ജയിലിലെത്തിയത് രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ; അഴിക്കുള്ളിൽ നിന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് മനുഷ്യാവാകശ ലംഘനങ്ങൾ; എല്ലാം പുറത്തെത്തിച്ചത് സഹതടവുകാരുടെ 'മാവോ'; ഓഫീസർമാരുടെ അഴിമതിയും തട്ടിപ്പും ചർച്ചയായപ്പോൾ വടക്കോട്ടും തെക്കോട്ടും പന്ത് തട്ടി പ്രതികാരം; മാവേലിക്കരയിലെ തടവുകാരന്റെ മരണത്തിലെ ദുരൂഹത ചർച്ചയായതും ഇതേ വഴിയേ: പോക്സോ കേസിൽ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന വ്യവഹാരി ഉണ്ണികൃഷണന്റെ കഥ ഇങ്ങനെ
പ്രവീൺ സുകുമാരൻ
മാവേലിക്കര: ഇൻഷുറൻസ് തട്ടിപ്പു കേസിൽ അറസ്റ്റിലായ കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) മാവേലിക്കര സബ് ജയിലിൽ ദുരുഹ സാഹചര്യത്തിൽ മരിച്ചത് സംബന്ധിച്ച് ' പുനരന്വേഷണത്തിനും കൂടുതൽ വിവാദങ്ങൾക്കും വഴി വെച്ചത് ജയിലിനുള്ളിലെ വ്യവഹാരി എന്നറിയപ്പെടുന്ന തടവുകാരനായ ഉണ്ണികൃഷ്ണന്റെ മൊഴിയാണ്. ഒരു കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെയാണ് ജേക്കബിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചിലത് പറയാനുണ്ടെന്ന് ജഡ്ജിയോടു ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്. ജേക്കബ്ബ് മരിക്കുന്ന രാത്രിയിൽ ആ സെല്ലിൽ നിന്നും നിലവിളി കേട്ടിരുന്നുവെന്നും മരണത്തിൽ ദുരുഹതയുണ്ടെന്നുമാണ് ഉണ്ണിക്കൃഷ്ണൻ പറഞ്ഞത്.
ഈ മൊഴി കൂടി കണക്കിലെടുത്താണ് കേസ് പുനരന്വേഷിക്കാൻ ജയിൽ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജേക്കബിനെ തൂവാല വായിൽ തിരുകി ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന സംശയം വ്യാപകമാണ്. അർദ്ധ രാത്രിയിലാണ് നിലവിളി കേട്ടതെന്ന് ഉണ്ണികൃഷണന്റെ മൊഴി വിശ്വസിച്ചാലും ഇല്ലെങ്കിലും ജേക്കബ്ബിൻെ മരണം സംബന്ധിച്ച ദുരുഹത നീക്കാൻ ജയിൽ വകുപ്പിന് ആയിട്ടില്ല. ജയിലിൽ എന്തിനും ഏതിനും പരാതി നല്കുന്ന ഉണ്ണികൃഷ്ൻ ജയിൽ ജീവനക്കാരുടെ കണ്ണിലെ കരടാണ്. അതു കൊണ്ട് തന്നെ തടവറക്കുള്ളിൽ വ്യവഹാരി ഉണ്ണിയെന്നാണ് ഈ അൻപത് കാരൻ അറിയപ്പെടുന്നത്.
വിചാരണ തടവുകാരനായ ഉണ്ണികൃഷ്ൻ ജയിലിലെ ഇരട്ട നീതിയേയും ഉന്നത ബന്ധമുള്ള തടവുകാർക്ക് നല്കുന്ന ആനുകൂല്യങ്ങളെയും ചോദ്യം ചെയ്യുകയും വേണ്ടി വന്നാൽ ജഡ്ജിക്ക് പോലും പരാതി അയക്കുകകയും ചെയ്തിരുന്നതിനാൽ വാർഡന്മാരെല്ലാം ശത്രുവിനെ പോലെയാണ് ഉണ്ണികൃഷ്നെ കാണുന്നത്. സൂപ്രണ്ടെന്നോ സാധാ വാർഡനെന്നോ വ്യത്യാസമില്ലാതെ ജയിലിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി ചോദ്യം ചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ മാസം ഒരു തടവുകാരന് മാത്രം സ്പെഷ്യൽ വിളമ്പിയതിനെ ചോദ്യം ചെയ്തിരുന്നു. അതു പിന്നെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുമായുള്ള കയ്യാങ്കളിയിലാണ് കലാശിച്ചത്.
കരുനാഗപ്പള്ളി സ്വദേശിയായ ഓഫീസർക്ക് തടവുകാരനിൽ നിന്നും മർദ്ദനമേറ്റ കാര്യം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. രാവിലെ ഒൻപത് മണിയോടെ ഭക്ഷണം കഴിച്ചശേഷം സെല്ലിന് അകത്ത് കയറാത്തത് ചോദ്യം ചെയ്തതിനാണ് പ്രിസൺ ഓഫീസറെ ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചതെന്നാണ് ജയിൽ അധികൃതർ പറഞ്ഞ കഥ. ഉണ്ണികൃഷ്ണനെതിരെ മാവേലിക്കര പൊലീസ് കേസെടുക്കുകയും ചെയ്തു. വാർഡന്മാർക്കിടയിൽ ഉണ്ണിക്കൃഷ്ണൻ വ്യവഹാരി ആണെങ്കിൽ സഹതടവുകാർക്കിടയിൽ മാവോ ആണ്. എന്തിനു ഏതിനും ഏതു പാതിരാത്രിയും സഹായം തേടാവുന്ന മാവോ.
മാവോ ഉണ്ണിക്കൃഷ്ണൻ ഉണ്ടാക്കിയിട്ടുള്ള പ്രശ്നങ്ങൾ ഏറെയും സഹ തടവുകാർക്ക് വേണ്ടിയാണന്നതും ശ്രദ്ധേയമാണ്. വാർഡന്മാർ അനാവിശ്യമായി സഹ തടവുകാർരുടെ മേലിൽ കൈവച്ചാലും ഉണ്ണിക്കൃഷ്ണൻ ഉണരും. എതിർക്കുമെന്ന് മാത്രമല്ല ജയിൽ ഡി ജി പി മുതൽ ജില്ലാ മജിസ്ട്രേട്ടവരെയുള്ളവർക്ക്പരാതി അയക്കും. കൂടാതെ ഏതെങ്കിലും കേസിന്റെ വിചാരണയ്ക്ക് പോയാലും ഇതെല്ലാം എണ്ണിയെണ്ണി പറയും. അങ്ങനെ പ്രതിക്കൂട്ടിൽ നിൽക്കേണ്ടി വന്ന വാർഡന്മാർ നിരവധിയാണ്. ഉണ്ണികൃഷ്ണന്റെ പരാതിയിൽ പണിഷ്മെന്റ് കിട്ടിയ വാർഡന്മാരും ഇവിടെ ഉണ്ട് ജയിലധികൃതർക്ക് തലവേദനയായതു കൊണ്ട് തന്നെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തെക്കും വടക്കുമായി നിരവിധി ജയിലുകളിൽ കഴിഞ്ഞിട്ടുള്ള ഉണ്ണികൃഷ്ൻ കൂടുതൽ കാലം കഴിഞ്ഞതും മാവേലിക്കര സബ്ജയിലിൽ തന്നെ. കായകുളം സ്വദേശിയായ തന്റെ വൃദ്ധ മാതാവിന് വന്നു കാണാൻ മാവേലിക്കര ജയിലാണ് സൗകര്യമെന്നും അത് അനുവദിച്ചു തരണമെന്നും കോടതി വഴി അനുമതി തേടിയാണ് ഉണ്ണിക്കൃഷ്ണൻ ഇവിടെ കഴിഞ്ഞു വന്നത്. ഇതിനിടെ ഹൈക്കോടതി ഉത്തരവു പ്രകാരം കഴിഞ്ഞ മാസം ഉണ്ണികൃഷ്നെ വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
2016ൽ രണ്ടാം ഭാര്യയുടെ പന്ത്രണ്ടുകാരിയായ മകളെ പിഢിപ്പിച്ചതിന് പോക്സോ കേസിലാണ് ഉണ്ണിക്കൃഷ്ണൻ ജയിലിൽ എത്തുന്നത്. അമ്പലപ്പുഴയിൽ പൊലീസിനെ ആക്രമിച്ച കേസിലും ചില സാമ്പിത്തിക തട്ടിപ്പു കേസുകളിലും പ്രതിയാണ് ഉണ്ണിക്കൃഷ്ണൻ. ഇതിൽ പോക്സോ കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. മരിച്ച ജേക്കബ്ബ് കിടന്ന കെട്ടിടത്തിലെ അങ്ങേ അറ്റത്തെ സെല്ലിലാണ് ഉണ്ണികൃഷ്ണനെ പാർപ്പിച്ചിരുന്നത്. ജേക്കബിന്റേത് ആത്മഹത്യയാണെന്നും ജയിൽ ജീവനക്കാർക്കു വീഴ്ചയില്ലെന്നുമുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് തള്ളിക്കളഞ്ഞിരുന്നു. പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ ദക്ഷിണ മേഖല ജയിൽ ഡിഐജി എസ്. സന്തോഷിനാണ് പുനരന്വേഷണത്തിന്റെയും ചുമതല. ഇന്ന് മാവേലിക്കര സബ്് ജയിലിൽ എത്തുന്ന ഡി ഐ ജി ജയിലിലെ സുരക്ഷ വീഴ്ചയും ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കും. ആവിശ്യമെങ്കിൽ വിയ്യൂരിൽ എത്തി ഉണ്ണികൃഷ്ണന്റെ മൊഴിയും എടുക്കും.ജേക്കബ്ബിന്റെ മരണത്തിലെ ദുരുഹത നീക്കാൻ ക്രൈംബ്രാഞ്ചോ മറ്റേതെങ്കിലും ഏജൻസികളോ കേസ് അന്വേഷിക്കണമെന്നാണ് ജയിൽ വകുപ്പ് പറയുന്നത്.
മാർച്ച് 20നു രാത്രി ഷർട്ടും പാന്റ്സും ധരിച്ചാണ് എം.ജെ. ജേക്കബിനെ ജയിലിൽ എത്തിച്ചതെന്ന് ആദ്യ റിപ്പോർട്ടിൽ പറയുന്നു. കൂടുതലായി വിയർക്കുന്നതിനാൽ തൂവാല സെല്ലിൽ കൊണ്ടു പോകാൻ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 13 തടവുകാർ ആ സമയം സെല്ലിലുണ്ടായിരുന്നു. എം.ജെ. ജേക്കബ് സെല്ലിൽ കമിഴ്ന്നാണ് കിടന്നത്. അന്നു രാത്രി മറ്റൊരു തടവുകാരനെ സെല്ലിൽ എത്തിച്ചു.
ജേക്കബിന് പൊലീസ് മർദനമേറ്റെന്നു പറയുന്ന സമയത്ത് സെല്ലിലെ സിസി ടിവി ക്യാമറ ഓഫാക്കിയെന്ന ആരോപണമുണ്ട്. സിസിടിവി ക്യാമറ 20 മിനിറ്റ് മാത്രമാണു പ്രവർത്തിക്കാതിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടിലുള്ളത്. 21നു പുലർച്ചെ 2.22 മുതൽ ക്യാമറ പ്രവർത്തിക്കാതിരുന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. പുലർച്ചെ ആറിനാണ് ജേക്കബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മാവേലിക്കര മുൻ സിഐ മോഹൻ ലാൽ രണ്ടു വട്ടം ജയിലിൽ വന്ന കാര്യം റിപ്പോർട്ടിലുണ്ട്. എന്നാൽ, ഒരു തവണ വന്നപ്പോൾ രജിസ്റ്ററിൽ പേര് എഴുതിയില്ലെന്ന കാര്യം റിപ്പോർട്ടിൽ ഇല്ല. മനു എസ്. നായർ എന്ന തടവുകാരന്റെ കാര്യം ശ്രദ്ധിക്കണമെന്നു ജയിൽ അധികൃതരെ അറിയിക്കാനാണ് സിഐ വന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ജേക്കബ്ബിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു . മരിച്ച എം.ജെ. ജേക്കബിന്റെ ശരീരത്തിൽ മൂന്നിടത്ത് ഗുരുതരമായ പരുക്കുകൾ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. എം.ജെ. ജേക്കബ് മരിക്കുന്നതിനു മണിക്കൂറുകൾ മുമ്പാണ് ഈ പരുക്കുകൾ സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തൂവാല സ്വയം വായിൽ തിരുകി ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ഇത് അസംഭവ്യമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് സർജന്മാരുടെ സംഘം തറപ്പിച്ച് പറയുന്നു. കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന നിരവധി മുറിവുകൾ ശരീരത്തിലുണ്ട്. ജേക്കബിന്റെ നെറ്റിയിലെ മുറിവിനു മൂന്നര സെന്റമീറ്റർ നീളവും അര സെന്റമീറ്റർ വീതിയുമുണ്ട്. കഴുത്തിന്റെ ഇടതു ഭാഗത്തു ചെവിക്കു താഴെ നാല് സെന്റിമീറ്റർ നീളത്തിൽ പലയിടത്തായി മുറിവുകളുണ്ട്. തലയുടെ ഇടതു ഭാഗത്തു ചെവിക്കു മുകളിലുള്ള മുറിവിനു ഒന്നര സെന്റിമീറ്റർ നീളമുണ്ട്.പരുക്കൻ പ്രതലത്തിൽ നിന്നോ കട്ടിയുള്ള വസ്തുക്കൾ വഴിയുള്ള പ്രഹരത്തിൽ നിന്നോ ഉണ്ടായതാകാം പരുക്കുകളെന്നാണു നിഗമനം.മാർച്ച് 20ന് ജയിലിൽ എം.ജെ.ജേക്കബ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലിസിന്റെയും ജയിൽ അധികൃതരുടെയും വിശദീകരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്