ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യം പേരുയർന്നു കേട്ടു; പാലായിൽ അവസാന നിമിഷം വരെ സാധ്യത കൽപ്പിക്കപ്പെട്ടു; നേതാക്കൾക്കിടയിലും അണികൾക്കിടയിലും സ്വീകാര്യത ഉണ്ടായത് ഞെടിയിടയിൽ; പി സി ജോർജ്ജ് അധിക്ഷേപിക്കാനായി ആദ്യം ഉയർത്തിയ നിഷ ജോസ് കെ മാണിയുടെ മുമ്പിൽ ഇനിയുള്ളത് പാലാ നഗരസഭാ ചെയർപേഴ്സണോ രാജ്യസഭയിലേക്ക് പോകാനോ ഉള്ള നിയോഗം; ജോസ് കെ മാണിയുടെ ഭാര്യ ഇനി മുതൽ രാഷ്ട്രീയത്തിൽ സജീവം
മറുനാടൻ മലയാളി ബ്യൂറോ
പാലാ: നിഷ ജോസ് കെ മാണി കേരള കോൺഗ്രസിലെ അതികായനായ കെ എം മാണിയുടെ മരുമകളാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയം എന്താണെന്ന് അവരെ പഠിപ്പിക്കേണ്ട കാര്യമില്ല. രാഷ്ട്രീയവും അധികാരവും അടുത്ത കണ്ട് നിഷ ജോസ് കെ മാണിയുടെ പേര് ഇടയ്ക്കിടെ തെരഞ്ഞെടുപ്പു വരുന്ന കാലത്ത് ഉയർന്നു കേൾക്കാറുണ്ട്. പാലയിൽ സജീവമായി പൊതുപ്രവർത്തനം നടത്തുന്ന വ്യക്തി ആയതു കൊണ്ടും രാഷ്ട്രീയത്തിൽ ജോസ് കെ മാണിയെ സഹായിക്കാറുണ്ട് എന്നതുമൊക്കെയാണ് നിഷയുടെ പേര് സജീവമായി ഉയർന്നു കേൾക്കാക്കാൻ കാരണം.
കെ എം മാണിയുടെ വിയോഗത്തിൽ നടക്കുന്ന പാലയിലെ ഉപതിരഞ്ഞെടുപ്പിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം ഇക്കുറി തുടക്കം മുതലുണ്ടായിരുന്നു. എന്നാൽ, പി ജെ ജോസഫ് കടുത്ത എതിർപ്പുയർത്തിയതും ഭാര്യയുടെ രാഷ്ട്രീയ പ്രവേശനം തിരിച്ചടി ആകുമെന്നുമുള്ളതു കൊണ്ടും നിഷയ്ക്ക് പകരം ജോസ് ടോം പുലിക്കുന്നേലിനെ ജോസ് കെ മാണി സ്ഥാനാർത്ഥിയാക്കി. ഇതോടെ നിഷയ്ക്ക് സ്ഥാനവാർത്ഥിത്വം കൈമോശം വന്നു എന്ന വിധത്തിലാണ് പ്രചരണങ്ങൾ. എന്നാൽ, തനിക്ക് കേരളാ കോൺഗ്രസിൽ അംഗത്വം ഇല്ലെന്നും തന്റെ പേര് സുഹൃത്തുകൾ പറഞ്ഞതല്ലാതെ താനും ജോസ് കെ മാണിയും തമ്മിൽ സംസാരിച്ചിട്ടില്ലെന്നുമാണ് നിഷ പറയുന്നത്.
എന്റെ പേര് സ്ഥാനാർത്ഥിത്വത്തിനായി താനോ ജോസ് കെ.മാണിയോ നിർദ്ദേശിച്ചിട്ടില്ലെന്നാണ് നിഷയുടെ പക്ഷം. കെ.എം.മാണിയുടെ മണ്ഡലത്തിൽ കെ.എം.മാണിയുടെ സ്ഥാനാർത്ഥിയെയാണ് നിർത്തിയിരിക്കുന്നതെന്ന് നിഷ മാധ്യമങ്ങളോട് വ്യക്തമാക്കി. പാലയിൽ മാണിസാറിന്റെ പിൻഗാമികളാണ് എല്ലാവരുമെന്നാണ് നിഷയുടെ പക്ഷം. ചില വ്യക്തികളാണ് തചന്റെ പേര് സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത്. തനിക്ക് കേരളാ കോൺഗ്രസിൽ മെമ്പർഷിപ്പില്ല. അതിനേക്കാൾ വലിയ മെമ്പർഷിപ്പായ കരിങ്കോഴയ്ക്കൽ കുടുംബത്തിലെ അംഗമാണ് താനും. മാണി സാറിന്റെ മരുമോളാണ് താനും. ഇതുവരെ ഒരു ഇലക്ഷന്റെയും ഭാഗമായിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളും വരുമ്പോൾ തന്റെ പേര് ഉയർന്നു കേൾക്കുന്നുണ്ട്. എല്ലാവർക്കും എന്നെ ഇഷ്ടമാണെന്നും നിഷ വ്യക്തമാക്കി.
എല്ലാ കൊല്ലവും വെള്ളപ്പൊക്കം വരാറില്ലെ, അത് പോലെ എല്ലാ തെരഞ്ഞെടുപ്പിലും എന്റെ പേര് വരുമെന്നായിരുന്നു അവരുടെ പ്രതികരണം. പിജെ ജോസഫ് കാരണമാണ് സ്ഥാനാർത്ഥിത്വം നഷ്ടമായതെന്ന വാദവും നിഷ തള്ളിക്കളയുന്നു. പി ജെ ജോസഫ് ഒരു മാന്യനായ രാഷ്ട്രീയക്കാരനാണെന്നും ജോസ് ടോമിന്റെ വിജയം ഉറപ്പാണ്, ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കിയത് മാണിയുടെ മകനാണെന്നും നിഷ വ്യക്തമാക്കി. അതേസമയം പാല ഉപതിരഞ്ഞെടുപ്പിൽ സജീവമായി പേര് ഉയർന്നതോടെ നിഷ ജോസ് കെ മാണി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായേക്കും എന്നാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലാണ് നിഷയുടെ പേര് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടത്. പിന്നീട്, പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ കൂടുതൽ സജീനമായി. പാലയിൽ നിഷ മത്സരിക്കട്ടെ എന്ന് കളിയാക്കിക്കൊണ്ട് ആദ്യം പറഞ്ഞത് പി സി ജോർജ്ജായിരുന്നു. ജോസ് കെ മാണിക്കൊരു ആപ്പ് എന്ന നിലയിലായിരുന്നു ഈ പരാമർശം. എന്നാൽ, കരിങ്കോഴയ്ക്കൽ തറവാട്ടിൽ നിന്നാണ് കാലങ്ങളായി ഈ സീറ്റിൽ സ്ഥാനാർത്ഥി വന്നിരുന്നത് എന്നതു കൊണ്ട് നിഷയുടെ പേര് വീണ്ടും ഉയർന്നു. പാർട്ടി നേതാക്കളിൽ ഭൂരിപക്ഷവും നിഷയെ ഇക്കുറിയും പിന്തുണച്ചു. എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കാൻ നിഷയ്ക്ക് കഴിയുന്നു എന്നതു തന്നെയായിരുന്നു അവരെ സ്വീകാര്യ ആക്കിയതും.
ഓടി നടന്ന് പാലയിലെ പരിപാടികളിൽ സംബന്ധിക്കാറുണ് നിഷ ജോസ് കെ മാണി. ഇതിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് അഭ്യൂഹങ്ങൾ നേരത്തെ തന്നെ ഉള്ളതാണ്. അതേസമയം ഈ ബന്ധം കൊണ്ട് തന്നെ പാലായിലെ അടുത്ത മുൻസിപ്പൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പോലും അവരെ പരിഗണിച്ചേക്കുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. അല്ലെങ്കിൽ ജോസ് കെ മാണി കേരളാ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്ന ഘട്ടത്തിൽ ഡ്ൽഹിയിലേക്ക് നിഷ വണ്ടി കയറും. രാജ്യസഭാ സ്ഥാനാർത്ഥിയായി നിഷയെ പരിഗണിക്കുമെന്ന് കരുതുന്നവരും കുറവല്ല. ഡൽഹിയിൽ ശോഭിക്കാൻ നിഷയ്ക്ക് കഴിയുമെന്നും കരുതുന്നവരുണ്ട്.
അതേസമയം ഈ തെരഞ്ഞെടുപ്പു ചർച്ചയോടെ കേരളാ കോൺഗ്രസിന് നിഷയിലൂടെ ഒരു ജനകീയ മുഖം ലഭിച്ചെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. ഇത് വരുംകാലത്തിൽ അവരുടെ രാഷ്ട്രീയ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. നേരത്തെ സാധ്യത കൽപ്പിച്ചിരുന്ന നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥി ആകേണ്ടതില്ലെന്ന് കേരള കോൺഗ്രസ് ഉപസമിതി തീരുമാനമെടുത്തത് നിഷയുടെ കുടി അറിവോടെ ആണെന്നാണ് സൂചന. ജോസ് ടോം പുലിക്കുന്നേലാവും സ്ഥാനാർത്ഥിയാവുക. കെ.എം. മാണിയുടെ കുടുംബത്തിൽനിന്ന് ആരും മത്സരിക്കില്ലെന്ന് തോമസ് ചാഴിക്കാടനാണ് അറയിച്ചത്.
പാലായിൽ മൽസരിക്കുന്നതു കെ.എം. മാണിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ തന്നെ വേണമെന്നതാണ് മാണി ഗ്രൂപ്പിൽ ഭൂരിപക്ഷം നേതാക്കന്മാരുടെയും അഭിപ്രായം. നിഷയുടെ പേരിനാണു മുൻഗണന കൽപ്പിച്ചിരുന്നതും. മാണിയുടെ കുടുംബത്തിൽ നിന്ന് മറ്റാരെങ്കിലും മത്സരിക്കാനുള്ള സാധ്യത മധ്യസ്ഥർ ചർച്ചയിൽ ആരാഞ്ഞിരുന്നു. എന്നാൽ ഈ നീക്കത്തോട് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർക്കു താൽപര്യമുണ്ടായിരുന്നില്ല. കെ.എം. മാണിയുടെ മൂത്ത മകൾ സാലി ജോസഫിന്റെ പേരും മൽസരിക്കുന്നവരുടെ പട്ടികയിൽ ചേർത്ത് ജോസഫ് വിഭാഗം പ്രചരിപ്പിച്ചിരുന്നു.
പാലായിലെ സ്ഥാനാർത്ഥിയായി ഇ.ജെ. ആഗസ്തിയുടെ പേര് തിരുവനന്തപുരത്തു ചേർന്ന യുഡിഎഫ് യോഗത്തിൽ ഉയർന്നപ്പോൾ ജോസഫ് ഗ്രൂപ്പ് പിന്തുണച്ചു. എന്നാൽ ഇതിനോടു മാണി ഗ്രൂപ്പ് യോജിച്ചില്ല. നിഷ മത്സരിക്കുന്നതിലുള്ള എതിർപ്പ് ജോസഫ് ഗ്രൂപ്പ് യുഡിഎഫിൽ അറിയിച്ചു. ഇതോടെ ജോസ് ടോമിനെ സ്ഥാനാർത്ഥിയാക്കി സമവായത്തിലേക്ക് കേരളാ കോൺഗ്രസ് എത്തുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍