രാജ്യസഭയിലേയ്ക്ക് നോമിനിയെ കൊടുത്തു; മന്ത്രിയെ കൊടുത്തു; ഇതുമാത്രം കൊണ്ട് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല; സംഘടനയാണ് ഏറ്റവും പ്രബലമായി വരേണ്ടത്; ബിജെപിക്ക് ആവശ്യം പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കണക്കാൻ അറിയാവുന്ന പുതു നേതൃത്വം; സംഘടനാ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും മുതിർന്ന നേതാവ്; പിപി മുകുന്ദൻ മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: പഴയകാല നേതാക്കളുടെയും പ്രവർത്തകരുടെയും അറിവും അനുഭവവും പുതിയ പ്രവർത്തകരുടെ പ്രസരിപ്പും കൂട്ടിയിണക്കി കൊണ്ടുപോകാൻ കഴിവുള്ള നേതൃത്വമുണ്ടായാൽ ഭാവിയിൽ ബിജെപിക്ക് സംസ്ഥാനത്ത് ശക്തമായ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് പി പി മുകുന്ദൻ. ആനുകാലിക രാഷ്ട്രീയ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് മറുനാടന്‍ അനുവദിച്ച അഭിമുഖത്തിലാണ് .ബിജെപിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും പ്രതി സന്ധികളെകുറിച്ചുമെല്ലാം മുകുന്ദൻ വ്യക്തമാക്കിയത്.
കേരളിത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും മമ്പുണ്ടായ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ സന്തോഷും പകരുന്നതായിരുന്നില്ല. കാലാകാലങ്ങളായി വോട്ട് ശതമാനം കൂടുന്നുണ്ട്. എൻ ഡി എ രുപീകരിച്ചെങ്കിലും മറ്റ് രണ്ട് മുന്നണികളോട് നേരിടുന്നതിനുള്ള ശക്തിയാർജ്ജിക്കുന്ന കാര്യത്തിൽ വേണ്ടെത്ര വിജയിച്ചില്ല. ന്യൂനപക്ഷങ്ങളും വിവിധ സാമുദായിക സംഘടനകളും ഈ മുന്നണികളോട് ചേർന്നു നിൽക്കുമ്പോൾ പിടിച്ചുനിൽക്കുന്നതിനുള്ള ശക്തി ബിജെപിക്ക് ആർജ്ജിക്കാനായോ എന്ന കാര്യത്തിൽ സംശയമുണ്ട്. 48 ശതമാനം ന്യൂനപക്ഷമുണ്ടെങ്കിലും അവർ പൂർണ്ണമായും എൽ ഡി എഫിന്റെയോ യൂ ഡി എഫിന്റെ കൂടെ മാത്രമായി നിൽക്കുന്നവരല്ല. അവർക്കിടയിൽ ഒരു മുന്നാം ശക്തിയായി സ്വാധീനമുറപ്പിക്കുന്ന കാര്യത്തിൽ ബിജെപിക്ക് വേണ്ടെത്ര വിജയിക്കാനായില്ല.
പാർട്ടിയുടെ അടിത്തറ ബലപ്പെടുത്തുകയാണ് നിലവിലെ സാഹചര്യത്തിൽ ആദ്യം വേണ്ടത്. കേരളത്തിലുള്ള പതിനായിരക്കണക്കിന് ബൂത്തുകളുടെ ശക്തി വർദ്ധിപ്പിക്കുകയും മോദി ഗവൺമെന്റിന്റെ ജനോപകാരപ്രധമായ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുകയും ചെയ്യണം. ഇതില്ലാതെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ വിജയിക്കാനാവുമെന്ന് തോന്നുന്നില്ല. ഒരു സീറ്റ് നേമത്ത് കിട്ടി. കിട്ടേണ്ടതായ പാർലമെന്റ്് സീറ്റ് നഷ്ടമായി. ഇതിനെക്കുറിച്ച് അടിത്തട്ടുമുതൽ കാര്യമായി ചർച്ചകൾ നടത്തി ,വിലയിരുത്തലുകളുണ്ടാവാണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. ഒന്നരകൊല്ലം കഴിഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നു. ഇതിന് മുമ്പ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം.
എത്ര കണ്ട് ബൂത്തുകളിൽ സംഘാടനാ സംവിധാനം ഉണ്ടാവുന്നോ അത്ര കണ്ട് വിജയ സാധ്യത മുമ്പിലുണ്ട്. ഇതിന് ആവശ്യമായ കാര്യങ്ങൾ അടിയന്തിരനായി ചെയ്യണം. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് അവസാന നിമിഷം വന്ന അനിശ്ചിത്വം വിനയായി എന്നാണ് മനസ്സിലാക്കുന്നത്. തലേദിവസം ഒ രാജഗോപാൽ കുമ്മനം രാജശേഖരനാണ് സ്ഥാനാർത്ഥിയെന്ന് പറയുകയും പിറ്റേന്ന് ദിവസം സുരേഷിനെ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ വോട്ടർമാർക്കിടയിൽ പലവിധ സംശയങ്ങൾക്കും കാരണമായി എന്നാണ് മനസ്സിലാക്കുന്നത്. ഇന്ത്യയിൽ വ്യാപകമായി ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കേരളത്തിലും തമിഴ്നാട്ടിലും നേട്ടമുണ്ടാക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർത്ഥ്യമായി നില നിൽക്കുന്നു. മഹാരാഷ്ട്രയിലും ഹരിയാനലയിലും പാർട്ടി കുറച്ചു പിന്നോട്ടു പോയി. കേന്ദ്രം ഇതിനെക്കുറിച്ചൊക്കെ നന്നായിട്ടു വിലയിരുത്തുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണറായി പോയ സമയത്ത് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥ ഇപ്പോൾ ശ്രീധരൻപിള്ള ഗവർണ്ണറായി പോയപ്പോഴും തുടരുന്നു. ഈ അവസ്ഥ പരിഹരിക്കാൻ കേന്ദ്ര നേതൃത്വം അടിയന്തിരമായി ഇടപെടണം. കേന്ദ്രനേതൃത്വത്തിന്റെ പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചായിരിക്കണം പാട്ടി സംസ്ഥാനത്ത് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകേണ്ട്. ഇവിടെ നേരിടേണ്ടത് 14 കക്ഷികളെയാണ്. അത് മനസ്സിലാക്കി കേന്ദ്രം വേണ്ടത് ചെയ്യുന്നുണ്ട്. രാജ്യസഭയിലേയ്ക്ക് നോമിനിയെ കൊടുത്തു. മന്ത്രിയെക്കൊടുത്തു. പക്ഷേ ഇതുമാത്രം കൊണ്ട് മാറ്റമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല. സംഘടനയാണ് ഏറ്റവും പ്രബലമായി വരേണ്ടത്. സാമൂഹ്യപ്രവർത്തനവും സംഘടനാപ്രവർത്തനവും ഒരു പോലെ മുന്നോട്ടുകൊണ്ടു പോകാനായാൽ മാത്രമേനേട്ടമുണ്ടാക്കാനാവു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എത്ര പഞ്ചായത്തുകൾ അല്ലെങ്കിൽ സീറ്റുകൾ പിടിച്ചെടുക്കാൻ സാധിക്കുമെന്ന കാര്യത്തിൽ മുന്നേ ചിന്തിച്ച് ധാരണയുണ്ടാവണം.
.ഇന്ത്യയിൽ കൂടുതൽ കര്യക്ഷമമായി സംഘപരിവാർ സംഘടനകൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാമൂഹികമായി ഒരു അടിത്തറ ഇവിടെ സൃഷ്ടിക്കുന്നതിൽ പാർട്ടി ഇവിടെ വേണ്ടെത്ര വിജയം കൈവരിച്ചോ എന്ന് പരിശോധനയ്ക്ക് തയ്യാറാവണം. ആർ എസ് എസും ബിജെപിയുമായി ഒരു തരത്തിലും ഭിന്നതകളില്ല. ആർഎസ്എസ് ഒരു സ്വതന്ത്ര സംഘടനയാണ്. അഭിപ്രായം ചോദിച്ചാൽ പറയും. മാതൃ സംഘടയുമാണ്. ആ രീതിയിലുള്ള ബന്ധത്തിന് ഇതുവരെ കോട്ടം തട്ടിയിട്ടില്ല. മഹാരാഷ്ട്രയിൽ ശിവസേന അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ആരോടും ചേർന്ന് ഭരണം നടത്താമെന്ന അവരുടെ നിലപാടിനോട് ബിജെപി യ്ക്ക് യോജിപ്പിക്കാനാവില്ല.
ബിജെപി യുടെ നയങ്ങളോട് എറ്റവും അടുത്തുനിൽക്കുന്ന പാർട്ടിയായിരുന്നു ശിവസേന. ഇവിടെ ബിജെപിക്ക് ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കാനേ നിർവ്വാഹമുള്ളു. വളഞ്ഞ വഴിയിലൂടെ ഭരണം പിടിച്ചെടുക്കാൻ നീക്കം നടന്നിരുന്നെങ്കിൽ അത് സംസ്ഥാനത്ത് പാർട്ടിയെ മൊത്തം ബാധിക്കുന്ന വിഷയമായി പരിണമിക്കുമായിരുന്നു. ഭാവിയിൽ ശിവസേന ബിജെപിക്കൊപ്പമെത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. പുതിയ തലമുറയിലെ പ്രവർത്തകർക്ക് അനുഭവ സമ്പത്തില്ല. പഴയകാല പ്രവർത്തകരിൽ ഒരു ഒരു വിഭാഗം ഇന്നും സജീവമാണ്. അവരുടെ അനുഭവ സമ്പത്ത് പാർട്ടി പ്രയോജനപ്പെടുത്തണം. പാർട്ടിക്ക് ഭാവിയിൽ ഇത് മുതൽക്കൂട്ടാവും. വരുന്ന സംഘടാന തിരഞ്ഞെടുപ്പിൽ കഴിവുറ്റ ഒരു നേതൃത്വം പാർട്ടിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത നിമയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്രത്തോളം നേട്ടമുണ്ടാക്കാനാവുമെന്ന് അന്നത്തെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തിയാലെ പറയാനാവു എന്നും അദ്ദേഹം ചോദ്യത്തിന് മറുപിടിയായി പിപി മുകുന്ദൻ പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍