'നൂപുര'ത്തിലിപ്പോൾ സന്തോഷത്തിന്റെ ഓർമ്മകൾ പോലും നോവുകളാകുന്നു; ജീവിതത്തിലെ മുഴുവൻ സമ്പാദ്യം കൊണ്ട് കെട്ടിപണിതത് എത്തിച്ചത് മരണത്തിലെക്കുള്ള കയർത്തുമ്പിൽ;'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധി'; നഗരസഭയുടെ ധാർഷ്ട്യത്തിനു മുന്നിൽ ജീവൻ ബലികൊടുത്ത സാജൻ പാറയിലിന്റെ ഭാര്യ ബീനാ സാജൻ മനസ്സു തുറക്കുന്നു
മറുനാടൻ ഡെസ്ക്
20വർഷം കൊണ്ട് സമ്പാദിച്ചതൊക്കെ മുടക്കിയാണ് നാട്ടിൽ ബിസിനസ്സുകൾ തുടങ്ങിയത്.അത് നിയമക്കുരുക്കിൽ പെട്ട് മുടങ്ങിയതോടെ മരണമെന്ന അഴിയാക്കുരുക്കിൽ ഏട്ടൻ ആ ജീവിതം തന്നെ അവസാനിപ്പിച്ചു, കണ്ണൂരിലെ നൂപുരം വീട്ടിൽ ഇരുന്ന പ്രവാസി വ്യവസായി സാജൻ പാറയലിന്റെ ഭാര്യ ബീനാ സാജൻ നിറകണ്ണുകളോടെ പറഞ്ഞുതുടങ്ങി.
ആന്തൂരിൽ സിപിഎമ്മിനെ കെട്ടിപടുക്കുന്നതിൽ ചെറിയ പങ്ക് വഹിച്ച വ്യക്തിയാണ് സാജൻ പാറയിൽ. പാർട്ടി ഗ്രാമത്തിൽ പാർട്ടിക്കൊപ്പം നിന്ന സഖാവ്. ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ ബിസിനസ്സിൽ മുടക്കിയ പ്രവാസി വ്യവസായിയെന്ന് മാധ്യമങ്ങൾ വിശേഷപ്പിക്കുന്ന സാജൻ പാറയിൽ കണ്ണൂർ കൊറ്റാളി അരയമ്പേത്തിലെ ശവപ്പെട്ടി ജംക്ഷനിൽ നിന്ന് 200 മീറ്റർ ദൂരം മാത്രമുള്ള തന്റെ സ്വപ്ന ഭവനത്തിന് 'നൂപുരം' എന്ന പേരിടുമ്പോൾ സന്തോഷവും ചിരിയും നിറഞ്ഞിരുന്നു. പക്ഷേ 'നൂപുര 'ത്തിലിപ്പോൾ സന്തോഷമില്ല,കണ്ണീരിന്റെയും തേങ്ങലിന്റെയും അന്തരീക്ഷം മാത്രമാണ്.'വളരെ സന്തോഷത്തിലാണ് ഞങ്ങൾ ജീവിച്ചത് ,ആ സ്നേഹത്തിനു നൽകാൻ ഞങ്ങൾക്കു വിളിപ്പേരൊന്നുമില്ല, ഇനി നോവുകൾ മാത്രമാണ് ബാക്കിയുള്ളത് ' വനിതക്കു നൽകിയ അഭിമുഖത്തിൽ വിങ്ങലടക്കാനാവാതെ ബീന സാജൻ തന്റെ ജീവിതം കൈവിട്ടുപോയ ആ ദിവസത്തെ കുറിച്ച് ഓർക്കുന്നു.
കഴിഞ്ഞ ജൂൺ 19ന് ആണ് ബീനാ സാജന്റെയും മക്കളുടെയും ജീവിതത്തിലെ വെട്ടം
ഒരു കയർത്തുമ്പിൽ അവസാനിച്ചത്. 2015ൽ ജോലി രാജിവെച്ചു നാട്ടിൽ വെരുന്നതിന് തെട്ടു മുന്നേയാണ് നാട്ടിൽ ബിസിനസ് ആരംഭിച്ചത്. ബക്കളത്ത് പാർഥ ബിൽഡേഴ്സ് എന്ന പേരിൽ പത്തു വില്ലകളും അപ്പാർട്മെന്റ പ്രോജക്റ്റാണ് ആദ്യം ചെയ്തത്.ആ സമയത്ത് തളിപ്പറമ്പ് നഗരസഭയുടെ കീഴിലാണ് ബക്കളം പിന്നീടാണ് അന്തൂർ നഗര സഭയുടെ കീഴിലായത്. വിവിധ വില്ല പ്രൊജക്ടുകളുടെ നിർമ്മാണം നടന്നു വരികയായിരുന്നു. അതിനിടെയാണ് കൺവൻഷൻ സെന്റർ പ്രതിസന്ധിയിലായത്.ഇതാണ് സാജന്റെ ജീവിതത്തിൽ വിനയായത്.
'കൺവൻഷൻ സെന്ററിന്റ പണി തുടങ്ങി ഒന്നരവർഷം കഴിഞ്ഞാണ് പ്രശനങ്ങൾ തുടങ്ങിയത്.'ബീന പറയുന്നു.
ഉള്ള സമ്പാദ്യമെല്ലാമെടുത്ത് 15 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ പണി നിയമാനുസരണം പൂർത്തിയാക്കിയ ശേഷം അനുമതിക്കപേക്ഷിച്ച് കാത്തിരിക്കുന്നതിനിടെയാണ് സാജന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ.കേരളത്തിലെ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ അദ്ദേഹത്തിന് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. കണ്ണൂരിലുണ്ടാകുന്ന മാറ്റം മുന്നിൽ കണ്ടാണ് ചേട്ടൻ ഇവിടെ നിക്ഷേപത്തിന് തയ്യാറായതെന്ന് ബീന പറയുന്നു.ജീവിതകാല സമ്പാദ്യം മുഴുവനും ചെലവിട്ടു നിർമ്മിച്ച കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശരേഖയ്ക്കു വേണ്ടി നഗരസഭയിൽ പല തവണ കയറിയിറങ്ങി വലഞ്ഞിട്ടും പല കാരണങ്ങൾ കാണിച്ച നഗരസഭ അനുമതി തടഞ്ഞു.
നേരത്തേ ബുക്കിങ് ചെയ്ത മുന്നു വിവാഹങ്ങളിൽ 2 എണ്ണം ഇവിടെ വച്ചുനടന്നു , ഇതിൽ രണ്ടെണ്ണത്തിന് വിവാഹ സർട്ടിഫികറ്റ് ഇല്ലന്നറിഞ്ഞതോടെ മറ്റു ബുക്കിങുകൾ ഒഴിവാക്കി. ഇതോടെ ചേട്ടൻ മാനസികമായി ആകെ തളർന്നു. പക്ഷേ ജോലിയിലെയോ ബിസിനസ്ലെയോ ഒരു ബുദ്ധിമുട്ടും ചേട്ടൻ വീട്ടിൽ പറയില്ലായിരുന്നു.ബീന അഭിമുഖത്തിൽ പറയുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്നെ നഗരസഭയിൽ പോയിവന്ന ശേഷം മനസ്സ ആകെ തകന്ന അവസ്ഥയിലായതുകൊണ്ടാകും 'ആയുസ്സിലെ സ്വപ്നമാണ് ,അത് കാടുപിടിച്ചുകെടക്കുന്നത് കാണാനാകും വിധിയെന്ന് എന്നോട് പറഞ്ഞതെന്നു ബീന പറയുന്നു.ജൂൺ 18 നാ എല്ലാരും കൂടി എന്റെ വീട്ടിൽ പോയി. കുറേ നാളുകൾക്ക് ശേഷം ചേട്ടൻ നല്ല സന്തോഷത്തിലായിരുന്നു. പിറ്റേ ദിവസം എൻജിനിയറിനെ കാണാൻ പോകണം എന്നൊക്കെ എന്നോട് പറഞ്ഞിരുന്നു.പക്ഷേ രാവിലെ ഞാൻ ഉറക്കമുണർന്ന നോക്കുമ്പോൾ കാണുന്നത് ടെറസ്സിലേക്കു കയറുന്ന ഇരുമ്പ് ഗോവണിയിലെ അഴിയാകുരുക്കിൽ ജീവിതം അവസാനിപ്പിച്ച ചേട്ടനെയാണ്.കണ്ണീരോടെ ബീന പറയുന്നു.
നൈജീരിയയിൽ പണിയെടുക്കുമ്പോഴും നാടും ,വീടും, കമ്യൂണിസ്റ്റ് വിപ്ലവമായിരുന്നു ഏട്ടന്റെ മനസ്സിൽ മുഴുവനും. അതുകൊണ്ടു തന്നെ അവധിക്കു വന്നാൽ തിരികെ പോകാൻ വലിയ വിഷമമാണ് . അങ്ങനെയാണ് 35 സെന്റ സ്ഥലം വാങ്ങി വീടുവച്ചതും ജോലി രാജിവെച്ച് ചേട്ടനും ഞങ്ങളുമായി നാട്ടിൽ സ്ഥിരതാമസമാക്കിയത്. കണ്ണൂരിലെ അരയമ്പേത്ത് പാറയിൽ വീട്ടിലെ അഞ്ചു മക്കളിൽ നാലാമനാണ് സാജേട്ടൻ. അച്ഛനു ചിക്കമംഗളൂരുവിൽ തടി ബിസിനസ്സ് ആയതുകൊണ്ട് സാമ്പത്തികമായി പ്രശനങ്ങളൊന്നും അന്നെ ഇല്ലായിരുന്നു. ഇടതു അനുഭാവികളാണ് കുടുംബത്തെല്ലാവരും.ചേട്ടൻ 21 വയസ്സിലാണ് മുംബയിലെ ഒരു സ്വകാര്യ കമ്പിനിയിൽ ജോലിക്കു പ്രവേഷിച്ചത്.അവിടെ നിന്നാണ് ചേട്ടൻ നൈജീരിയയിലേക്ക് പോകുന്നതും. സത്യ പറഞ്ഞാൽ സാജേട്ടന്റെ ചേച്ചി ശ്രീലതയാണ് നൈജീരിയയിലേക്കുള്ള യാത്രക്കു കാരണമായത്.ബീന ഓർക്കുന്നു.
2002 ലാണ് ഞങ്ങളുടെ വിവാഹം.കള്ളന്മാരും കൊള്ളക്കാരും കുറച്ച് അധികമുള്ള നാടാണ് നൈജീരിയ. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടിയായിരുന്നു. ടുവിൽ കമ്പിനിയുടെ കൺട്രി മാനേജറായിരുന്നു. മാർക്കെറ്റിലേക്ക ്സാധനം എത്തിക്കുന്നത് ചേട്ടനായിരുന്നു . കൊള്ളക്കാർ തേക്ക് ചൂണ്ടി വണ്ടിതടയുമ്പോൾ കൊടുക്കാൻ ബുദ്ധിപുർവം അവർക്ക് കുറച്ച് പണം ഒരു ബാഗിൽ കരുതുമായിരുന്നു.കാരണം ഒരോരുപയുടെയും വില ചേട്ടനറിയാം ഭർത്താവിനെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് ബീനക്ക്. ഈ സന്തോഷങ്ങളെല്ലാം എന്നിൽ നിന്നു ഇല്ലാതായി.എന്റെ മക്കൾ മാത്രമാണ് ഇനിഎന്റെ ആശ്രയം .നഗരസഭയുടെ ധാർഷ്ട്യത്തിനും ചതിയിലും പിടിച്ചു നിൽകാനാവാതെയാണ് അച്ഛൻ പോയതെന്ന അവർക്കറിയാം . എല്ലാവരും ആശ്വാസ വാക്കുകൾ പറയുന്നുണ്ട് പക്ഷേ എന്റെ സങ്കടം എത്ര കരഞ്ഞാലും തീരുമോ?.....
Stories you may Like
- ബർലിനിൽ മലയാളി കലാകാരൻ സാജൻ മണിക്കു നേരെ ആക്രമണം
- വിരമിക്കാൻ ഒരു മാസമുള്ളപ്പോൾ സാജൻ അഴിക്കുള്ളിൽ; സേനയ്ക്ക് നാണക്കേടായി ലഹരിക്കേസ്
- പിണറായിയുടെ മകന്റെ ഭാര്യയുടെ അച്ഛന്റെ പേരിലുള്ളത് രണ്ട് കമ്പനികൾ
- വെല്ലുവിളിച്ചത് കോടതി ഉത്തരവിനെ; സിപിഎം തീരുമാനിച്ചത് നടപ്പാക്കുമ്പോൾ
- യുവതി തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍