ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ
എം എസ് ശംഭു
തിരുവനന്തപുരം: 'നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും... നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും... ചിരിച്ചുകൊണ്ട് കരയും.... മോഹിച്ച് കൊണ്ട് വെറുക്കും... ഇനിയും വല്ല അടവുകൾ കൈയിലുണ്ടെങ്കിൽ പറഞ്ഞു താ'. എം ടിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായ വടക്കൻ വീരഗാഥയിലെ ഈ പൗരുഷം നിറഞ്ഞ ഡയലോഗാണ് മമ്മൂട്ടി എന്ന നടനിലെ നടനവൈഭവത്തെ മലയാളികൾ കണ്ട് അമ്പരന്നത്. അമ്പരക്കുക കമാത്രമല്ല നിറഞ്ഞ് കൈയടിക്കുകയും ചെയ്തു.മെയ്ക്കരുത്തും ആകാരഭംഗിയും കൊണ്ട് ചരിത്രപുരുഷനായ ചന്തുവായി മെഗാ സ്റ്റാർ മമ്മൂട്ടിയെത്തിയിട്ട് മുപ്പത് വർഷം പിന്നിടുമ്പോൾ ഹരിഹരന്റെ സംവിധാനത്തിലൊരുങ്ങിയ വടക്കൻ വീരഗാഥയും എം ടിയുടെ നിർവചനങ്ങളിലെ മമ്മൂട്ടിയും ഇന്നും മലയാളികൾക്ക് അത്ഭുതമാണ്.
വടക്കൻ പാട്ടിലെ ഇരുമ്പാണിക്ക് പകരം മുളയാണി വച്ച ചന്ദുവിനെയല്ല മമ്മൂട്ടിയിലൂടെ മലയാളം കണ്ടത് നിസ്സഹായനായ ചതികൾക്ക് മുന്നിൽ മുട്ട്മടക്കിയനല്ലവനായ ചന്ദുവിനെ.. എം ടിയുടെ ഭാഷ്യത്തിലെ ചന്ദുവിന് വികാരങ്ങളെ പിടിച്ചടക്കാൻ കഴിയാത്ത നിർവികരാനായ ഒരു മനുഷ്യനെന്ന രൂപഭാവം കൂടി എം ടി നൽകി. കാമ മോഹ ലോഭ ക്രോധ ഭംഗത്തിൽ മയങ്ങുന്ന സാധാരണക്കാരനായ മനുഷ്യൻ.. പുത്തൂരംവീട്ടിലെ ആരോമൽ ചേകവരേക്കാൾ അങ്കപഴറ്റുകളിലും അടവുകളിലും കേന്മനായ ചന്തു. മുറപെണ്ണായ ആർച്ചയിൽ നിന്ന് ഏൽക്കേണ്ടി വരുന്ന പ്രണയചതിയും പതിനെട്ടടവും പയറ്റിതെളിഞ്ഞ ചേകവന്റെ പതർച്ചയും എം ടി ദൃശ്യവൽക്കരിച്ചു.
എം ടി കാട്ടിത്തന്നത് ചന്തുവിന്റെ നല്ലവഷങ്ങളാണ്.. മണിയറയിലേക്ക് ക്ഷണിച്ച് കയറ്റിയ മുറപെണ്ണ് മുറമാറ്റി സംസാരിച്ചപ്പോൾ അപഹാസ്യനായവൻ.. ഗുരുവായ അരിങ്ങോടരെ പോലും അരിഞ്ഞുവീഴ്ത്താൻ കുതുകാൽ വച്ചവൻ അങ്ങനെപോകുന്നു ചന്തുവിന്റെ വിശേഷണങ്ങൾ. എന്നാൽ പ്രണയത്തിന് മുന്നിൽ നിർവികരനായി തോറ്റുകൊടുക്കുന്ന ചന്തുവിനെ മമ്മൂട്ടിയിലൂടെ കണ്ടപ്പോൾ മലയാൽൾ കണ്ണീർപൊഴിച്ചു. ഇനി വടക്കൻപാട്ടാണോ അതോ എം ടി പറഞ്ഞതാണോ ശെരിയെന്ന് പോലും സംശയിച്ച് നിന്നു. ചരിത്രത്തിന് പ്രാധാന്യം നൽകുന്ന വടക്കൻ വീരഗാഥ ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ്.
കൊട്ടാരക്കര ശ്രീധരൻ നായർ ഒരുക്കിയ പഴശ്ശിരാജയായിരുന്നു ചരിത്രപുരുഷനെ അവിസ്മരണീയമാക്കിയ ഏറ്റവും നല്ല സിനിമയെന്ന് 80കളുടെ ആദ്യ ദശകത്തിൽ പോലും പരക്കെ വാർത്ത പടർന്നു. എന്നാൽ എം ടിയുടെ തിരക്കഥയും മമ്മൂട്ടിയുടെ ചന്തുവിന്റെ ഭാവപകർച്ചയും ഈ ഭംഗിവാക്കിനെ തിരുത്തി. ചരിത്രപുരുഷറോളിൽ മമ്മൂട്ടിയോളം അഭിനയിച്ച് പ്രതിഫലിപ്പിക്കുന്ന മറ്റൊരു നടനും ഇനി ഉണ്ടാകാനും പോകുന്നില്ല. ഇനി ഉണ്ടായാൽ ത്ന്നെ അത് അദ്ദേഹത്തിന്റെ വാലിൽ തൊടാൻ പോലും കഴിയില്ലെന്നും തെളിയിച്ചു തന്നു. പത്ത് വർഷങ്ങൾക്ക് മുൻപ് കേരളസിംഹം കേരളവർമ പഴശ്ശിരാജയുടെ കഥയുമായി എം ടിയും ഹരിഹരനും വീണ്ടും ഒന്നിച്ചു പഴശ്ശിരാജയായി സാക്ഷാൽ മമ്മൂട്ടി തന്നെ. ചരിത്ര പുരുഷന്റെ റോളുകളിൽ മമ്മൂട്ടിയെ വെ്ല്ലാൻ മറ്റാർക്കും കഴിയില്ലെന്ന മലയാളത്തിന്റെ മാഗ്നാ കാർട്ട കൂടിയായിരുന്നു ഈ ചിത്രം. എം ടിയും ഹരിഹരനും കൈകോർത്ത് സിനിമ പുറത്തിറങ്ങിയപ്പോൾ ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ സന്ധിയില്ലെതെ പടപെരുതിയ പഴശ്ശി തമ്പുരാനായി മമ്മൂട്ടി അഭിനിയിക്കുകയായിരുന്നില്ല മറിച്ച് ജീവിച്ചു.
മലയാള സിനിമയ്ക്ക് കാതാലായ മാറ്റങ്ങൾ വന്നിട്ടും മാറ്റമില്ലാതെ ചരിത്രപുരുഷറോളുകൾ മമ്മൂട്ടിയിലേക്ക് വീണ്ടും വീണ്ടും എത്തുന്നു എന്നതിന് ഒടുവിലത്തെ ഉദാഹരണം നൽകി സജീവ് പിള്ളയുടെ തിരക്കഥയിലൊരുങ്ങിയ മാമങ്കവും തൊട്ടുപിറകിലായി സാമൂതിരിയുടെ നാവിക പടത്തലവൻ കുഞ്ഞാലിമുരയ്ക്കാറും എത്തുകയാണ്. വള്ളുവനാടിന്റെ സംസ്കാരവും ഭൂതകാലവും വിളിച്ചോതുന്ന മാമാങ്കത്തിൽ 12വർഷത്തിലൊരപിക്കൽ അരങ്ങേറിയിരുന്ന മാമാങ്കം പോരിന്റെ കഥയാണ് പറയുന്നത്. ചാവേർ തലവനായ ചേകവാറായി മമ്മൂട്ടി എത്തുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ്.
അതിഭാവുകത്വങ്ങളില്ലാത്ത നടനവിസ്മയവും ഗാഭിര്യവും പൗരുഷവും ഒത്തുചേർന്ന ശംബ്ദവിസ്മയവും തന്നെയാണ് ചന്തുവിലും പഴശ്ശിതമ്പുരാനിലും മമ്മൂട്ടി എന്ന നടനെ വേറിട്ട് നിർത്തിയത്. മാമാങ്കത്തിലും മമ്മൂട്ടിയുടെ ഈ ചരിത്രവേഷത്തിനെ കൊതിക്കുകയാണ് മലയാളികൾ. വടക്കൻ വീരഗാഥയിലെ ചന്തുവിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിക്ക് 27 വയസാണ് പ്രായം. മാമാങ്കത്തിലെ വീരചേകവരായി എത്തുമ്പോൾ പ്രായം 69 ലേക്ക് എത്തിയിരിക്കുന്നു. ശരീര ഭംഗിക്കോ അഭിനയത്തിളക്കത്തിനോ യാതൊരു മങ്ങലും ഏൽക്കാതെ ഈ മഹാനടൻ മലയാളത്തിന്റെ മഹാനടനായി നിലകൊള്ളുകയാണ്. നിത്യഹരിതനായ പ്രേംനസീർ മുതൽ സത്യന്മാഷ് വരെ ഇതേ പ്രായത്തിൽ ഫീൾഡ് വി്ട്ടിരുന്നു അപ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ തട്ട് താണ് തന്നെയാണ് ഇരിക്കുന്നതെങ്കിൽ എന്തൊരു് അതിശയം ആണ് അദ്ദേഹം എന്ന് ഓർത്ത് നോക്കുക!
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്രവും ചിലവേറിയ സിനിമ കൂടിയാണ് മാമാങ്കം എന്നാണ് അണിയറക്കാരും നിർമ്മാതാവായ വേണു കുന്നപ്പള്ളിയും തുറന്നുപറഞ്ഞിരുന്നത്. വെള്ളിത്തിരക്ക് പിന്നിൽ അദ്ദേഹത്തെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും ഒട്ടനവധിയാണ് പ്രശംസിച്ചവരും വിമർശിച്ചവരും ഇന്നും ഈ നിരയിൽ ഉൾപ്പെടുന്നു. മമ്മൂട്ടിയോളം മറ്റാരു നടനും അരങ്ങ് തകർക്കാൻ കഴിയില്ലെന്ന് മോഹൻലാൽ പോലും സമ്മതിച്ചിട്ടുണ്ട്. ചരിത്രവേഷങ്ങൾ ചരിത്രാധീതമാകുമ്പോഴും മലയാളികളുടെ സ്മരണകളിൽ എം ടിയുടെ ഭാഷ്യത്തിലെ ചന്തുവും പഴശ്ശി തമ്പുരാനും നിറഞ്ഞു നിൽക്കുകായണ്്. ഇനി വീണ്ടും ഓർക്കാൻ സജീവ് പിള്ളയുടെ മാമാങ്കത്തിലെ ചാവേർ തലവൻ കൂടി..! കാത്തിരിക്കാം ആ വിസമയക്കാഴ്ചക്കായി..
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍