കാട്ടിൽ താമസിക്കാം പക്ഷി-മൃഗാദികളെയും സസ്യ-ജീവി ജാലങ്ങളെയും അടുത്തറിയാം; വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസത്തെ ക്യാമ്പ് ഒരുക്കി വനം വകുപ്പ്; താമസവും ഭക്ഷണവുമുൾപ്പടെ സൗജന്യമായി നൽകുന്നത് പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്ന ബോധം സൃഷ്ടിക്കാൻ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ലോകപ്രശസ്തമായ തട്ടേക്കാട് ഡോക്ടർ സലിം അലി പക്ഷിസങ്കേതം കേന്ദ്രീകരിച്ച് നടന്നുവരുന്ന 3 ദിവസം നീളുന്ന സൗജന്യ നേച്ചർ ക്യാമ്പുകൾ നവ്യനുഭവം പകരുന്നുണ്ടെന്നാണ് പങ്കാളികളാവുന്ന വിദ്യാർത്ഥിളിലേറെപ്പേരും അഭിപ്രായപ്പെടുന്നത്.ഭാവി ജീവിതം സുരക്ഷിതമാവണമെങ്കിൽ പ്രകൃതിയെ കേടുകൂടാതെ സംരക്ഷിക്കണം എന്നതിരിച്ചറിവ് വിദ്യാർകൾക്ക് പകർന്നുനൽകുയാണ് പഠനക്യാമ്പിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.ഇതിനായിട്ടാണ് വനവാസവും കാനനപാതകൾ വഴിയുള്ള ട്രക്കിംഗും മറ്റും ഉൾപ്പെടുത്തി നേച്ചർ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.വനയാത്രകളും താമസവും ഭക്ഷണവും തികച്ചും സൗജന്യം.വിദ്യാർത്ഥികൾക്കായി വനംവകുപ്പാണ് ഇത്തരത്തിലൊരു കർമ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്.പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതികൊണ്ട് വനംവകുപ്പ് ലക്ഷ്യമിടുന്നത്
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന നേച്ചർ സ്റ്റഡി ക്യാമ്പുകളിൽ പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ.ആർ സുഗതൻ ക്ലാസ്സുകൾ നയിക്കും.ഇടുക്കി വൈൽഡ് ലൈഫ് വാർഡനാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നേച്ചർ ക്യാമ്പിന് അനുമതി നൽകുന്നത്.ഇതിനായി സ്ഥാപനങ്ങളും വ്യക്തികളും പ്രത്യേക അപേക്ഷ സമർപ്പിക്കണം.മൂന്ന് ദിവസത്തെ നേച്ചർ ക്യാമ്പിലെ ആദ്യദിനം വൈകിട്ട് നാല് മണിയോടുകൂടിയാണ് ആരംഭിക്കുന്നത്. ആദ്യപടിയായി വരുന്ന വിദ്യാർത്ഥികളുടെ പേർ രജിസ്റ്റർ ചെയ്യുകയും പിന്നീട് അധികൃതരും ക്യാമ്പംഗങ്ങളും പരസ്പരം പരിജയപ്പെടുകയും ചെയ്യുന്നു.ശേഷം ക്യാമ്പിനെക്കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്നും ലഘുവിരണവും ഉണ്ടാവും.
2500 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ പെരിയാർ തീരത്ത് സ്ഥിതിചെയ്യുന്ന വന പ്രദേശമാണ് തട്ടേക്കാട് പക്ഷിസങ്കേതം.സിംഹം ഒഴികെയുള്ള ഒട്ടുമിക്ക വന്യമൃഗങ്ങളും ഈ വനപ്രദേശത്തുണ്ട്. 322 ഇനം പക്ഷികളും 46-ഇനം മൃഗങ്ങളും 222 ഇനം പ്രാണികളും 32 ഇഴ ജന്തുക്കളും 29-ഇനം തവളകളും ഈ വനപ്രദേശത്ത് ഉള്ളതായി സർവ്വെകളിൽ സ്ഥിരീകരിച്ചിട്ടുണ്ട്.സമീത്ത് സ്ഥിതിചെയ്യുന്ന പെരിയാറിൽ 55 ഇനം മത്സ്യങ്ങളുണ്ടെന്നും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ടെന്ന് ഡോ.ആർ സുഗതൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ക്യാമ്പിൽ ഒരു ബാച്ചിൽ നാൽപ്പതോളം വിദ്യാർത്ഥികളെയാണ് സാധാരണയായി ഉൾക്കൊള്ളിക്കാറുള്ളിക്കുന്നത്. ഇവരെ നാല് ഗ്രൂപ്പായി തിരിക്കുകയും ചെയ്യുന്നു. പക്ഷിസങ്കേതത്തിൽ കൂടുതലായി കണ്ടുവരുന്ന പക്ഷിമൃഗാദികളുടെ പേരുകളാണ് ഈ ഗ്രൂപ്പുകൾക്ക് നൽകുക.തുടർന്ന് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത പഠന ശകലങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം ഏഴുമണിയോടുകൂടി വനം വന്യജീവി സമ്പത്തിനെകുറിച്ചോ പ്രകൃതി സംരക്ഷണത്തിനെകുറിച്ചോ പഠന ക്ലാസ് നടക്കും. 8 മണിയോടെ നാടൻ കഞ്ഞിയും കറിയുമുള്ള അത്താഴം മുമ്പിലെത്തും.
ശേഷം വിദ്യാർത്ഥികളും വനം വകുപ്പിലെ ഉദ്യോഗസ്ഥന്മാരുമായി വിശദമായ പരിചയപ്പെടലും ആശയവിനിമയങ്ങളും നടക്കും. പത്തുമണിയോടുകൂടി ആദ്യ ദിവസത്തെ പഠന ക്യാമ്പ് അവസാനിക്കും.പുലർച്ചെ ഉണരുന്ന ക്യാമ്പംഗങ്ങൾക്ക് മതിവരുവോോളം കിളികളുടെ കളകളാരവം ശ്രവിക്കാം.നേരം പുലരുമ്പോൾ മുതൽ നേർച്ചർ ക്യാമ്പിന്റെ പ്രധാന വേദിയായ ഡോർമെറ്ററിക്ക് ചുറ്റും പലവർണ്ണങ്ങളിലുള്ള പക്ഷികളെത്തുന്നപറന്നുനടക്കുന്നതും ഇവിടുത്തെ ഹൃദ്യമായ കാഴ്ചകളിലൊന്നാണ്.ക്യാമ്പിലെ രണ്ടാം ദിവസത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം 8 മണിയോടുകൂടി വന മേഖലയിലേക്ക് യാത്ര തിരിക്കുയ്ക്കും.നീർച്ചാലുകളും പുൽമേടുകളും ദുർഘട പാതകളും മലകളും താണ്ടിയാണ് വനയാത്ര മുന്നേറുക.
പോകുന്ന വഴികളിൽ കാണപ്പെടുന്ന മരങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചും പക്ഷി-മൃഗാതികളെക്കുറിച്ചുമെല്ലാം ഗൈഡുകൾ വിവരണം നൽകും.ചില ദിവസങ്ങളിൽ ഡോ.ആർ സുഗതനും ക്യാമ്പംഗങ്ങൾക്കൊപ്പം കൂടും.കൃത്യമായ സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരും അനിഗമിക്കും.വന നിരീക്ഷണത്തിൽ ക്യാമ്പംഗങ്ങൾ കണ്ട കാഴ്ചകളെക്കുറിച്ച് വിശകലം ചെയ്യുന്ന സെക്ഷനാണ് പിന്നീട് നടക്കുക. ഡോക്ടർ ആർ സുഗതനും പരിചയ സമ്പന്നരായ വനംവകുപ്പ് ജീവനക്കാരും ഇതിൽ പങ്കാളികളാവും.
ക്യാമ്പംഗങ്ങളുടെ സംശയങ്ങൾക്ക് മറുപിടി നൽകും.4 മണിക്കുശേഷം ശേഷം ക്യാമ്പംഗങ്ങൾക്ക് പക്ഷി സങ്കേതത്തിലെ പൂമ്പാറ്റ ഉദ്യാനം , ഇന്റെർപ്രെറ്റേഷൻ സെന്റർ , അനിമൽ റീഹാബിലിറ്റേഷൻ സെന്റർ , മെഡിസിനൽ ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ എന്നിവിടങ്ങൾ സന്ദർശിക്കുകന്നതിന് സൗക്രയമേർപ്പെടുത്തും.തുടർന്ന് വനം വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ചും , എങ്ങനെ വനം വകുപ്പിൽ ജോലി നേടാം എന്നതിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി പങ്കിടും.
8 മണിയോടുകൂടി രാത്രി ഭക്ഷണം.തുടർന്ന് ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കലാപ്രകടനത്തിന് അധികൃതർ വേദിയൊരുക്കും.ഇതോടെ രണ്ടാം ദിവസത്തെ പരിപാടികൾ അസാനിക്കും.3-ാം ദിവസം പുലർച്ചെ ക്യാമ്പംഗങ്ങളെ പക്ഷിസങ്കേതത്തിന്റെ ടൂറിസം സോണിൽ കൊണ്ടുപോകുകയും പക്ഷി നിരീക്ഷണത്തിന് അവസരമൊരുക്കുകയും ചെയ്യും. വനത്തിൽ നിന്നും തിരിച്ചെത്തിയശേഷം പ്രഭാത ഭക്ഷണം. തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ പുത്തൻ അറിവുകൾ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുന്നതാണ് അടുത്ത സെക്ഷൻ.ഇതിനെ അടിസ്ഥാവനമാക്കി ക്വസ് മത്സരവും നടക്കും.
ഉച്ചയോടുകൂടി സമാപന ചടങ്ങ് ആരംഭിക്കും .ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വനം വകുപ്പ് സർട്ടിഫിക്കറ്റുകൾ നൽകും.മൂന്ന് ദിവസം നീളുന്ന ക്യാമ്പ് കഴിഞ്ഞ് വിടപറയാൻ നേരം വിദ്യാർത്ഥികൾ പങ്കിടുന്ന സ്നേഹാദരങ്ങൾ തങ്ങൾക്ക് പറഞ്ഞറിക്കാനാവാത്ത് സംതൃപ്തിയാണ് സമ്മാനിക്കുന്നതെന്ന് ഡോ.ആർ സുഗതനും ഒപ്പമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.ലോകപ്രശസ്ത പക്ഷിശാത്രജ്ഞൻ ഡോ.സലിം അലിയുടെ ശിഷ്യനായ ഡോക്ടർ സുഗതൻ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ച ബേർഡ് മോണിറ്ററി സെല്ലിന്റെ അധ്യക്ഷൻ എന്ന നിലയിലും പ്രവർത്തിച്ചുവരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍