കൈരളി ടിവിയിലെ ചർച്ചകളിലൂടെ രംഗപ്രവേശം; ഏഷ്യാനെറ്റ് ന്യൂസിലൂടെ അംബാനിഫിക്കേഷൻ കടന്ന് എത്തിയത് ന്യൂസ് 18 കേരളയിൽ; ഇഎംഎസ് സ്മൃതി വിഭാഗം പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത് വാർത്താ അവതാരകനായ ശരത്; ഖജനാവിൽ നിന്ന് 83 ലക്ഷം രൂപ ഒഴുക്കുന്നത് ആർക്ക് വേണ്ടിയെന്ന് ഇനിയും വ്യക്തമാക്കാതെ ഒളിച്ചു കളി; സ്പീക്കറുടെ ഉറ്റ സുഹൃത്തിന്റെ പ്രോജക്ടിലെ വിവാദം ആളിക്കത്തിക്കാൻ പ്രതിപക്ഷവും; ന്യൂസ് 18 കേരളയിലെ ശരതിന് പണമൊന്നും നൽകിയില്ലെന്ന് നിയമസഭാ സെക്രട്ടറിയും
എം മനോജ് കുമാർ
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ നിയമസഭാ മ്യൂസിയത്തിൽ ഇ.എം.എസ് സ്മൃതി വിഭാഗം നിർമ്മിക്കാൻ എൺപത്തിരണ്ട് ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കൊടുത്തത് സിപിഎം ബന്ധമുള്ള മാധ്യമ പ്രവർത്തകന് നൽകിയ പ്രോജക്ടിൽ. മുകേഷ് അംബാനിയുടെ സ്വന്തം ചാനലയായ ന്യൂസ് 18 കേരളയിലെ അവതാരകൻ ശരത് ചന്ദ്രന് നൽകിയ പ്രോജക്ടിനാണ് ഖജനാവിൽ നിന്ന് 83 ലക്ഷത്തോളം രൂപ ചെലവഴിക്കുന്നത്. ഇത് കോൺഗ്രസിന്റെ ഫെയ്സ് ബുക്ക് പേജുകളിൽ ചർച്ചയായി കഴിഞ്ഞു. ഈ വിഷയം പ്രതിപക്ഷവും ചർച്ചാ വിഷയമാകും. ഏതായാലും പദ്ധതിക്ക് സ്്പീക്കർ ഭരണാനുമതി നൽകിയിട്ടുണ്ട്. ഏഴ്ലക്ഷം രൂപമുടക്കി നിർമ്മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചുമാറ്റിയാണ് ഇ.എം.എസ് സ്്മൃതി സ്ഥാപിക്കുന്നത്.
82, 56, 377 രൂപയാണ് ഇ.എം.എസ് സ്്മൃതി വിഭാഗം നിർമ്മിക്കാനായി അനുവദിച്ചിട്ടുള്ളത്. നിയമസഭാ മ്യൂസിയത്തിലെ കുട്ടികൾക്കുള്ള ലൈബ്രറി പൊളിച്ചുമാറ്റിയാണ് ഇ.എം.എസ് സ്്മൃതി സജ്ജീകരിക്കുന്നത്. കൈരളി ടിവിയിലൂടെ മാധ്യമ പ്രവർത്തനം തുടങ്ങിയ ശരത് ചന്ദ്രൻ ടി വി പ്രേക്ഷകരുടെ പരിചിത മുഖമാണ്. കൈരളിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് കൂടുമാറി. അവിടെ നിന്നും ന്യൂസ് 18 കേരളയിലേക്കും. പല പ്രമഖരേയും വൻ തുക ശമ്പളം കൊടുത്ത് എടുത്തിട്ടും ന്യൂസ് 18 കേരളയ്ക്ക് വേണ്ടത്ര മുൻതൂക്കമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിനിടെ ജീവനക്കാരെ പിരിച്ചു വിടുന്നത് പോലും അംബാനി ആലോചിക്കുന്നുണ്ടെന്ന് വാർത്തയെത്തി. ഈ സാഹചര്യത്തിനൊപ്പമാണ് ശരത് ചന്ദ്രന്റെ പ്രോജക്ടിന് 83 ലക്ഷത്തോളം രൂപ അനുവദിക്കുന്നതെന്നതാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. എന്നാൽ ഈ പ്രോജക്ട് കൊണ്ട് ശരത്തിന് സാമ്പത്തിക ലാഭം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നിയമസഭാ സെക്രട്ടറി മറുനാടനോട് വിശദീകരിക്കുന്നത്.
പ്രോജക്ട് നൽകിയത് മാധ്യമ പ്രവർത്തകൻ ശരത് ചന്ദ്രന് ആണ്. ഒരേ ഒരു പ്രോജക്റ്റ് മാത്രമാണ് സ്മൃതി മന്ദിരവുമായി ബന്ധപ്പെട്ടു വന്നത്. ഈ പ്രോജക്റ്റ് ശരത് ചന്ദ്രന്റെതാണ്. ഈ പ്രോജക്റ്റ് കൊള്ളാം എന്ന് കമ്മറ്റിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്ട്രെറ്റീവ് അനുമതി നൽകിയത്-നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ നായർ മറുനാടനോട് പറഞ്ഞു. കമ്മറ്റിയിൽ വച്ചാണ് പ്രോജക്റ്റ് പാസാക്കിയത്. ടെൻഡർ വിളിച്ചിട്ടാണ് പ്രോജക്റ്റ് നിർമ്മാണ കരാർ നൽകുന്നത്. പക്ഷെ നടപടി ക്രമങ്ങൾ ഒന്നുമായിട്ടില്ല. പ്രതിപക്ഷ-ഭരണപക്ഷ എംഎൽഎമാർ ഉൾപ്പെടുന്ന കമ്മറ്റിയാണ് എല്ലാം തീരുമാനിക്കുന്നത്. കരാർ എല്ലാം ഇനി നൽകുകയേയുള്ളൂ-നിയമസഭാ സെക്രട്ടറി പറയുന്നു.
ജി.കാർത്തികേയനും, എൻ.ശക്തനും സ്്പീക്കർമാരായിരുന്നപ്പോൾ ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് നിയമസഭയിൽ ലൈബ്രറി സജ്ജീകരിച്ചത്. ഇപ്പോൾ അവിടുള്ള പുസ്തകങ്ങളുൾപ്പെടെയുള്ളവ മറ്റൊരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇ.എം.എസ് സ്്മൃതിയുടെ നിർമ്മാണ ചുമതല ആർക്കാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നില്ല. നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻതമ്പി ലൗഞ്ച് ഇരുപതര കോടി ചെലവഴിച്ച് നവീകരിക്കുന്നത് വിവാദമായിരുന്നു. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഈ നിർമ്മാണ ചുമതല. ലോകകേരള സഭക്കുവേണ്ടിയാണ് നവീകരണമെന്നാണ് വിശദീകരണം. കൂടാതെ നിയമസഭാ സമുച്ചയത്തോട് ചേർന്ന് പ്രത്യേക ഗസ്റ്റ് ഹൗസും നിർമ്മിക്കുന്നുണ്ട്. ഇതൊന്നും പ്രതിപക്ഷത്തിന്റെ അറിവില്ലാതെയാണ്. വലിയ നിർമ്മാണങ്ങൾ പ്രതിപക്ഷത്തെ കൂടി അറിയിക്കണമെന്ന ചട്ടവും അനുസരിക്കപ്പെട്ടിട്ടില്ല.
ലോകകേരള സഭയുടെ ആദ്യസമ്മേളനത്തോട് അനുബന്ധിച്ചും നിയമസഭാ സമുച്ചയത്തിൽവിപുലമായ നവീകരണ പ്രവർത്തികൾ നടത്തിയിരുന്നു. സാധാരണ ഇത്തരം കാര്യങ്ങൾ കക്ഷിനേതാക്കളുമായി ആലോചിക്കാറുണ്ടെന്നും ഇത്തവണ അത് ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം. ഇ.എം.എസ് സ്്മൃതി വിഭാഗത്തിന് ബജ്റ്റ് വിഹിതത്തിൽ നിന്നാണ് സ്്പീക്കർ തുക അനുവദിച്ചതെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം. കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റിയിട്ടുണ്ട്. ഈ സ്ഥാനത്ത് ഇഎംഎസ് സ്മൃതി മന്ദിരം നിർമ്മിക്കാൻ സർക്കാർ അനുമതിയും നൽകി. ശരത്തിന്റെ പ്രോജക്ടിൽ ഈ പദ്ധതി നിർമ്മിക്കുക ആരെന്നതാണ് ഇനി ശ്രദ്ധേയം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. സംസ്ഥാന സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെന്നു ധനമന്ത്രി അടക്കം തുറന്നു പറഞ്ഞിട്ടും സിപിഎം നേതാക്കൾക്കായുള്ള ധൂർത്തിന് അറുതിയില്ലെന്ന് വ്യക്തമാക്കുന്നതാണ് നിയമസഭയിലെ നിർമ്മാണം. ശരത് ചന്ദ്രന് പണം കൊടുത്തതിലും നിറയുന്നത് ഇതു തന്നെയാണ്. ശരത്ചന്ദ്രൻ എന്ന വ്യക്തി സമർപ്പിച്ച പ്രോജക്റ്റിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്. ശരത് ചന്ദ്രൻ ആരാണെന്നു ഉത്തരവിൽ വ്യക്തമാക്കുന്നില്ല. മ്യൂസിയം ഫോർ സ്റ്റഡി ആൻഡ് റിസർച്ച് എന്ന ബജറ്റ് വിഹിതത്തിൽ നിന്ന് തുക വിനിയോഗിക്കാനാണ് ഉത്തരവ്. എന്താണ് വിശദ പ്രോജക്ട് റിപ്പോർട്ടെന്നതും വ്യക്തമല്ല. ഇതിനിടെയാണ് ശരത്തിന്റെ പേര് സജീവ ചർച്ചയാകുന്നത്.
സാധാരണ ഇത്തരം ഉത്തരവുകളിൽ ശരത് ചന്ദ്രന്റെ വിലാസവും കൊടുക്കേണ്ടതാണ്. എന്നാൽ ഇവിടെ അത് മറച്ചു വച്ചു. ചാനലുകളും പത്രങ്ങളുമെല്ലാം ഈ വാർത്ത നൽകിയെങ്കിലും മാധ്യമ പ്രവർത്തകന്റെ പേര് പുറത്തു വിട്ടില്ല. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ശരത് ചന്ദ്രന്റെതാണ് പ്രോജക്ട് റിപ്പോർട്ട് എന്ന് വ്യക്തമാകുന്നത്. സ്പീക്കർ ശ്രീരാമകൃഷ്ണനുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കലുടെ ഗുഡ് ബുക്കിലൂമാണ് ശരത് ചന്ദ്രൻ. ഈ സാഹചര്യത്തിലാണ് ഖജനാവിൽ നിന്ന് 82 ലക്ഷം രൂപ കളയുന്നത് വിവാദമാകുന്നത്. എന്നാൽ ഈ പ്രോജക്ടിന്റെ പേരിൽ ഇതുവരെ പണമൊന്നും ശരത് ചന്ദ്രന് കിട്ടിയിട്ടുമില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍