ഏതൊരു ആദർശ ആശയവും വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വന്മരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും; പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തു; ഒരു ഓക്സ്ഫോഡ് കഥ പറഞ്ഞ് ജെഎസ് അടൂർ
ജെ എസ് അടൂർ
ഓക്സോഫോഡിലെ ഒരു കോളേജിന് അടുത്തുള്ള ഒരു പഴയ ലൈബ്രറിയുടെ ഹോളിൽ അവിടെ പഠിച്ചിരുന്ന ചില വിദ്യാർത്ഥികളും അയൽവാസികളും കൂടി. വിരലിൽ എണ്ണാവുന്നവർ. വെറും ഏഴുപേരാണ് കൂടിയത് . വര്‍ഷം 1942. രണ്ടാം ലോക മഹായുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ . അവർ അവിടെ കൂടുവാൻ കാരണം യുദ്ധത്തിൽ പിടിച്ചടക്ക പെട്ട ഗ്രീസിനെ നേരെയുള്ള ഉപരോധം കാരണം ആഹാരം കിട്ടാതെ പട്ടിണി കൊണ്ട് നൂറു കണാക്കിന് കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ മരിച്ചു എന്ന മഹാ സങ്കട വാർത്ത അന്നത്തെ പത്രത്തിൽ വായിച്ചാണ് .
അന്ന് ഓക്സ്ഫോഡിലെ രണ്ടു വിദ്യാർത്ഥികൾ എന്തെങ്കിലും ചെയ്യണം എന്ന് ആലോചിച്ചു. അവരുടെ കൈയിൽ നയാ പൈസ ഇല്ലായിരുന്നു ഗില്‍ബര്‍ട്ട് മറിയും സിസിൽ ജാക്സൺ കോളും ഒരു മീറ്റിങ് വിളിക്കുവാൻ തീരുമാനിച്ചു. കൂടാൻ വേറെ സ്ഥലം ഇല്ലതെ ഓക്സ്ഫോഡിലെ ബ്രോഡ് സ്ട്രീറ്റിന് അടുത്തുള്ള യൂണിവേഴ്സിറ്റി ചർച്ച് ലൈബ്രറിയുടെ പഴയ റീഡിങ് റൂമിലാണ് കൂടിയത് .വന്നത് വെറും ഏഴുപേർ . ഭക്ഷണം ഇല്ലാത്തവർക്ക് എങ്ങനെ ഭക്ഷണം എത്തിക്കാം എന്നതായിരുന്നു ചിന്ത . പക്ഷെ അവരിൽ മിക്കവരുടെയും പോക്കറ്റ് കാലിയായിരുന്നു .
അപ്പോൾ അതിൽ ഒരാൾ പറഞ്ഞു എനിക്ക് മൂന്ന് സെറ്റ് ഡ്രെസ്സുണ്ട് അതിൽ ഒരു സെറ്റ് തരാൻ ഞാൻ തയ്യാറാണ്. അങ്ങനെ അവർ ഹോസ്റ്റലുകളിൽ കയറി ഇറങ്ങി ഉപയോഗിച്ച വസ്ത്രങ്ങൾ കൂട്ടി. അവരിൽ ചിലർ അത് കഴുകി വൃത്തിയാക്കി. ചിലർ തേച്ചു ഭംഗിയായി മടക്കി വച്ചു. എന്നിട്ട് വസ്ത്രങ്ങൾ ന്യായമായാ വിലക്ക് ലേലം ചെയ്യും എന്ന് കൈ കൊണ്ടെഴുതിയ പോസ്റ്റർ എല്ലായിടവും ഒട്ടിച്ചു. കുറെയേറെ പ്പേർ അവരെ കളിയാക്കി. പ്രായോഗിക ബുദ്ധി ഇല്ലാത്ത മണ്ടന്മാരെന്നു വിളിച്ചു. അവർ എല്ലായിടത്തും പോസ്റ്റ്ർ പതിച്ചു. ലേലം വിളി കാണുവാൻ ആളുകൾ കൂടി. ചുരുക്കത്തിൽ ഒരു മണിക്കൂറിനുള്ളിൽ പഴയ വസ്ത്രങ്ങൾ എല്ലാം ലേലത്തിൽ പോയി . അവർക്ക് പൈസ കിട്ടി . അങ്ങനെ പൈസ സ്വരൂപിച്ചു ആദ്യ ചാക്ക് ഗോതമ്പ് വാങ്ങി . അങ്ങനെ ധാന്യങ്ങൾ ശേഖരിച്ചു ഗ്രീസിൽ എത്തിക്കുവാനായി ബ്രിട്ടീഷ് സർക്കാരിനോട് അഡ്വക്കസി നടത്തി. അങ്ങനെ ആദ്യത്തെ കപ്പൽ ഭക്ഷണം ഗ്രീസിലേക്ക് പോയി . അങ്ങനെയിരി ക്കുമ്പോഴാണ് 1943 ബംഗാളിലെ മുഴു പട്ടിണിയായ ബംഗാൾ ഫാമിൻ. വീണ്ടും ഉപയോഗിച്ച തുണി സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.
പക്ഷെ അത് നിയമ വിധേയമാകണം. അങ്ങനെയാണ് ഓക്സ്ഫോർഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് എന്ന ഏഴുപേരുള്ള ഒരു ചെറിയ കമ്മറ്റി ഉണ്ടാക്കി പ്രവർത്തനം തുടങ്ങിയത്. 1949 ഇൽ അവർ സെക്കൻഡ് ഹാൻഡ് തുണികളും പുസ്തകങ്ങളും വിൽക്കാൻ ഒരു കട ഓക്സോഫോർഡിലെ ബ്രോഡ് സ്ട്രീറ്റിലെ 17 നമ്പർ കെട്ടിടത്തിൽ തുടങ്ങി. പക്ഷെ ഓക്സ്ഫോഡ് കമ്മറ്റി ഫോർ ഫാമിൻ റിലീഫ് ഒരു നീണ്ട പേരാണ് എന്ന അഭിപ്രായം വന്നു.
അതുകൊണ്ട് അവർ അതിനെ ഓക്സ്ഫാമ് എന്ന് വിളിച്ചു . ജോ മെറ്റി എന്ന ചെറുപ്പക്കാരൻ ആ കട നോക്കുവാൻ ആദ്യത്തെ ഫുൾ ടൈമ് ജോലിഏറ്റെടുത്തു . ജോ മിടുക്കനായിരുന്നു .വലിയ നേതൃത പാടവം ഉള്ളയാൾ . Oxfam , ഷോപ്പുകൾ ബ്രിട്ടനിൽ എല്ലാം പരന്നു . സെക്കൻഡ് ഹാൻഡ് ബുക്കും ക്ലോത് മുതൽ പല ഉപയോഗിച്ച സാധനങ്ങളും റീ സൈക്കിൾ ചെയ്യുക എന്ന ചെറിയ വലിയ ആശയങ്ങൾ വ്യപിച്ചു ആയിരത്തിൽ അധികം ഷോപ്പുകൾ .പിന്നീട് അവർ കാനഡയിൽ തുടങ്ങി . 1965 ലാണ് Oxfam ഒരു ബ്രാൻഡായും ഓർഗനൈസേഷൻ ആയും ലോകമെങ്ങും പടരുവാൻ തുടങ്ങിയത് .
ഇന്ന് ലോകത്തു 90 രാജ്യങ്ങളിൽ ഓക്സ്ഫാമ് സജീവമാണ് . മൊത്തം ബജറ്റ് ഏതാണ്ട് ഒരു ബില്ല്യൻ ഡോളർ അഥവാ 6500 കോടി രൂപ .ഇന്ത്യ അടക്കം ഇരുപത് രാജ്യങ്ങളിൽ ഉള്ള oxfam കൂടിയാണ് oxfam international ഉണ്ടായത് . എന്റെ കൂടെ യു എൻ ഡി പി യിൽ പ്രവർത്തിച്ചിരുന്നു ഉഗാണ്ടക്കാരി വിന്നി യാണ് ഓക്സ്ഫാമ് ഇന്റർനാഷനലിന്റെ നേതൃത്വ സ്ഥാനത്ത് .
എന്നാൽ ഒരു ഐഡിയൽ അഥവാ ആദർശ ആശയം സ്ഥാപനവൽക്കരിക്കപ്പെടുമ്പോൾ അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ട് .ഗുണം എന്നത് അവിടെ ആ പഴയ ലൈബ്രറിയിൽ കൂടിയ ഏഴുപേർ ചർച്ച ചെയ്ത ചെറിയ ആദർശ ആശയം വലിയ പ്രസ്ത്ഥാനമായി ലോകത്തെ വലിയ രീതിയിൽ സ്വാധിനിച്ചു എന്നതാണ് .ഇന്ന് ലോകത്തു അസമാനത ചർച്ച ചെയ്യപ്പെടുന്നത് oxfam തുടങ്ങി വച്ച ഇൻ inequality report കൊണ്ടാണ് .
പക്ഷെ ഏത് ഒരു ആദർശ ആശയവും വ്യവസ്ഥാപൽക്കരിക്കപ്പെട്ടു വന്മരങ്ങൾ ആകുമ്പോൾ അതിൽ ഇത്തിൾകണ്ണികളും വെട്ടുകിളികളും ചേക്കേറും . പലപ്പോഴും ആദർശവും ആത്മാവും നഷ്ട്ടപെട്ടവർ പ്രസ്ഥാനങ്ങളെ കളങ്കപ്പെടുത്തി അതിനെ ഉള്ളിൽ നിന്ന് അവശമാക്കും ആദർശത്തിൽ തുടങ്ങിയ പല രാഷ്ട്രീയ പാർട്ടികൾക്കും സഭകൾക്കും പ്രസ്ഥാനങ്ങൾക്കും പറ്റുന്നത് ' സർവ്വ ലോകവും നേടിയാലും ആത്മാവ് നഷ്ടപെടുന്ന അവസ്ഥയാണ് .
അങ്ങനെ ഹെയ്ത്തിയിൽ ഓക്സ്ഫാമിലെ ചില ജോലിക്കാർ കള്ളും വ്യഭിചാരവും വെറികുത്തും നടത്തിയത് വെളിയിൽ വന്നപ്പോൾ ഒരൊറ്റ ദിവസം കൊണ്ട് ഓക്സ്ഫാമിനെ സ്ഥിരം സംഭാവന കൊതിക്കുന്ന മുപ്പതിനായിരം ആളുകൾ പിന്തുണ പിൻ വലിച്ചു . അങ്ങനെ ഓസ്ഫാമിന്റെ യൂ കെ നേതൃത്വം ഒന്നാകെ രാജി വച്ചു . ഏതാണ്ട് എഴുപതുകൊല്ലം കൊണ്ട് വളർത്തി എടുത്ത ക്രെഡിബിലിറ്റി പോയത് ഒരു വെള്ളിയാഴ്ച്ച രാത്രിയിലെ ഒരു ജീർണ്ണ മാനസൻ അയാളുടെ വീട്ടിൽ ഒരു വെള്ളിയാഴ്ച്ച വ്യഭിചാര വെറി കൂത്തു പാർട്ടി നടത്തിയാണ് .ഇപ്പോൾ oxfam ആ ദു സ്വപ്നം മറന്നു മുന്നോട്ട് വീണ്ടും പോകുകയാണ്
സിസിൽ ജാക്സൺ കോളിന്റെത് ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരു ജീവിതമായിരുന്നു . ഇരുപതാമത്തെ വയസ്സിൽ ഓക്സഫാമ് എന്ന ആദർശ് ആശയത്തിന് തുടക്കം . പിന്നെ റിയൽ എസ്റ്റേറ്റ് റീ സൈക്ലിങ് രംഗത്ത് വിജയിച്ച സംരംഭകൻ . ഇതിനിടയിൽ ഹെല്പ് ദി ഏജ്ഡ് എന്ന ഹെല്പ് ഏജ് ഇന്റർനാഷണൽ .അവസാനം 1972 ഇൽ ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന 60 രാജ്യങ്ങളിൽ സജീവമായ ആക്ഷൻ എയ്ഡ് . അദ്ദേഹം എഴുപത്കളുടെ അവസാനം മരിക്കുമ്പോൾ ഉള്ള ബിസിനസും സ്വത്തും ആക്ഷൻ ഐഡിനും എഴുതി വച്ച് . ലോകവും ചിന്താഗതികളും മാറ്റുവാൻ ഉപാധി ആയ ആ മനുഷ്യൻ ആദർശ ആശയങ്ങൾക്കു വേണ്ടി ജീവിച്ചു കോടികണക്കിന് ജീവിതത്തെ തൊട്ട് ഹീലിങ് ടച് കൊടുത്ത മഹാത്മാവാണു . പക്ഷെ ഒരു പബ്ലിസിറ്റിയും ആഗ്രഹിക്കാതെ എല്ലാ അവാർഡുകളും നിരസിച്ചു സാധാരണക്കാരനായി ജീവിച്ചു മരിച്ചു ജീവിതം ഒരു മഹാ പ്രാർത്ഥനയാക്കിയ ആ മനുഷ്യനാണ് oxfam, ഹെല്പ് ഏജ് ഇന്റർനാഷണൽ , ആക്ഷൻ എയ്ഡ് ഇന്റർനാഷണൽ എന്നി ലോക പ്രസ്ഥാനങ്ങൾക്ക് നിമിത്തമായത് എന്ന് ആ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും അറിയില്ല . അത് തന്നെയാണ് അദ്ദേഹത്തെ പോലുള്ളവരുടെ ജീവിതം എന്നെ ഇൻസ്പെയർ ചെയ്യുന്നത് .
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍