മസ്ക്കറ്റിലെ മദ്യക്കച്ചവടത്തിലെ കുടിപ്പക തീർത്തത് വ്യവസായിയെ നാട്ടിൽ കാറിലിട്ടു വെട്ടി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട വ്യവസായി മൊഴി നൽകിയത് എതിരാളിയായ പ്രതാപ് സിംഗിനെതിരെ; ഹോട്ടൽ മുതലാളിയിൽ നിന്ന് കവർന്ന സിം വഴി കോളുകൾ ചെയ്തതിനാൽ പ്രതികളിലേക്ക് എത്തിപ്പെടാനാകാതെ പൊലീസും; ഒടുവിൽ സിം കേന്ദ്രീകരിച്ച നടന്ന അന്വേഷണത്തിൽ ചാലക്കുടിക്കാരൻ വിരൽചൂണ്ടിയത് പ്രതാപ് സിംഗിന്റെ കൂട്ടാളികളിലേക്ക്; മൂന്ന് പേർ പിടിയിലായെങ്കിലും അറസ്റ്റു ഭയന്ന് ഗൾഫിലേക്ക് നാടുവിട്ടു മറ്റുപ്രതികൾ
എം മനോജ് കുമാർ
തൃശൂർ: മസ്ക്കറ്റിലെ മദ്യവ്യവസായി സന്തോഷിനെ തൃശൂരിൽ വെച്ച് കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പ്രതാപ് സിംഗും സംഘവും പൊലീസിനെ കബളിപ്പിച്ച് നിർത്തിയത് അതിസമർത്ഥമായി. ക്വട്ടേഷൻ ടീമിനെ വെച്ച് സന്തോഷിനെ മുണ്ടൂരിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതാപനും സംഘവും അറസ്റ്റിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നെങ്കിലും പേരാമംഗലം പൊലീസ് നടത്തിയ ശക്തമായ നീക്കങ്ങൾക്കൊടുവിൽ പ്രതികൾ വലയിലാവുകയായിരുന്നു. മോഷ്ടിച്ച സിം വഴി ഫോൺ കോളുകൾ നടത്തിയതിനാൽ പൊലീസിന് ഏറെ ദിവസം ഇവരിലേക്ക് എത്താൻ കഴിഞ്ഞില്ല. ക്വട്ടേഷൻ സംഘത്തിന്റെ വധശ്രമത്തിന്നിടയിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സന്തോഷ് വധശ്രമത്തിനു പിന്നിൽ പ്രതാപൻ എന്ന് പൊലീസിന് മൊഴി നൽകിയെങ്കിലും പ്രതാപനിലെക്ക് എത്താനുള്ള ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. ഒടുവിൽ കൊല്ലത്തെ ഹോട്ടൽ മുതലാളിയിൽ നിന്ന് മോഷ്ടിച്ച സിം വഴിയാണ് ഇവർ ആശയവിനിമയം നടത്തുന്നത് എന്ന് കേസ് അന്വേഷിക്കുന്ന പേരാമംഗലം സിഐ രാജേഷ്.ജി.മേനോന് ബോധ്യമായപ്പോഴാണ് പ്രതാപന്റെയും സംഘത്തിന്റെയും ഒളിച്ചു കളിക്ക് അവസാനമായത്. മുരിങ്ങൂർ സ്വദേശി അമലും വെസ്റ്റ് ചാലക്കുടി സ്വദേശി സീജോയും ഇന്നലെ അറസ്റ്റിലാവുകയും ചെയ്തു. ഇനിയും വലയിലാകാൻ പ്രതികളുണ്ട്. ഇവർ ചെന്നൈ എയർപോർട്ട് വഴി ഗൾഫിലേക്ക് കടന്നു എന്നാണ് പേരാമംഗലം പൊലീസ് മറുനാടനോട് പ്രതികരിച്ചത്. വിശാലിന്റെ ജോലിക്കാരായ അൻവർ, ബൈജു, വിശാൽ, ഷാജോൺ എന്നിവരാണ് ഗൾഫിലേക്ക് കടന്നത്. ഇവരെ അറസ്റ്റിലാക്കാൻ ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ് പൊലീസ്.
സന്തോഷ് വധക്കെസിലെ ഒരു പ്രതി കൊല്ലത്തെ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. അപ്പോൾ അടിച്ചു മാറ്റിയത് മുതലാളിയുടെ മൊബൈലും പേഴ്സും. ഗൾഫിൽ പോകാനുള്ള തിരക്കിൽ പോയത് പോട്ടെ എന്ന് വിചാരിച്ച് മുതലാളി മൊബൈൽ ഫോണും പേഴ്സും നഷ്ടമായതിന്റെ പേരിൽ പരാതി നൽകിയില്ല. ഈ സിമ്മിൽ നിന്ന് പോകുന്ന കോളുകൾ എല്ലാം മുതലാളിയുടെ കോളുകൾ എന്ന് പറഞ്ഞാണ് രേഖപ്പെടുത്തപ്പെട്ടതും. മുതലാളി ഗൾഫിൽ എന്ന് ലൊക്കേഷൻ കാണിക്കുകയും ചെയ്തു. മുതലാളി ശരിക്കും ഗൾഫിലുമാണ്. സന്തോഷും പ്രതാപനും തമ്മിൽ ഒരു ബന്ധവുമില്ലാത്ത ഈ മുതലാളിയുടെ കോളുകൾ പൊലീസിനും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ മറവിൽ തന്നെ പിടിക്കില്ല എന്ന് വിശ്വസിച്ച് പ്രതികളെ രക്ഷിക്കാൻ പ്രതാപ് മുൻനിരയിൽ നിൽക്കുകയും ചെയ്തു. പക്ഷെ മുതലാളിയുടെ സിം മോഷ്ടിക്കപ്പെട്ടതാണ് എന്ന് പൊലീസ് ഉറപ്പിച്ചതോടെ പ്രതാപനും കൂട്ടരും വലയിലാവുകയായിരുന്നു. ഈ സിമ്മിലെ മറ്റു കോളുകൾ നോക്കിയ പൊലീസ് ഒരു ചാലക്കുടിക്കാരനെ പൊക്കി. അയാൾ പ്രതാപന്റെയും കൂട്ടാളികളുടെയും പേര് പൊലീസിന് നൽകുകയും ചെയ്തു. ഷാജോൺ ആണ് ഈ സിം പ്രതാപന് നൽകിയത്. പിന്നെ എല്ലാ ഓപ്പറേഷനും ഇവർ മോഷ്ടിച്ച സിം വഴിയാക്കി. പക്ഷെ സിമ്മിന്റെ കഥ മനസിലാക്കിയ പൊലീസ് പ്രതാപനെയും കൂട്ടരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു,.
മസ്ക്കറ്റിലെ മദ്യ വ്യവസായികൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ നാട്ടിൽ നൽകിയ ക്വട്ടേഷനിൽ നിന്ന് മദ്യവ്യവസായി സന്തോഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മസ്ക്കറ്റിൽ സന്തോഷിനൊപ്പം മദ്യക്കച്ചവടം നടത്തുന്ന ആറാട്ടുപുഴ സ്വദേശി പ്രതാപ് സിങ് നൽകിയ ക്വട്ടേഷനിൽ നിന്നാണ് സന്തോഷ് ആയുസിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടത്. ക്വട്ടേഷൻ സംഘം കൊലപ്പെടുത്താൻ ശ്രമിക്കുമ്പോൾ വെട്ടിയത് കാറിനുള്ളിൽ വച്ചായത് കാരണമാണ് സന്തോഷ് രക്ഷപ്പെട്ടത്. അതേസമയം സന്തോഷിനെ കൊല്ലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ പ്രതാപ് സിംഗും. പക്ഷെ ക്വട്ടെഷനുമായി ബന്ധപ്പെട്ടു പേരാമംഗലം പൊലീസ് അന്വേഷിക്കുന്ന വിശാൽ, അൻവർ എന്ന നാസർ, ഷാജോൺ, ബൈജു എന്നിവർ ഇനിയും പൊലീസിന്റെ പിടിയിലായിട്ടില്ല. ചെന്നൈ എയർപോർട്ട് വഴി ഇവർ ഗൾഫ് നാടുകളിലേക്ക് കടന്നു എന്നാണ് കരുതുന്നത്. ഇവരെ പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. അതിവിദഗ്ദമായാണ് പ്രതാപ് ക്വട്ടേഷന് ശേഷം പിടികൊടുക്കാതെ നിന്നത്. തന്നെ വെട്ടിയത് പ്രതാപന്റെ സംഘമാണ് എന്ന് പേരാമംഗലം പൊലീസിൽ സന്തോഷ് മൊഴി നൽകിയെങ്കിലും പ്രതാപനിലേക്ക് എത്തിക്കുന്ന ഒരു തെളിവും പൊലീസിന് ലഭിച്ചില്ല. പ്രതാപൻ ആകട്ടെ പ്രതികളെ സഹായിക്കുന്ന ഉദ്യമങ്ങളുമായി അണിയറയിൽ നിറഞ്ഞു നിൽക്കുകയും ചെയ്തു. പക്ഷെ ഒടുവിൽ പേരാമംഗലം പൊലീസ് പ്രതാപിനെ കുടുക്കുക തന്നെ ചെയ്തു.
അതിവിദഗ്ദമായ നീക്കങ്ങൾക്കൊടുവിലാണ് പ്രധാന പ്രതികളിൽ ഒരാളായ പ്രതാപ് സിങ് അറസ്റ്റിലാകുന്നത്. കൊല്ലത്തെ ഹോട്ടൽ വ്യവസായിയിൽ നിന്ന് മോഷ്ടിച്ച സിം വഴി ഇവർ ഫോൺ കോളുകൾ നടത്തിയതിനാൽ പ്രതാപനിലേക്ക് നീളുന്ന ഒരു തെളിവും പൊലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വ്യവസായി ആണെങ്കിൽ സിം നഷ്ടമായെന്നു പൊലീസിൽ പരാതിയും നൽകിയില്ല. ഇതുകാരണം പേരാമംഗലം പൊലീസ് ഒരു വേള ചുറ്റിപ്പോവുക തന്നെ ചെയ്തു. ഒടുവിൽ അന്വേഷിച്ച് അന്വേഷിച്ച് പ്രതികളിലെക്ക് തന്നെ അന്വേഷണം എത്തിക്കുകയായിരുന്നു. പ്രതാപനെ പൊലീസ് മൊഴിയെടുപ്പിക്കാൻ മുൻപ് വിളിപ്പിച്ചതായിരുന്നു. പക്ഷെ തെളിവുകൾ ലഭിച്ചില്ല. പ്രതാപനെ സംശയമില്ല എന്ന് വിച്ചാരിച്ച പ്രതാപൻ പൊട്ടത്തരം കാണിക്കുകയും ചെയ്തു. എല്ലാ പ്രതികളെയും രക്ഷിക്കാൻ പ്രതാപൻ മുന്നിൽ നിൽക്കുകയും ചെയ്തു.
സന്തോഷിനെ കൊല്ലണം എന്ന് പറഞ്ഞു ക്വട്ടേഷൻ നൽകിയപ്പോൾ സന്തോഷ് കൊല്ലപ്പെടും എന്ന് തന്നെയായിരുന്നു ക്വട്ടേഷൻ നൽകിയ ആറാട്ടുപുഴ സ്വദേശി പ്രതാപ് സിങ് ഉറപ്പിച്ചത്. എന്നാൽ പ്രതാപ് സിംഗിന്റെ വിശ്വസ്തർ സന്തോഷിന്റെ കാർ വളഞ്ഞുവെച്ച് തുരുതുരെ വെട്ടുമ്പോൾ സന്തോഷ് വെട്ടുകൾക്കൊണ്ട് കാറിനുള്ളിൽ തന്നെ തുടർന്നു. വെട്ടുകൾ പോരാത്തതിനാൽ കത്തികൊണ്ട് കുത്തി മരണം ഉറപ്പാക്കിയാണ് സംഘാംഗങ്ങൾ മടങ്ങിയത്. മരണകാരണമായേക്കാവുന്ന വെട്ടുകൾ ഏറ്റെങ്കിലും കാറിനകത്ത് ആയതിനാൽ വെട്ടുകൾക്ക് അധികം ആഴം വന്നില്ല. ഉദ്ദേശിച്ച രീതിയിൽ വെട്ടുകൾ സന്തോഷിനു ഏറ്റില്ല. അതേസമയം തങ്ങൾ വെട്ടിയ വെട്ടുകളുടെയും കുത്തുകളുടെയും കണക്കെടുത്ത് സന്തോഷിനെ കൊന്നു എന്ന രീതിയിൽ തന്നെയുള്ള വിവരങ്ങൾ ആണ് ക്വട്ടേഷൻ ടീം പ്രതാപ് സിംഗിന് നൽകിയത്. സംഭവം അറിഞ്ഞു എത്തിയ നാട്ടുകാർ ഉടൻ തന്നെ സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സന്തോഷിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.
മസ്ക്കറ്റിൽ ചേരി തിരിച്ച് മദ്യക്കച്ചവടം നടത്തുന്നവർ നാട്ടിലേക്ക് ഏറ്റുമുട്ടൽ വ്യാപിപ്പിച്ചപ്പോഴാണ് സന്തോഷിനെ വധിക്കാൻ ക്വട്ടേഷനുമായി സംഘം എത്തിയത്. പ്രതാപിന്റെ മദ്യക്കച്ചവടം മസ്ക്കറ്റ് പൊലീസിന് സന്തോഷ് ഒറ്റിക്കൊടുത്തു എന്നാണ് പ്രതാപനും സംഘവും പൊലീസിന് നൽകിയ വിശദീകരണം. മദ്യം വിൽക്കാൻ അനുമതിയില്ലാത്ത മസ്ക്കറ്റിൽ മദ്യക്കച്ചവടം വൻ ലാഭത്തിലുള്ള ബിസിനസാണ്. തൃശൂരിലുള്ള മലയാളികൾ ആണ് ഇത്തരം മദ്യക്കച്ചവടത്തിൽ ഏർപ്പെടുന്നവരിൽ കൂടുതലും. ഓരോരുത്തർക്കും അതാത് ഏരിയകളുണ്ട്. ഈ ഏരിയകളിൽ ഓരോരുത്തരും ആവശ്യക്കാർക്ക് മദ്യം എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്. പരസ്പരമുള്ള പാരവയ്ക്കലും ഇതിനുള്ളിൽ സജീവമാണ്. ഒരു ഏരിയ നോക്കുന്ന ആൾ ഇല്ലാതായാൽ മറ്റുള്ളവർക്ക് കച്ചവടം കൂടും. അതിനാലാണ് പരസ്പരമുള്ള പാരവയ്ക്കലുകൾ മസ്ക്കറ്റിൽ നടക്കുന്നത്. ഇങ്ങിനെ സംഭവിച്ച പാരവയ്ക്കലുകൾക്കൊടുവിലാണ് സന്തോഷിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയത് എന്നാണ് പ്രതാപ് പൊലീസിനോട് പറഞ്ഞത്. ഇനിയും പ്രതികൾ ഉള്ളതിനാലും ഇവർ ഗൾഫിലേക്ക് കടന്നതിനാലും അവശേഷിക്കുന്ന പ്രതികളെ എങ്ങിനെയും പൊക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
പ്രതാപിന്റെ ശിങ്കിടികളായ ക്വട്ടേഷൻ സംഘം തൃശൂരിൽ റൂം എടുത്ത് താമസിച്ച് സന്തോഷിന്റെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് സന്തോഷ് കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം വളഞ്ഞിട്ട് വെട്ടിയത്. പൈസ കൊടുക്കാം അതേസമയം ഗൾഫിലും കൊണ്ട് പോകാം എന്നു പറഞ്ഞാണ് ക്വട്ടേഷൻ നൽകിയത്. നാല് പേർക്കാണ് ക്വട്ടേഷൻ നൽകിയത്. കഴിഞ്ഞ 27 മുതൽ ഇവർ ലോഡ്ജ് എടുത്ത് സന്തോഷിനെ വധിക്കാനായി കാത്തുകെട്ടിക്കിടക്കുകയായിരുന്നു. സന്തോഷ് കാറിൽ വരുമ്പോഴാണ് ഇവർ വളഞ്ഞിട്ട് വെട്ടിയത്. ക്വട്ടേഷൻ സംഘാംഗങ്ങൾ പലരും മസ്ക്കറ്റിൽ ജയിലിൽ കിടന്നതാണ്. വിശാൽ മസ്കറ്റ് ജയിലിൽ കിടന്നയാളാണ്. ഇനി പിടികിട്ടാനുള്ളവരിൽ ചിലരും ജയിലിൽ കിടന്നവരാണ്. വിശാലിന്റെ ജോലിക്കാരാണ് പ്രതികളായ അൻവർ, ബൈജു, വിശാൽ, ഷാജോൻ എന്നിവർ. ഇവർക്കാണ് പ്രതാപ്സിങ് ക്വട്ടേഷൻ നല്കിയതും. ഗൾഫിലേക്ക് രക്ഷപ്പെട്ട മറ്റു പ്രതികളെ കുടുക്കാനാണ് പൊലീസ് നോക്കുന്നത്. പരുക്കേറ്റ മുണ്ടൂർ സ്വദേശിയായ സന്തോഷ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്