസാമ്മ കഴിഞ്ഞപ്പോൾ അതിലും വലിയ ഹിറ്റായി കുങ്കുമപ്പൂവ് വരുകയും ചെയ്തു. ഓർക്കൂട്ട് വഴി പരിചയപ്പെട്ടാണ് ജെറിനെ നടി വിവാഹം ചെയ്തത്.
നടി അഭിനയിച്ച നാല് സീരിയലുകളിൽ രണ്ടെണ്ണം പാതി വഴിയിൽ മുടങ്ങിപ്പോയി. പക്ഷെ രണ്ടെണ്ണം തകർപ്പൻ ഹിറ്റുകളുമായി. അശ്വതി എന്ന നടി എവിടെപ്പോയി എന്നാണ് ആരാധകർ ചോദിച്ചത്. അതിനുള്ള മറുപടി നൽകിയത് താനും ഭർത്താവും കുട്ടികളും ദുബായിൽ ആണെന്നാണ്. ദുബായിൽ ജനിച്ച് പാലക്കാട് വളർന്ന നടിയുടെ ഉത്തരത്തിൽ ആരും അസ്വഭാവികത കണ്ടതുമില്ല. പക്ഷെ എപ്പോഴാണ് നടിക്ക് യാത്രാവിലക്ക് ഉണ്ടെന്നും ദുബായിൽ മുങ്ങി നടക്കുകയാണ് എന്നും വെളിയിൽ വരുന്നത്. രാജേഷ് ബാബുവും ജെറിന്റെ ഭർത്താവ് ജെറിൻ ബാബുജിയും ചേർന്നാണ് കമ്പനി തുടങ്ങിയത് എങ്കിലും കമ്പനി നടിയുടെ പേരിലാണ്. അതിന്റെ പേരിലാണ് നടിക്ക് യുഎഇയിൽ യാത്രാവിലക്ക് നേരിടുന്നത്. പണം തിരികെ കിട്ടാനുള്ളതിനെ തുടർന്ന് രണ്ടു വർഷമായി രാജേഷ് ബാബു യുഎഇ വിട്ടിട്ടുമില്ല.
പണം നടി എപ്പോൾ അടയ്ക്കുമെന്ന് ഇതുവരെ ഒരു സൂചനയും നൽകിയിട്ടുമില്ല. പണം അടക്കാതെ കോടതിയെ കബളിപ്പിച്ച് നടക്കുകയാണ് നടി എന്നാണ് രാജേഷ് ബാബുവിന്റെ ഭാര്യ രശ്മി മറുനാടൻ മലയാളിയോട് പറഞ്ഞത്. തങ്ങളുടെ കയ്യിലുണ്ടായിരുന്ന മുഴുവൻ തുകയും നൽകിയാണ് ഇവരുടെ കമ്പനിയിലേക്ക് നൽകിയത്. കമ്പനി മുന്നോട്ടു പോയപ്പോൾ നടിക്ക് തന്റെ ഭർത്താവിനെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയാൽ കൊള്ളാമെന്ന് ആഗ്രഹം വന്നു. പണം തിരികെ നൽകിയാൽ പാർട്ട്ണർഷിപ്പ് ഒഴിയാം എന്നും ഭർത്താവ് അവരെ അറിയിച്ചു. പക്ഷെ പണം തിരികെ നൽകിയില്ല. ഇതിനെ തുടർന്നാണ് രാജേഷ് ബാബു അജ്മാൻ കോടതിയെ സമീപിച്ചത്. കോടതി വിധി രാജേഷിനു അനുകൂലമായിരുന്നു. നടിയോട് തുക തിരികെ നൽകാനാണ് അജ്മാൻ കോടതി വിധിച്ചത്. തുക അടയ്ക്കാത്തതിനെ തുടർന്ന് നടിക്ക് നടിക്ക് യാത്രാ വിലക്കും വന്നു. പക്ഷെ നടി ഇപ്പോഴും യുഎഇയിൽ തുടരുകയാണ്. എവിടെയുണ്ടെന്നു രാജേഷിനു പിടിയുമില്ല. ഫെയ്സ് ബുക്കിൽ സജീവവുമാണ്.
നൽകാനുള്ള തുകയുടെ കാര്യത്തിൽ ഒരു തീർപ്പും വരാത്തതിനാൽ രാജേഷിനു വീടായ പത്തനംതിട്ടയിൽ എത്താനും കഴിഞ്ഞിട്ടില്ല. രണ്ടു വർഷമായി രാജേഷ് യുഎഇയിൽ തന്നെ തുടരുകയാണ്. നടിക്ക് എതിരെ കോടതിയിൽ കേസ് നൽകിയപ്പോൾ കമ്പനിയുമായി ബന്ധപ്പെട്ട ആളുകൾ വഴി രാജേഷിന് എതിരെയും നടി പരാതി കൊടുപ്പിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട നിയമ നടപടികളും രാജേഷിനു നേരിടേണ്ടി വന്നു. കാശ് കിട്ടാത്തതിനാൽ എങ്ങിനെ തിരികെ വരും എന്നാണ് ഭർത്താവ് ചോദിക്കുന്നത് എന്നാണ് രശ്മി പറയുന്നത്. രാജേഷിനു കുട്ടിയുണ്ടായിട്ടു പോലും ആ കുട്ടിയെ കാണാൻ കൂടി രാജേഷ് വന്നിട്ടില്ല. നടി ഒരുക്കിയ ചതിക്കുഴിയിൽപ്പെട്ടു കിടക്കുകയാണ് എന്റെ ഭർത്താവ് എന്നാണ് രശ്മി പറയുന്നത്.
എന്നെയും കുടുംബത്തിനെ കബളിപ്പിച്ച് നടിയും ഭർത്താവും മുങ്ങി നടക്കുന്നു: രശ്മി
എന്റെ ഭർത്താവും നടിയുടെ ഭർത്താവും ഒരുമിച്ച് പഠിച്ചതാണ്. എല്ലാവരും പത്തനംതിട്ടക്കാർ. ഭർത്താവ് യുഎഇയിൽ സെയിൽസിലായിരുന്നു. നടിയുടെ ഭർത്താവ് രാജേഷ് ബാബുവും ജെറിൻ ബാബുജിയും ചേർന്നാണ് കമ്പനി തുടങ്ങിയത്. ഏഴു ലക്ഷത്തോളം രൂപയാണ് ഞങ്ങൾ പാർട്ട്ണർ ഷിപ്പ് ബിസിനസിനു നൽകിയത്. പക്ഷെ കയ്പ്പുള്ള അനുഭവങ്ങൾ ആണ് നടിയിൽ നിന്നും ഞങ്ങൾക്ക് നേരിടേണ്ടി വന്നത്. ഞാനും യുഎഎയിൽ ഉണ്ടായിരുന്നു. എനിക്കും കാര്യങ്ങൾ അറിയാം. ഞങ്ങൾ യുഎഇയിൽ ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ചെലവിനുള്ള തുക പോലും അവിടുന്ന് കിട്ടിയില്ല. പക്ഷെ അവരുടെ കാര്യങ്ങൾ നല്ല രീതിയിൽ തന്നെ നടന്നു പോവുകയും ചെയ്തു. ഇതോടെ കബളിപ്പിക്കൽ നേരിടുകയാണ് എന്ന് ഞങ്ങൾക്ക് മനസിലായി. ഞാൻ പിന്നെ നാട്ടിലേക്ക് മടങ്ങി. ഭർത്താവ് കാശ് തിരികെ ചോദിച്ചു. കിട്ടിയില്ല. തുടർന്ന് അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. വിധി ഞങ്ങൾക്ക് അനുകൂലമായിരുന്നു. രണ്ടു വർഷമായി വിധി വന്നിട്ട്. പക്ഷെ അവർ കാശ് തിരികെ അടച്ചിട്ടില്ല. നടിക്ക് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. യാത്രാവിലക്കുമുണ്ട്. പക്ഷെ നടി മുങ്ങി നടക്കുകയും ചെയ്യുന്നു. എന്റെ പ്രസവ സമയത്ത് ഭർത്താവ് വന്നിട്ട് പോയതാണ്. എന്റെ കുട്ടിക്ക് രണ്ടു വയസായി. അദ്ദേഹം ഇതുവരെ വന്നിട്ടില്ല. കാശ് തിരികെ ലഭിക്കാതെ എങ്ങിനെ വരും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കാശ് തിരികെ ലഭിച്ചാൽ മതി. പക്ഷെ അവർ കാശ് അടയ്ക്കുന്ന ഒരു ലക്ഷണവുമില്ല.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍