അത് കശ്മീരിലെ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും ഏറ്റുമുട്ടിയപ്പോൾ ഭയന്ന് ഓടുന്ന പെൺകുട്ടിയുടെ പടമല്ല; യൂറോപ്യൻ എംപിമാരുടെ സന്ദർശനത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലെറിയുന്ന പെൺകുട്ടിയുടേത് തന്നെ; കശ്മീരിലെ പ്രതിഷേധത്തിന്റെ ഒരേ പടം മാധ്യമവും മനോരമയും രണ്ടും ക്യാപ്ഷനിൽ കൊടുത്ത് എങ്ങനെയെന്ന് സോഷ്യൽ മീഡിയ? മറുപടിയുമായി മനോരമ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയിൽ ഉയർന്ന വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു കശ്മീരിൽ യൂറോപ്യൻ സംഘത്തിന്റെ വരവിനെ തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ ഒരു പടം മാധ്യമും മലയാള മനോരമയും രണ്ടു രീതയിൽ കൊടുത്തുവെന്നത്. 30ാം തീയി ഇറങ്ങിയ മനോരമയിൽ 'യൂറോപ്യൻ എം പിമാരുടെ സന്ദർശനത്തിനിടെ ശ്രീനഗറിൽ ഉണ്ടായ പ്രതിഷേധത്തിൽ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെൺകുട്ടി' എന്ന ക്യാപഷനോടെയാണ് മുഖം ഭാഗികമായി മറച്ച് ഓടുന്ന പെൺകുട്ടിയുടെ ചിത്രം കൊടുത്ത്. എന്നാൽ ഇതേ പടം തന്നെ മാധ്യമം കൊടുത്തത് 'ജമ്മു- കശ്മീരിൽ യൂറോപ്യൻയൂണിയന്റെ പാർലിമെന്റ് സംഘത്തിന്റെ സന്ദർശനത്തിനിടെ ശ്രീനഗറിൽ പ്രതിഷേധക്കാരും സുരക്ഷാസൈനികരും ഏറ്റുമുട്ടിയപ്പോൾ ഭയന്ന് ഓടുന്ന പെൺകുട്ടി' എന്നായിരുന്നു.
പിറ്റേന്ന് ഈ രണ്ടു ഫോട്ടോകളും ഒരുപോലെ പോസ്റ്റ് ചെയതുകൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തുടങ്ങി. കൂടുതൽ വിശ്വാസ്യത മാധ്യമത്തിന് ആയതുകൊണ്ട്, മനോരമ നുണ എഴുതിയാണെന്ന് പറഞ്ഞുകൊണ്ട് ചില ഇസ്ലാമിക ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണം തുടങ്ങിയിരുന്നു. മനോരമ ബഹിഷ്ക്കരിക്കുവാൻ വരെ ചിലർ എഴുതിപ്പിടിച്ചു. ഇതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിശദീകരണവുമായി മനോരമ രംഗത്ത് ഇറങ്ങിയത്. ആ പടം വാർത്താ ഏജൻസിയായ പിടിഐ നിൽകിയതാണെന്നും, മനോരമ കൊടുത്ത അതേ ക്യാപഷ്നാണ് അവർ നൽകിയയെന്നും, പാക്കിസ്ഥാനിലെ ഡോൻ പത്രംപോലും പട്ടാളക്കാരെ കല്ലെറിയുന്ന പെൺകുട്ടി എന്നാണ് അടിക്കുറുപ്പ് നൽകിയതെന്നും മനോരമ വിശദീകരിക്കുന്നു. മനോരമ ഓൺലൈനിൽ 'ആ പെൺകുട്ടി ഓടിയത് കല്ലെറിഞ്ഞശേഷം, യാഥാർഥ്യം വ്യക്തമാക്കി ഏജൻസി' എന്ന തലക്കെട്ടിൽ നൽകിയ വാർത്തയിൽ ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നുണ്ട്.
മനോരമ വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്.
ആ പെൺകുട്ടി ഓടിയത് കല്ലെറിഞ്ഞ ശേഷം; യാഥാർഥ്യം വ്യക്തമാക്കി ഏജൻസി ചിത്രം
ഒക്ടോബർ 30നു മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കശ്മീരിലെ ഒരു പ്രതിഷേധത്തിന്റെ ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ചില ആക്ഷേപങ്ങൾ പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നായിരുന്നു പ്രചാരണം. എന്നാൽ ആ ഫോട്ടോ സംബന്ധിച്ച വസ്തുത ഇങ്ങനെയാണ്. ദിനപത്രങ്ങൾ അടക്കമുള്ള മാധ്യമങ്ങൾക്കു ലോകത്ത് എല്ലായിടത്തും റിപ്പോർട്ടർമാരും ഫൊട്ടോഗ്രഫർമാരും ഉണ്ടാകണമെന്നില്ല. അങ്ങനെ പ്രതിനിധികൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്നുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും വിഡിയോകൾക്കും ആശ്രയിക്കാനാവുക വാർത്താ ഏജൻസികളെയാണ്. മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വാർത്തയെത്തിക്കുന്ന ഒട്ടേറെ ഏജൻസികളുണ്ട്. രാജ്യാന്തര തലത്തിൽ റോയിട്ടേഴ്സ്, എപി, എഎഫ്പി എന്നിവയൊക്കെ പ്രശസ്തമായ വാർത്താ ഏജൻസികളാണ്. ഇന്ത്യയിൽ പിടിഐ, യുഎൻഐ പോലുള്ള ഏജൻസികളുമുണ്ട്.
പ്രധാന മാധ്യമങ്ങളെല്ലാം ഇത്തരം വാർത്താ ഏജൻസികളുടെ വരിക്കാരായിരിക്കും. മനോരമ ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച ചിത്രം ഒരു പെൺകുട്ടി ഓടുന്ന ചിത്രം. ശ്രീനഗറിലുണ്ടായ സംഘർഷത്തിൽ സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിഞ്ഞ ശേഷം ഓടുന്ന പെൺകുട്ടി ഇന്ത്യൻ വാർത്താ ഏജൻസി പിടിഐയുടെ ചിത്രമാണത്. കശ്മീരിലുള്ള പിടിഐയുടെ ഫൊട്ടോഗഫ്രർ ഉമർ ഗാനി എടുത്ത് ഏജൻസി വഴി വിതരണം ചെയ്ത ചിത്രം. ഒക്ടോബർ 29ന് പിടിഐ Pick of the Day ആയി തിരഞ്ഞെടുത്തിരുന്നതും അതേ ചിത്രമാണ്. അതിന്റെ അടിക്കുറിപ്പിൽ പിടിഐ കൃത്യമായി എന്താണു സംഭവം എന്നു വിശദീകരിച്ചിട്ടുണ്ട്.
ഇതാണ് അടിക്കുറിപ്പ്: Srinagar: A girl runs for cover after throwing stones during a protest in Srinagar, Tuesday, Oct. 29, 2019. A delegation of 23 European Union MPs is on a visit to Jammu and Kashmir for a first-hand assessment of the situation in the Valley following the revocation of the state''s special status under Article 370. (PTI Photo)
മനോരമ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ ഈ അടിക്കുറിപ്പു തന്നെ വിവർത്തനം ചെയ്തു മലയാളത്തിൽ കൊടുക്കുകയായിരുന്നു. മലയാളത്തിലേക്കു മാറ്റിയതല്ലാതെ മറ്റൊരു മാറ്റവും അടിക്കുറിപ്പിൽ വരുത്തിയിട്ടില്ല. പ്രധാന മാധ്യമങ്ങൾ അങ്ങനെ ചെയ്യാറുമില്ല. മാത്രമല്ല, ഇതേ പെൺകുട്ടി കല്ലെറിയുന്ന ചിത്രവും പിടിഐ അതേ ദിവസം വിതരണം ചെയ്തിരുന്നു. ആ ചിത്രം മറ്റു ചില മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രധാനപ്പെട്ട ദേശീയമാധ്യമങ്ങളെല്ലാം അന്നേദിവസം പെൺകുട്ടി ഓടുന്നതും കല്ലെറിയുന്നതുമായ ചിത്രം പിടിഐയുടെ അതേ അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു.
പാക്കിസ്ഥാനിലെ 'ഡോൺ' പത്രത്തിന്റെ വെബ്സൈറ്റിൽ പെൺകുട്ടി കല്ലെറിയുന്ന ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോൾ അടിക്കുറിപ്പിങ്ങനെ: SRINAGAR: A girl throws a stone towards Indian soldiers during a protest on Tuesday - AP. രാജ്യാന്തര വാർത്താ ഏജൻസി എപിയുടെ ഫൊട്ടോഗ്രാഫർ മുഖ്താർ ഖാൻ പകർത്തിയ ചിത്രമായിരുന്നു 'ഡോൺ' പ്രസിദ്ധീകരിച്ചത്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ.
A protesting Kashmiri girl throws stones on Indian policemen in Srinagar, Indian controlled Kashmir, Tuesday, Oct. 29, 2019. A group of European Parliament members arrived in disputed Kashmir on Tuesday, the first foreign delegation to travel to the region since India stripped it of its semi-autonomous status and imposed a harsh crackdown in early August. (AP Photo/Mukhtar Khan)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍