സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി
എം എസ് ശംഭു
തിരുവനന്തപുരം: അഭിനേതാവ്, അവതാരകൻ, ബിഗ്ബോസ് മത്സരാർത്ഥി എന്നി നിലകളിൽ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപൻ മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയിയിൽ മത്സരാർത്ഥിയായി അദ്ദേഹം എത്തിയതോടെയാണ് കൂടുതലായി അദ്ദേഹത്തെ ആളുകൾ ശ്രദ്ധിക്കുന്നത്. ഇതോടെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരനായും മാറി ദീപൻ. തന്റെ താരജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചും ദീപൻ അനുഭവങ്ങൾ പങ്കുവെച്ചു. അഭിമുഖത്തിലേക്ക്..
- കരിയറിന്റെ തുടക്കം ? മിനി സ്ക്രീൻ അരങ്ങേറ്റം
തിരുവനന്തപുരത്താണ് ജനിച്ചത് എങ്കിലും അച്ഛന്റെ സഥലമായ പൊ്റ്റയിൽ തനിനാട്ടിൻപുറമാണ്. ഇവിടെയാണ് എന്റെ ബാല്യകാല ഓർമകൾ ഏറെയും. എന്റെ കലാജീവിതത്തിന്റെ ആരംഭം എന്നത് ഫിലിം മേക്കിങ് അനിമേഷൻ കോഴിസ് പഠിച്ചു കൊണ്ടാണ്. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്വലിറ്റിയായും പ്രൊഡക്ഷൻ ഹെഡ്ഡായും ജോലി ചെയ്തു. സാധാരണ കുടുംബത്തിൽ നിന്നാണ് വളർന്നുവന്നത് എന്നതിനാൽ തന്നെ കഷ്ടപ്പാടുകളിലൂടെയാണ് ഇന്ന് ഈ കാണുന്ന ഞാനായി മാറിയത്.
നിരവധി അനിമേഷൻ അക്കാദമിയിൽ ജോലി ചെയ്തിട്ടുണ്ട്. ത്രിഡി അനിമേഷനായിരുന്നു സ്പെഷ്യേൈലൈസഷൻ. പ്ലസ്ടു, ഡിഗ്രി പഠനം ഹോംസ്റ്റഡിയായിരുന്നു. അന്നൊന്നും കരുതിയിരുന്നില്ല ഞാൻ ഒരു നടനാകുമെന്ന്. തിരുവനന്തപുരത്ത് സി.ഡി ലൈബ്രററി നടത്തി ജീവിതം കഴിച്ചു കൂട്ടിയ കാലഘട്ടമുണ്ടായിട്ടുണ്ട്. ഇവിടെ ജോലിക്കാപ്പം പുസ്തകം റഫർ ചെയ്താണ് പ്ലസ്ടു ഡിഗ്രി മികച്ച നിലയിൽ പാസായത്. ജി.ടെക്ക് മുതൽ നിരവധി അനിമേഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. പിന്നീട് ഒരു അനിമേഷൻ സ്ഥാപനത്തിൽ ഫാക്കുലിറ്റിയായും ഒപ്പം അക്കാദമിക്ക് ഹെഡ്ഡായുംത്രിഡി ട്രെയിനിങ് ഹെഡ്ഡായും സേവനം അനുഷ്ഠിച്ചു. ഇവിടെ ഫിലിം പഠനക്ലാസുകൾ നയിച്ചത് പ്രമുഖരായ പല സിനിമാ സംവിധായകരായിരുന്നു. അക്കാദമിയിൽ നിന്ന് അഭിനയത്തിന്റെ ആദ്യ ഹരം അറിഞ്ഞു. നാട്ടിൻ പുറത്ത്കാരനായതിനാൽ തന്നെ കഷ്ടപ്പെട്ടാണ് വളർന്നത്. അനിമേഷൻ അക്കാദമിയിൽ ഫാക്കുലിറ്റിയായി ജോലി ചെയ്യുമ്പോഴാണ് മായ ആക്സ്മികമായി ജീവിതത്തിലേക്ക് കടന്നെത്തിയത്.
- പ്രണയ വിവാഹം? മിനി സ്ക്രീൻ നേടി തന്ന സൗഭാഗ്യങ്ങൾ?
അനിമേഷൻ അക്കാദമിയിൽ ഇന്റർവ്യുവിനായി എത്തിയ പെൺകുട്ടിയെ (മായ)ഞാൻ ജീവിത സഖിയാക്കുമെന്ന് സങ്കൽപിച്ച് പോലുമില്ല. അവിടെ മൊട്ടിട്ട പ്രണയം ദൃഡമായി വളർന്നു വിവാഹത്തിലെത്തി. മകൾ മേധസ്വിയുടെ നൂല് കെട്ട് കഴിഞ്ഞിട്ടെയുള്ളു.
- സീരിയലിലിന്റെ തുടക്കം; വെല്ലുവിളികൾ?
സിനിമ സ്വപ്നം കണ്ട് നടന്ന ചെറുപ്പക്കാരിൽ ഒരാളായിരുന്നു ഞാൻ. എന്നാൽ സീരിയലിക്ക് എത്തിയപ്പോൾ ആദ്യം പലരും എതിർത്തു. സീരിയലോ എന്ന് പോലും പലരും ചോദിച്ചു. പക്ഷേ ഇന്ന് സീരിയലാണ് എന്റെ ചോറ്. മറ്റെന്തെങ്കിനേക്കാളും ഇന്ന് സീരിയലിന് ഞാൻ വില നൽകുന്നു.
- അമ്മ വിടപറഞ്ഞത് ജീവിതത്തിൽ തളർത്തി?
അമ്മയുടെ ശിക്ഷണത്തിൽ വളർന്ന മകനാണ് ഞാൻ. എനിക്ക് അമ്മയാണ് എല്ലാം. പക്ഷേ അമ്മയുടെ പെട്ടന്നുള്ള വിയോഗം എന്നെ വല്ലാതെ തളർത്തിയിരുന്നു. മായയാണ് ജീവിതത്തിൽ വെളിച്ചമായത്. ഞാനും മായയും എന്റെ മകളും കൂടാതെ ചേട്ടനും കുടുംബവും അടങ്ങുന്നതാണ് എന്റെ ഫാമിലി. അമ്മ വിടപറഞ്ഞതിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഞാൻ കൂടുതലറിയാൻ തുടങ്ങി.
- മഴവിൽ മനോരമയും പരിണയത്തിലൂടെ തുണച്ച എ.എൻ നസീർ സാറും
2012 ലാണ് മഴവിൽ മനോരമയുടെ പരിണയത്തിലൂടെ സീരിയലിലേക്ക് അരങ്ങേറ്റം.മഴവിൽ മനോരമയുടെ തുടക്കകാലത്ത് ഹിറ്റായി മാറിയ സീരിയലായിരുന്നു പരിണയം. സിനിമ ആഗ്രഹിച്ച് നടന്ന ഞാൻ അങ്ങനെ സീരിയൽ നടനായി. സിനിമയിലേക്ക് അവസരം എന്ന് കരുതിയാണ് നസീർ സാറിനെ സമീപിച്ചത്. പക്ഷേ സാർ നീട്ടിയത് സീരിയലിലെ ഒരു മികച്ച വേഷമായിരുന്നു. ഇങ്ങനെയാണ് സീരിയലിലെ മനു എന്ന വേഷം എന്നിലേക്ക് എത്തിയത്. ആകസ്മികമായിരുന്നു പി്ന്നെ എല്ലാം.... നല്ലപോലെ ആലോജിച്ചു .. സുഹൃത്തുക്കളോടും വീട്ടുകാരോടും. പിന്നീടാണ് പരിണയത്തിലെത്തിയത്.
പരിണയത്തിന് ശേഷം പിന്നീടങ്ങോട്ട് സംവിധായകൻ ഫൈസൽ അടിമാലിയുടെ നിരവധി സീരിയലുകളിൽ വേഷമിട്ടു. ഇതിൽ മൂന്ന് സീരിയലുകളിൽ നായകവേഷവും ലഭിച്ചു. സംവിധായകൻ- നടൻ എന്ന ബന്ധത്തിൽ ഉപരിയായി ഒരു സഹോദര ബന്ധമാണ് ഞങ്ങൾക്കിടയിൽ നിൽക്കുന്നത്.
- സിനിമയിലേക്കുള്ള അരങ്ങേറ്റം?
ഒന്ന് രണ്ട് മലയാളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ തലകാണിച്ചിട്ടുണ്ടെങ്കിലും കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത തമിഴ് സിനിമയിലെ സഹനടനായുള്ള തന്ത്രപ്രധാന വേഷമാണ് സിനിമയിൽ ശ്രദ്ധ ക്ഷണിച്ചുപറ്റിയത്. അഭിനയത്തെ സീരിയസായി സമീപിച്ചപ്പോൾ അനിമേഷൻ ജോലി രാജി വച്ചു.
- ബിഗ്ബോസ് എൻട്രിയും അനുഭവങ്ങളും
വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് എനിക്ക് ബിഗ്ബോസ് എൻട്രി എത്തുന്നത്. വിവാഹശേഷം ഏറെ ബാധ്യതകളിൽ നിൽക്കമ്പോഴാണ് ബിഗ്ബോസിൽ ക്ഷണം്. തമിഴ്ബിഗ്ബോസ് കാണുന്നത് പതിവാണ്. അതിലെ ആലിംഗന രംഗങ്ങളെല്ലാം കണ്ടിട്ടുമുണ്ട്. എങ്കിലും ഒരു പരീക്ഷണത്തിന് തയ്യാറായി തന്നെയാണ് ബിഗ്ബോസിലെ മത്സരാർത്ഥിയായതും. മായയെ കാൺവിൻസ് ചെയ്യിക്കാനാണ് പ്രയാസപ്പെട്ടത്. ബിഗ്ബോസ് പ്രെഡക്ഷൻ ഹൗസായ എന്റെ മോൾ കമ്പനിയിൽ നിന്ന് വിളി വന്നു. ദീപന് ബിഗ്ബോസ് ചെയ്യാൻ താൽപര്യമുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഒഡിഷനും പല ടെസ്റ്റുകളും നടത്തി അവയിൽ പാസാകുകയും ചെയ്തു.
- ലാലേട്ടനു മുന്നിൽ ഡാൻസ് കളിച്ച അനുഭവം?
ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന രണ്ട് നടന്മാരിൽ ഒരാളാണ് ലാൽ സാറും കമൽഹാസനും . ബിഗ്ബോസിൽ ലാൽ സാറിന് മുന്നിൽ ഒരു ഡാൻസ് കളിക്കണം എന്ന് ആഗ്രഹിച്ചപ്പോൾ കൊറിയോഗ്രാഫറായ നീരവിനോട് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ അദ്ദേഹത്തിന് മുന്നിൽ സെമി ക്ലാസിക്കൽ ഡാൻസ് കളിച്ചു. ഈ ഡാൻസ് വീഡിയോ സംപ്രേഷണം ചെയ്തത് ഏറെ വൈറലാകുകയും ചെയ്തു. എന്നേ ലാലേട്ടൻ നിറഞ്ഞ് അഭിനന്ദിച്ചു. പക്ഷേ ആ രംഗം ടെലികാസ്റ്റിൽ കാണിച്ചില്ല എന്ന് മാത്രം.
- ലാലേട്ടൻ കെട്ടിപ്പിടിച്ച നിമിഷം മറക്കാൻ കഴിയില്ല
ലാലേട്ടനെ എനിക്കൊന്ന് കെട്ടിപ്പിടിക്കണം എന്നത് ജീവിതത്തിലെ ഏറ്റവും വലയി ആഗ്രഹമായിരുന്നു. ഈ ആഗ്രഹം ഫ്ളോറിൽ പലരോടും പറഞ്ഞിട്ടുമുണ്ട്. ഡാൻസ് കഴിഞ്ഞപ്പോൾ അദ്ദേഹം പിന്നിൽ നിന്ന് വന്ന് വേദിയിൽ എന്റെ കണ്ണ് പൊത്തി
കെട്ടിപ്പിടിച്ചത് മറക്കാൻ കഴിയില്ല..
- ക്യാമറകളിലൂടെ കടന്നു പോയ ബിഗ്ബോസ് അനുഭവം; അപ്രതീക്ഷിത പുറത്താക്കൽ?
ക്യാമറകളിലൂടെ കടന്നുപോയ ബിഗ് ബോസ് ആദ്യ ദിനങ്ങളിൽ പേടിയും ഭയവും നിറഞ്ഞിരുന്നു. ഒരു ഫ്ളോർ നിറയെ ക്യാമകളെ അഭിമുഖീകരിച്ച് എങ്ങനെ ഓരോ ദിനവും തള്ളിനീക്കുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരും അതിനോട് പൊരുത്തപ്പെട്ടു. എനിക്ക് ഡിസ്ക് പ്രോബ്ലം കൂടിയ സമയത്താണ് എനിക്ക് റെസ്റ്റ് എടുക്കേണ്ടി വന്നത്. നടുവിന് വേദന കൂടിയതോടെ കൺഫഷൻ റൂമിലെത്തി ഡോക്ടറെ കണ്ടു. അദ്ദേഹം റെസ്റ്റ് എടുക്കാനാവശ്യപ്പെട്ടതോടെ ഞാൻ റെസ്റ്റിൽ മുഴുകി. പക്ഷേ വസ്തുത എന്തെന്നാൽ റെസ്റ്റിന് കുറിച്ച സമയവും എന്റെ ആക്ടിവിറ്റികളിലും ജോലികളിലും കൃത്യമായി തീർത്തിട്ടാണ് ഞാൻ റെസ്റ്റെടുത്തത്. ഈ സമയങ്ങളിൽ അർച്ചനയും സാബു ചേട്ടനുമടക്കം എന്നെ പരിചരിക്കാനുമെത്തി. എന്നാൽ പ്രോഗ്രാം ടെലികാസ്റ്റിൽ ഞാൻ ജോലി ചെയ്ത ഭാഗങ്ങളൊന്നും തന്നെ വന്നില്ല. എപ്പോഴും റെസ്റ്റെടുക്കുന്ന എന്നെ മാത്രമാണ് കാണിച്ചത്. ഇത് പല തെറ്റിദ്ധാരണകൾക്കും ഇട വന്നു. അതോടെ കാണികളുടെ കണ്ണിൽ ഞാനൊരു കട്ടിൽ സ്റ്റാറായി മാറി.
- ബിഗ് ബോസ് സൗഹൃദങ്ങൾ?
ബിഗ്ബോസിലെ ഏറ്റവും നല്ല സുഹൃത്ത് അർചനയാണ്. ബിഗ്ബോസ് കോൺട്രാക്ട് പ്രകാരം ആരാണ് മത്സരാർത്ഥി എന്ന് പോലും തുറന്നു പറയാൻ കഴിയില്ലായിരുന്നു. അർച്ചന ബിഗ്ബോസിന്റെ ഭാഗമാണ് എന്നറിഞ്ഞത് പോലും അവിടെ എത്തിയ ശേഷമാണ്. അർച്ചനയാണ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിച്ച മികച്ച സുഹൃത്ത്. ബിഗ്ബോസിൽ നിന്ന് നല്ല പല സൗഹൃദങ്ങൾ ലഭിച്ചു. സാബു ചേട്ടൻ, സുരേഷ് ചേട്ടൻ രഞ്ജിനി,അനൂപ് ചന്ദ്രൻ, പേളി,ശ്രീനിഷ് തുടങ്ങി നിരവധി പേർ.ഒരു കട്ടിൽ സ്റ്റാറായിട്ടാണ് പുറത്തിറങ്ങിയതെങ്കിലും ബിഗ്ബോസിൽ ഞാനൊരു മോശവും പ്രവർത്തിച്ചിട്ടില്ല എന്നതാണ് എന്റെ ക്വാളിറ്റിയായി കരുതുന്നത്. ബിഗ്ബോസിലെ ഓരോ നിമിഷവും അടിച്ച് പൊളിച്ചാണ് ആഘോഷിച്ചത്. ഈ സൗഹൃദങ്ങൾ ഇപ്പോഴും പിൻതുടരുന്നുണ്ട്. വാട്സ് ആപ് കൂട്ടായ്മയിലൂടെ എപ്പോഴും ഞങ്ങൾ മീറ്റ് ചെയ്യാറുണ്ട്. അർച്ചനയുടെ പത്തിരക്കട ഉദ്ഘാടനത്തിന് പോലും ഞങ്ങൾ ഒത്തുകൂടിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്