ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു
തിരുവനന്തപുരം: പതിനേഴാമത് ലോകസഭാ തിരഞ്ഞെടുപ്പടുപ്പിനായി രാജ്യം ഒരുങ്ങുന്ന അവസരത്തിൽ വിദ്യാർത്ഥികൾ രാഷ്ട്രീയം പറയുന്നു എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടന്ന പരിപാടിയിൽ എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു.
ജനാധികാരത്തെ മറന്നുകൊണ്ടുള്ള ഏകാധിപത്യ ഭരണ പ്രവണതകളിൽ നിന്നും ജനാധാപത്യം സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകേണ്ടതുണ്ട്. രാജ്യസ്നേഹത്തെ പ്രദർശിപ്പിക്കുന്നില്ലെന്ന തീവ്രദേശീയതയുടെ ചുവടുവെച്ച് രാജ്യ ദ്രോഹകുറ്റം ചുമത്തികൊണ്ടിരിക്കുന്ന 124 എ, അകാരണമായി രാജ്യത്തെ പൗരന്മാർക്കുമേൽ ചുമത്തുന്നു യു എ പി എ, ജനാധിപത്യക്രമങ്ങളെ താളംതെറ്റിക്കുന്ന എ ഫ് എസ് പി എ പോലുള്ള നിയമങ്ങൾ, രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തിൽ വർഗീകരിക്കാൻ ഒരുങ്ങുന്ന പൗരത്വരജിസ്റ്റർ എന്നിവ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇത്തരം കരിനിയമങ്ങളും നടപടികളും നിയമങ്ങളും പിൻവലിക്കേണ്ടതുണ്ട്.
ഭരണഘടന വിഭാവനം ചെയ്യുന്ന മുഴുവൻ അവകാശങ്ങളും ന്യൂനപക്ഷത്തിനും അർഹതപ്പെട്ടതാണ്. അവ ലഭ്യമാക്കാൻ ഭരണകൂടം ശ്രമിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങൾ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്നത് ഏറെ അപകടകരമാണ്. ഞങ്ങളുടെ രാജ്യം എന്നുറക്കെ പറയാൻ അവർ പാകപ്പെടേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായങ്ങൾ പ്രത്യേകിച്ച് രാജ്യത്തെ മുസ്ലിം ജനവിഭാഗം വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് ഇപ്പോഴും ഏറെ പിന്നിലാണെന്ന് സച്ചാർ സമിതി റിപ്പോർട്ട് വർഷങ്ങൾക്ക മുമ്പ് സമർപ്പിക്കപ്പെട്ടിട്ടും കൃത്യമായ ഇടപെടലുകൾക്ക് ഭരണകൂടങ്ങൾ ശ്രമം നടത്തിയിട്ടില്ല. സച്ചാർ സമിതി നിർദേശങ്ങൾ പൂർണമായും നടപ്പിലാക്കൽ ന്യൂനപക്ഷ ഉന്നമനത്തിനുള്ള ആദ്യപടിയാണ്. മതേതരത്വം സംരക്ഷിക്കുക എന്നത് ഭരണഘടനയുടെ സത്തയാണ്. നാനാത്വത്തിൽ ഏകത്വം നിലനിൽക്കുന്ന ഒരു രാജ്യത്ത് പ്രത്യേക മതവിഭാഗത്തിന്റെ വിശ്വാസത്തെയും ആചാരത്തേയും അനാവശ്യമായി ചർച്ചയാക്കുന്നതും തികച്ചു സ്ത്രീവിരുദ്ധവുമായ മുത്തലാഖ് ബിൽ റദ്ദ് ചെയ്യണം. പശുവിന്റെ പേരിലും മറ്റു ന്യൂനപക്ഷ വേട്ടയായും പെരുകിവരുന്ന ആൾക്കൂട്ട ആക്രമണങ്ങളെ തടയാൻ ശക്തമായ നിയമം നിർമ്മിക്കണം. ഭീകരാക്രമണക്കേസുകളിൽ
ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി വേട്ടയാടുന്നതും അവർക്കുമേൽ കുറ്റങ്ങളെ ചാർത്തിക്കൊടുക്കുന്നതും ഗൗരവകരമായ വസ്തുതയാണ്. കോടതിയുടെ മേൽ നോട്ടത്തിൽ ഇത്തരം കേസുകൾ അന്വേഷിക്കേണ്ടതുണ്ട്.
രാജ്യത്തിന് വലിയ രൂപത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതും കൂടുതൽ സങ്കീർണവുമായ ഇലക്ഷൻ പ്രവർത്തനങ്ങൾ സുതാര്യമായി നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് കൂടതൽ സാമ്പത്തിക സഹായം നൽകി രാജ്യത്തെ സാധാരണക്കാർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ സർക്കാർ തയ്യാറാകണം.
കരിക്കുലം ,സിലബസ് എന്നിവയിൽ കടന്നുകൂടി ചരിത്രത്തെ പച്ചയായി വ്യഭിചരിച്ചുകൊണ്ട് നടത്തപ്പെടുന്ന വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണം എന്തുവിലകൊടുത്തും തടയണം. അറിവുത്പാദനത്തിന്റെ കേന്ദ്രങ്ങളായ സർവകലാശാലകളിൽ സിദ്ധാന്ത വൈവിധ്യങ്ങൾക്കും ഗവേഷങ്ങൾക്കും വിദ്യാർത്ഥികൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുമ്പോഴാണ് കൂടുതൽ വിശാലമായതും രാഷ്ട്രപുരോഗതിക്കുതകും വിധത്തിലുള്ള പഠനങ്ങൾ പുറത്തുവരുന്നത്. ഗവേഷകരുടെ വിഷയ തിരഞ്ഞെടുപ്പിനെ ഭരണകൂടം വിലക്കേർപ്പെടുത്തുന്നത് ഒഴിവാക്കേണ്ടതാണ്.
ഗവേഷണങ്ങൾക്കായ നൽക്കുന്ന UGC ഫെലോഷിപ്പുകൾ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വർധിപ്പിക്കേണ്ടതുണ്ട്. മാനവിക വിഷയങ്ങളെ ഒഴിവാക്കി വിദ്യാഭ്യാസമേഖലയെ കോർപറേറ്റുവത്കരണത്തിനായി ഉപയോഗപ്പെടുത്തുന്നത് തടയണം. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണം. സംവരണമുള്ള വിദ്യാർത്ഥികൾക്ക് ഫീസിളവും മറ്റു ആനുകൂല്യങ്ങളും അത്തരം സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സച്ചാർ സമിതി ശുപാർശകൾ കൃത്യമായി നടപ്പിൽ വരുത്തേണ്ടതുണ്ട്. അലിഗഡ് യൂണിവേഴ്സിറ്റി മലപ്പുറം സെന്റർ ,മുർശിദാബാദ് തുടങ്ങിയ കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനാവശ്യമായ സർക്കാർ സഹായങ്ങൾ ഉറപ്പുവരുത്തനണം. രാജ്യത്തുടനീളം സർക്കാർ സ്കൂളുകൾ സ്മാർട് ക്ലാസ് റൂം ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങൾ. വിദ്യാഭ്യാസ അവകാശമെന്ന ഭരണഘടനയുടെ മൗലിക അവകാശത്തെ പൂർണാർത്ഥത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസ ആരോഗ്യം മേഖലയിൽ നിലവിലുള്ള ഒഴിവുകൾ എത്രയുംപ്പെട്ടന്ന് നികത്തേണ്ടതുണ്ട്.കാർഷിക മേഖലയിലും കാര്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഒരു സ്വയം പര്യാപ്തമായ രാജ്യമായി ഇന്ത്യ മാറേണ്ടതുണ്ട്. നിലവിൽ 15 ശതമാനം മാത്രമാണ് രാജ്യത്തിന്റെ ഉത്പാദന ക്ഷമത കൃത്യമായ പദ്ധതികളിലൂടെ ഘട്ടം ഘട്ടമായി അതുയർത്തേണ്ടതുണ്ട്. കർഷകാത്മഹത്യകൾ നിരന്തരമായി വർധിച്ചുവരുന്നതതിനുപിന്നിൽ ഭീമമായ കടങ്ങളാണ്. അവ എഴുതിത്തള്ളാനും കർഷകരെ സഹായിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. പലിശ രഹിത വായ്പകൾ, താങ്ങുവില എല്ലാ വിളകൾക്കും ഫാമുകൾക്കും ലഭ്യമാക്കൽ, സംഭരണ ശേഷി വർധിപ്പിക്കൽ, വിപണന ലളിതമാക്കൽ എന്നിവ കാർഷിക മേഖലയയെ ഉയർത്തികൊണ്ടുവരുന്നതിന് ആവശ്യമാണ്.
തൊഴിലില്ലായ്മയാണ് രാജ്യത്തെ മറ്റൊരു പ്രധാന വെല്ലുവിളി. 3.1 കോടി ജനങ്ങൾ രാജ്യത്ത് തൊഴിൽ രഹിതരാണ് പ്രിതിദിനം 550 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും തൊഴിലൊരുക്കിക്കൊടുക്കാൻ സർക്കാറിന് കഴിയണം. കോർപറേറ്റ് കമ്പനികൾക്ക് സഹായകരമായ തൊഴിൽ നിയമങ്ങൾ മാറ്റിപണിയാൻ സർക്കാർ തയ്യാറാകണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും മിനിമം വേതനം ഉറപ്പു വരുത്തണം . അതോടൊപ്പം പെൻഷൻ, ചികിത്സാ പദ്ധതികൾ തുടങ്ങിയവ അസംഘടിത മേഖലയിലും ഉറപ്പാക്കണം. തൊഴിൽ പൗരന്റെ മൗലീക അവകാശമാക്കി ഉയർത്താൻ തയ്യാറാകേണ്ടതുണ്ട്.
കാലാവസ്ഥാ വ്യതിയാനവും പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും വലിയ രൂപത്തിലുള്ള പാരിസ്ഥിതിക ഭീഷണിയിലാണ് എത്തിപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറിക്കുന്നതിനും ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വായു ജലം മണ്ണ് എന്നിവയിലുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനും കാര്യക്ഷമമായ നിയമങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ പഠനങ്ങൾക്ക് ശേഷ മാത്രമേ ഖനനം, മറ്റു വിഭവങ്ങളുടെ ശേഖരണം എന്നിവ നടത്താവൂ
വികസ്വര രാജ്യമാണ് ഇന്ത്യ. സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മുതലാളിത്ത - നവ ഉദാരവത്കരണ നയങ്ങൾ ഇല്ലാതാകുമ്പോഴാണ് സാമ്പത്തിക വികസനം പൂർണമാകുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ചുരുക്കം ചിലരിലേക്ക് കേന്ദ്രീകരിക്കുന്നത് തടഞ്ഞുകൊണ്ട് ധനികരിൽ നിന്ന് നിശ്ചിത തോത് ഓരോ വർഷവും ഈടാക്കി ദാരിദ്യരേഖക്കു താഴെയുള്ളവർക്ക് നൽകുന്ന പദ്ധതി നടപ്പാക്കണം. പലിശ രഹിത ബാങ്കുകൾ സ്ഥാപിക്കണം .കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്നത് നിർത്തലാക്കണം. പെട്രോളിയം ,ഡീസൽ വില നിർണയാധികാരം സർക്കാർ തിരിച്ചെടുക്കണം. ഒട്ടും ആലേചനകളില്ലാതെ നടപ്പാക്കിയ ജി എസ് ടി വീണ്ടും കാര്യക്ഷമമായി ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ഒപ്പം മദ്യം , എണ്ണ ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണം.
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപനം തിരുവനന്തപുരത്ത് എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ ഉദ്ഘാടനം ചെയ്തു. അനീസ് മുഹമ്മദ് ആലപ്പുഴ, മുഹമ്മദ് ശിബിൻ വള്ളക്കടവ്, മുഹമ്മദ് റാഫി തിരുവനന്തപുരം എന്നിവർ സംബന്ധിച്ചു.
പൊന്നാനിയിൽ നടനടന്ന സംഗമത്തിൽ എസ് എസ് എഫ് സംസ്ഥാന പ്രസിണ്ടന്റ് സി കെ റാഷിദ് ബുഖാരി, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ് എറണാകുളത്ത് നടന്ന സംഗമത്തിൽ കെ ബി ബഷീർ മുസ്ലിയാർ, എം കെ മുഹമദ് സ്വഫ് വാൻ എന്നിവരും പ്രസംഗിച്ചു.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം
- എൽ.ഡി.എഫ് ശിഥിലമാകുന്നതിന്റെ ആരംഭം; വി ഡി സതീശൻ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്