ബസ് സ്റ്റാൻഡ് പരിസരത്ത് ലഹരി വിൽക്കുന്ന നാടോടികളെ ഒഴിപ്പിക്കണം; രാത്രി കാലങ്ങളിൽ വഴിയരികിൽ കിടക്കുന്നവരെ പുനരധിവസിപ്പിക്കാൻ മുൻകൈയെടുക്കണമെന്നും പൊലീസിന് കത്തയച്ച് നഗരസഭ സെക്രട്ടറി; ഞങ്ങളുടെ തലയിൽ വച്ചു രക്ഷപ്പെടേണ്ട; അവനവന്റെ പണി ചെയ്യൂ സഹായം ആവശ്യം വരുമ്പോൾ അറിയിച്ചാൽ ചെയ്യാം; സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്.ഒ തോമസ് നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും പൊലീസുകാരും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നാട്ടിൽ എന്ത് സംഭവിച്ചാലും ആദ്യം വിളി എത്തുക പൊലീസ് സ്റ്റേഷനുകളിലേക്കാണ്. ഇത് കാലങ്ങളായി ഉള്ള ഒരു നാട്ടുനടപ്പാണ്. ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പൊലീസിനെ ആശ്രയിക്കുന്നത് മന്സസിലാക്കാം. പക്ഷേ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാതെ അതും പൊലീസ് തന്നെ ചെയ്യണമെന്ന് ചില സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും വാശി പിടിച്ചാലോ? അത്തരത്തിൽ തങ്ങളുടെ പണി മുഴുവൻ പൊലീസ് ചെയ്യണം എന്ന രീതിയിൽ ആവശ്യമുന്നയിച്ച ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് ഏറ്റുമാനൂർ എസ്എച്ച്ഒ എ.ജെ തോമസ് നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നിങ്ങൾ ചെയ്യേണ്ട പണി ഞങ്ങളുടെ മേൽ കെട്ടി വയ്ക്കേണ്ട. അത് നിങ്ങൾ തന്നെ ചെയ്യണം. വിഷയം സംബന്ധിച്ച് എന്ത് സഹായം ആവശ്യപ്പെട്ടാലും ചെയ്ത് തരാൻ തയ്യാറാണ് എന്നാണ് മറുപടി നൽകിയത്.
നഗരസഭയുടെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങൾ പൊലീസ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറി എൻ.കെ വ്യജ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സർക്കിൾ ഇൻസ്പെക്ടറെ അഭിസംബോധന ചെയ്ത് കത്തയച്ചത്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിക്കുന്ന നാടോടി കുടുംബങ്ങൾ ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്. ഇവർ പൊതു ജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാത്രമല്ല സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾക്കും ബസ് സ്റ്റാൻഡിൽ എത്തുന്ന യുവാക്കൾക്കും ഇവർ ലഹരി മരുന്ന് വിൽക്കുകയും ചെയ്യുന്നു. സാമൂഹിക വിപത്തായി മാറുന്ന ഇവരെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഒഴിപ്പിക്കണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം.
ഇതിന് പുറമെ നഗരസഭയ്ക്ക് രാത്രിയിൽ ആളുകളെ പാർപ്പിക്കുന്നതിന് ഷെൽട്ടർ ഇല്ലെന്നും ഈ ഷെൽട്ടറിനുള്ള ക്രമീകരണം പൊലീസ് ആരംഭിക്കണമെന്നും ഒരു പരിധി കൂടി കടന്ന് നഗരസഭ സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു. നിരവധി ആളുകൾ വഴിയോരത്തും കടത്തിണ്ണകൾക്ക് മുന്നിലും അന്തിയുറങ്ങുന്നുണ്ട്. യാചക സംഘങ്ങളും രാത്രികാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നുണ്ട്. അവരെ പുനരധിവസിപ്പിക്കാൻ പൊലീസ് മുൻകൈ എടുത്ത് ഒരു ഷെൽട്ടർ കൂടി തുടങ്ങണം എന്നാണ് മറ്റൊരു ആവശ്യം.
ഇത്തരത്തിൽ നഗരസഭ ചെയ്യേണ്ട കാര്യങ്ങൾ തന്നോടും പൊലീസുകാരോടും ചെയ്യണം എന്നാവശ്യപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവർ തങ്ങളുടെ ജോലി ചെയ്യാതെ ആവശ്യപ്പെടുന്നതിൽ പൊലീസ് സേനയിൽ കടുത്ത അമർഷം ഉണ്ടായിരിക്കുന്നതിനിടെയിലാണ് സെക്രട്ടറി പുതിയ ആവശ്യങ്ങളുമായി കത്തയച്ചത്.
ഏറ്റുമാനൂർ ടൗണിൽ നഗരസഭ ചെയ്യേണ്ട പല പണികളും പൊലീസ് ആണ് ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ ഒന്നും മിണ്ടാതെ കൂടുതൽ ആവശ്യങ്ങൾ മുന്നോട്ട് വെച്ചതോടെയാണ് എസ്എച്ച്ഒ എജെ തോമസ് കുറിക്ക കൊള്ളുന്ന മറുപടി നഗരസഭ സെക്രട്ടറിക്ക് നൽകിയത്. 24 സെപ്റ്റംബർ 2019 തീയതിയിൽ താങ്കൾ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് ഏറ്റുമാനൂർ എന്ന വിലാസത്തിൽ കത്ത് നൽകിയിരുന്നല്ലോ. 2018 ജനുവരി ഒന്ന് മുതൽ സർക്കിൾ ഇൻസ്പെക്ടർ പദവി സർക്കാർ നിർത്തലാക്കിയ വിവരം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
നഗരസഭ സെക്രട്ടറി പൊലീസിന് അയച്ച കത്ത്
തുടർന്നാണ് ചട്ടങ്ങളും വകുപ്പുകളും നിരത്തി കുറിക്ക് കൊള്ളുന്ന മറുപടി നൽകിയത്. നഗരസഭ ചട്ടം അനുസരിച്ച് ഇത്തരത്തിൽ അലഞ്ഞ് തിരിയുന്നവരെ പുനരധിവസിപ്പിക്കണ്ടത് നഗരസഭകളുടെ ഉത്തരവാദിത്വം ആണെന്ന് ഇൻസ്പെക്ടർ കത്തിൽ വ്യക്തമാക്കുന്നു. നഗരസഭയ്ക്ക് ഈ പ്രവർത്തനങ്ങളിൽ പൊലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്തു നൽകാൻ തയ്യാറാണെന്നും നഗരസഭ സെക്രട്ടറിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.
എസ്എച്ച്ഒ എ.ജെ തോമസിന്റെ മറുപടി
സർക്കാർ സംവിധാനത്തിൽ പല വകുപ്പുകളും അവരുടെ ജോലി ഇത്തരത്തിൽ പൊലീസിനെ ഏൽപ്പിച്ച് തടിയൂരാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ ഇതിനെതിരെ മിണ്ടാറില്ല. അത്കൊണ്ട് തന്നെ പൊലീസിനുള്ളിൽ ഇത്തരത്തിൽ പണി കിട്ടുന്നതിനോട് ശക്തമായ വിയോജിപ്പുമുണ്ട്. ഇപ്പോൾ ഏറ്റുമാനൂർ എസ്എച്ച്ഒ ഇതിന് മറുപടി നൽകിയപ്പോൾ പൊലീസുകാർ തന്നെയാണ് സംഭവം പ്രചരിപ്പിച്ച് ആഘോഷമാക്കിയത്. ഇത്തരത്തിൽ ഒരു സംഭവം പുറത്ത് വന്നതോടെ നഗരസഭ സെക്രട്ടറിക്കും വലിയ വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. ചെയ്യേണ്ട പണി മര്യാദയ്ക്ക് ചെയ്യാതെ മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിച്ച സെക്രട്ടറിക്കെതിരെയാണ് നഗരസഭയിലെ വലിയൊരു വിഭാഗം കൗൺസിലർമാരും.
Stories you may Like
- കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടഞ്ഞു; പിതാവിനെതിരെ പരാതി
- സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗിയെ പൊലീസ് മർദിച്ചെന്ന് ആരോപണം
- കീഴുദ്യോഗസ്ഥനെ തല്ലിയ സംഭവം: സിഐക്ക് സ്ഥലംമാറ്റം
- ലൂക്കാച്ചന്റെ മരണത്തിൽ സംശയങ്ങൾ ഏറെ; ശാസ്ത്രീയ-സാങ്കേതിക പരിശോധനയ്ക്ക് പൊലീസ്
- പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ അലക്സും കവിതയും കൊലക്കേസിൽ അകത്തേക്ക്
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍