ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ വീണ്ടും പരാജയപ്പെട്ടു; തീയതി നീട്ടി തരാൻ യൂറോപ്യൻ യൂണിയന് കത്തയച്ചത് ബോറിസിന്റെ ഒപ്പ് കൂടാതെ; പിന്നാലെ നീട്ടേണ്ടതില്ല എന്ന് പറഞ്ഞ് മറ്റൊരു കത്ത് കൂടി അയച്ച് പ്രധാനമന്ത്രി; ദിവസങ്ങൾ മാത്രം ബാക്കിയാകവെ ബ്രിട്ടൻ പരിപൂർണ അനിശ്ചിതത്വത്തിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇന്നലെ കോമൺസിൽ നടന്ന നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് കടുത്ത തിരിച്ചടിയുണ്ടായി. ഇത് പ്രകാരം ബ്രെക്സിറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ടോറി എംപി ഒലിവർ ലെറ്റ് വിൻ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകൾക്കാണ് പാർലിമെന്റ് പാസാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ബോറിസിന്റെ ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ പരാജയപ്പെട്ടതോടെ ബ്രെക്സിറ്റ് തീയതി 2020ജനുവരി 31 വരെ നീട്ടിത്തരാൻ യൂറോപ്യൻ യൂണിയന് ബോറിസിന്റെ ഒപ്പില്ലാതെ പാർലിമെന്റ് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ബ്രെക്സിറ്റ് നീട്ടേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ബോറിസ് ഇതിന് പിന്നാലെ മറ്റൊരു കത്ത് കൂടി അയച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ അവസാന ബ്രെക്സിറ്റ് തിയതിയായി നിശ്ചയിക്കപ്പെട്ടിരുന്ന ഒക്ടോബർ 31ന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാകവെ ബ്രിട്ടൻ പരിപൂർണ അനിശ്ചിതത്വത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.ഇന്നലത്തെ സൂപ്പർ സാറ്റർഡേ പാർലിമെന്റ് സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിന് പകരമാണ് നേരത്തെ പാർലിമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ച് ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കിയിരിക്കുന്നത്.
ബ്രെക്സിറ്റ് ദീർഘിപ്പിക്കാൻ യൂണിയനോട് ആവശ്യപ്പെട്ട ശേഷം മാത്രം ബോറിസിന്റെ പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ് വിന്റെ നിലപാട് പ്രധാമന്ത്രിയുടെ കണക്ക് കൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിക്ക് മുമ്പ് ബ്രെക്സിറ്റ് കരാറിൽ തീരുമാനമായിട്ടില്ലെങ്കിൽ മൂന്ന് മാസം കൂടി ബ്രെക്സിറ്റിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ നിയമത്തിലെ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇന്നലെ എംപിമാർ ബ്രസൽസിന് കത്തയച്ചിരിക്കുന്നത്.
ഇന്നലത്തെ പാർലിമെന്റ് സമ്മേളനത്തിന് ശേഷം കത്തയക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചുവെന്ന് ഇന്നലെ ബ്രസൽസ് നേതൃത്വം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആ സമയമത്രയും ബ്രിട്ടീഷ് ഗവൺമെന്റ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റിനുള്ള സമയം ദീർഘിപ്പിക്കാമെന്ന് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്ന ബ്രസൽസ് ചർച്ചകൾക്ക് ശേഷം ഏതാനും ദിവസങ്ങൾക്കകം പ്രതികരണം അറിയിക്കാമെന്നാണ് സൂചനയേകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാർലിമെൻരിൽ ശക്തമായ തിരിച്ചടിയുണ്ടായിട്ടും ഈ മാസം 31ന് തന്നെ യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന ശക്തമായ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബോറിസ്. നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും മറിച്ച് ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുമെന്നുമുള്ള തന്റെ ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രി നിലകൊള്ളുന്നത്.
ബോറിസിന്റെ പേരിൽ ഇന്നലെ മൂന്ന് കത്തുകളാണ് ഇന്നലെ യൂറോപ്യൻ യൂണിയന് പോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ ഒന്നാമത്തേത് ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർലിമെന്റ് അയച്ച കത്താണ്. ഇതിൽ ബോറിസ് ഒപ്പ് വച്ചിട്ടില്ല. ആദ്യത്തെ കത്ത് പാർലിമെന്റിന്റേതാണെന്നും മറിച്ച് ഗവൺമെന്റിന്റേതല്ലെന്നും വ്യക്തമാക്കി ബോറിസ് ഒപ്പ് വച്ച് അയച്ച കത്താണ് രണ്ടാമത് പോയിരിക്കുന്നത്. ബ്രെക്സിറ്റ് തീയതി നീട്ടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കത്താണ് മൂന്നാമത് ബോറിസ് അയച്ചിരിക്കുന്നത്.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്കിനാണ് ഈ മൂന്ന് കത്തുകളും അയച്ചിരിക്കുന്നത്.
മൂന്നാമത്തെ കത്ത് മറ്റ് 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നേതാക്കൾക്കും അയച്ചിട്ടുണ്ട്. ഇനിയും ഒരിക്കൽ കൂടി ബ്രെക്സിറ്റ് വൈകിപ്പിക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നും അത് യുകെയുടെയും യൂറോപ്യൻ യൂണിയന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് മൂന്നാമത്തെ കത്തിൽ ബോറിസ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പാർലിമെന്റിൽ തിരിച്ചടിയുണ്ടായെങ്കിലും യുകെ നിലവിലെ ഡീലിനോട് നീതി പുലർത്തുമെന്നും യൂറോപ്യൻ യൂണിയനും ഇത് തന്നെ ചെയ്യണമെന്നുമാണ് ബോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ബോറിസിന്റെ ബ്രെക്സിറ്റ് ഡീലിന്റെ ഭാവി സ്പീക്കൽ ജോൺ ബെർകൗവിന്റെ കൈകളിലാണ്. ഈ ഡീലിന് മേൽ അർത്ഥപൂർണമായ ഒരു വോട്ടിന് അനുവാദം നൽകിയേക്കില്ലെന്ന സൂചന ഇന്നലെ അദ്ദേഹം നൽകിയിട്ടുമുണ്ട്. ഇതിന് പുറമെ ബോറിസിന്റെ പുതിയ ബ്രെക്സിറ്റ് കരാറിന്റെ ഭാവി നിശ്ചയിക്കുന്നതിൽ റിബൽ എംപിമാർ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ, ജർമൻ ചാൻസലർ ഏയ്ജെല മെർകൽ എന്നിവരെ പോലുള്ള യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തുടങ്ങിയവരുടെ നിലപാടും നിർണായകമാണ്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍