പതിനെട്ടാം വയസിൽ ബിസ്സിനസ്സ് ഡവലപ്മെന്റ് ഓഫീസറായി തുടക്കം; ഡിജിറ്റൽ മാർക്കറ്റിങിലൂടെ ബിസിനസിലേക്ക് ആദ്യ ചുവടുവയ്പ്പ്; ബിസിനസിൽ തിളങ്ങുന്ന പെൺകൊടി അഞ്ജലി റീമ ദേവിനെ അറിയാം
പല പെൺകുട്ടികളും പഠനം ഒക്കെ കഴിഞ്ഞ് ജോലി അന്വേഷിക്കുന്ന പ്രായമാണ് 22 വയസ്. ഇവർക്കിടയിൽ വേറിടുകയാണ് കോഴിക്കോട്ടുകാരി അഞ്ജലി റീമ ദേവ് എന്ന പെൺകുട്ടി. 18 വയസിൽ സ്വന്തം സ്ഥാപനം എന്ന സ്വപ്നം യാഥാർഥ്യമാക്കിയ അഞ്ജലി ഇപ്പോൾ ഇന്ത്യയിലും ഗൾഫ് നാടുകളിലും പ്രവർത്തനമുള്ള രാജ്യാന്തര ബിസിനസ് സ്ഥാപനത്തിന്റെ ഡയറക്റ്ററും മറ്റൊരു ഐറ്റി സ്ഥാപനത്തിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമാണ്. ചെറുപ്രായത്തിനുള്ളിൽ സ്വപ്നം കാണാൻ മാത്രം പറ്റുന്ന കാര്യങ്ങൾ യാഥാർഥ്യമാക്കിയ അഞ്ജലിയുടെ കഥ ആരെയും വിസ്മയിപ്പിക്കുന്നതാണ്.
കോഴിക്കോട് സ്വദേശിയാണെങ്കിലും മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ ആയിരുന്നു അഞ്ജലിയുടെ കുട്ടിക്കാലം. അഞ്ജലിയുടെ പിതാവ് ഡോക്ടർ ആയിരുന്നു. ഒപ്പം കരാട്ടെ മാസ്റ്ററും അതിനാൽ മൂന്നാം കഌസ്സു മുതൽ അഞ്ജലി കരാട്ടെ പരിശീലനം ആരംഭിച്ചു. ഏകദേശം പ്ലസ് ടു ക്ലാസ് വരെ പരിശീലനം തുടർന്നു. ചെറുപ്പം മുതലേ ഏർപ്പെടുന്ന മേഖലകളിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിന് അഞ്ജലി ശ്രമിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിയുടെ കീഴിലുള്ള സ്കൂളിൽ പഠിച്ചാൽ ചിട്ടയായ ഒരു ജീവിതക്രമം അഞ്ജലിക്ക് കൈമുതലായി. ഒന്നാം കഌസ് മുതൽ കഌസ്സിലെ ലീഡർ ആയിരുന്നു അഞ്ജലി ഒപ്പം തന്നെ സ്കൂൾ തലത്തിൽ, സ്പോർട്സ് മത്സരങ്ങളിൽ വിജയിയായിരുന്നു ഈ മിടുക്കി.
മാതാപിതാക്കളുടെ ആഗ്രഹം അനുസരിച്ചു, സയൻസ് ഗ്രൂപ്പ് എടുത്തു പഠിച്ചെങ്കിലും ഡോക്ടറുടെ മകൾ ഡോക്ടർ ആവണം എന്ന കാഴ്ച്ചപ്പാടിനോട് യോജിക്കുവാൻ അഞ്ജലി തയ്യാറായിരുന്നില്ല. ഡോക്ടർ എന്ന കരിയർ തെരഞ്ഞെടുക്കാതെ സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങി വീട്ടുകാരെയും കൂട്ടുകാരെയും അമ്പരപ്പിക്കുകയാണ് അഞ്ജലി ചെയ്തത്. ഒരു സംരംഭകയാകുവാനുള്ള അതിയായ ആഗ്രഹം മൂലം 18 വയസ്സ് ആയപ്പോഴേയ്ക്കും അഞ്ജലി ബിസിനെസ്സിലേയ്ക്ക് തിരിഞ്ഞു. ഒരു ബിസ്സിനെസ്സ് ഡെവലപ്മെന്റ് ഓഫീസർ ആയിട്ടായിരുന്നു തുടക്കം. പക്ഷെ തന്നിലെ 'സംരംഭക' ആ ജോലി അധികം നാൾ തുടരുവാൻ അഞ്ജലിയെ അനുവദിച്ചില്ല. അധികം താമസിക്കാതെ തന്നെ കോഴിക്കോട് ഹൈലൈറ് ബിസ്സിനെസ്സ് പാർക്കിൽ ഒരു ചെറിയ ഓഫീസിൽ സ്പേസ് വാടകയ്ക്ക് എടുത്തു അഞ്ജലി 'ഡിജിറ്റൽ മാർക്കറ്റിങ്ങ് എന്ന അതി വിശാലമായ മാർക്കറ്റിങ് മേഖലയിലേയ്ക്കുള്ള തുടക്കം കുറിച്ചു. രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ട് മാസം, ഒന്നര മുതൽ രണ്ടു ലക്ഷം രൂപവരെ പ്രതിഫലം നേടിയാണ് ജോലിക്കാരിയിൽ നിന്നും, മുതലാളിയിലേയ്ക്കുള്ള യാത്ര അഞ്ജലി ആരംഭിച്ചത്. ബിസ് യൂണികോൺ, ബന്ധുര എന്നീ സ്ഥാപനങ്ങൾ ഈ കൊച്ചു മിടുക്കിക്ക് ഇന്ന് സ്വന്തമായിട്ട് ഉണ്ട്.
'Net Working is the Net Worth' എന്ന് വിശ്വസിക്കുന്ന ഈ യുവ സംരംഭക, ആൺപെൺ വ്യത്യാസമില്ലാതെ, ജാതിയോ മതമോ നോക്കാതെ ബിസിനെസ്സിൽ ഒരു വ്യക്തി മാത്രമായിരിക്കുക എന്ന വളരെ പ്രാധാന്യമുള്ള ഒരു ആശയവും പങ്കുവയ്ക്കുന്നു. ബിസിനെസ്സിൽ വിജയം ആഗ്രഹിക്കുന്നവർക്ക് ഒരു റോൾ മോഡൽ ആണ് അഞ്ജലി. ബിസിനെസ്സിൽ വിജയവും പരാജയവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. ബിസിനെസ്സിൽ പരാജയങ്ങൾ ഉണ്ടാകാം അപ്പോഴല്ലാം വീണിടത്ത് തന്നെ കിടക്കാതെ എനിക്കും വിജയിക്കണം, എനിക്കും നേടണം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം, ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുവാൻ സാധിക്കുന്നവർക്കേ, ഈ രംഗത്തു പിടിച്ചു നിൽക്കുവാൻ കഴിയൂ. നമ്മുടെ എതിരാളികളെ കണ്ടു ഭയപ്പെടേണ്ട കാര്യമില്ല സ്വന്തം കഴിവുകളിൽ വിശ്വാസം അർപ്പിച്ചു കൊണ്ട്, സ്മാർട്ട് വർക്കിലൂടെ മുന്നോട്ടു പോകുന്നവർക്ക് വിജയം സുനിശ്ചിതമാണെന്നു അഞ്ജലി പറയുന്നു.
നമ്മുടെ നാട് വിദ്യ സമ്പന്നരാലും, സാങ്കേതിക വൈദഗ്ദ്യത്തിലും ഒരുപാടു മുന്നിലാണ് എങ്കിലും വ്യക്തിഗത രീതിയിൽ സാമ്പത്തിക പുരോഗതി എല്ലാ ആളുകൾക്കും ഉറപ്പു നൽകാൻ നമ്മുടെ രാജ്യത്തിനു സാധിക്കുന്നില്ല എത്ര പഠിച്ചവർക്കും ജോലി ലഭിക്കാത്ത ഒരു അവസ്ഥ. ഈ രീതിക്കു കുറച്ചെങ്കിലും അയവുവരുത്തണമെങ്കിൽ അഭ്യസ്ത വിദ്യരായവർ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും കൂട്ടുകാർക്ക് ജോലി ലഭ്യമാക്കുകയും ചെയ്യണം. ഈ ഒരു കാഴ്ചപ്പാടോടു കൂടിയാണ്, അഞ്ജലി തന്റെ സ്ഥാപനങ്ങൾ രൂപകൽപന ചെയ്തെടുത്തിട്ടുള്ളത്.
പുതിയതായി ബിസ്സിനെസ്സ് രംഗത്തേയ്ക്ക് വരുന്ന യുവ സംരംഭകർക്കും അവരുടെ സ്റ്റാർട്ട്അപ്പിനും വേണ്ട എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുവാൻ തയ്യാറാണ് അഞ്ജലി. ചെറിയൊരു മുതൽ മുടക്കിനു തയ്യാറായിട്ടുള്ള ഏതൊരു സംരംഭകനും കോ വർക്കിങ് സ്പേസ് എന്നത് സുവർണാവസരമാണ് തന്റെ സ്വന്തം കമ്പനിയിൽ അഞ്ജലി വാഗ്ദാനം ചെയ്യുന്നത്.
ഒരു ബിസ്സിനെസ്സ് സംരംഭകനും ആഗ്രഹിക്കുന്ന ഒന്നാണ് 'ബിസ്സിനെസ്സ് വർധിപ്പിക്കണം, സലെസ് കൂട്ടണം എന്നൊക്കെ അതുപോലെ തന്നെ ഏതൊരു ബിസിനെസ്സിന്റെയും, അടുത്ത ലെവലിലേയ്ക്ക് എത്തിക്കണമെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് മാർക്കറ്റിങ്, ഈ ഒരു ഉദ്യേശത്തോടുകൂടി ഗൊറില്ല മാർക്കറ്റിംഗിന്റെ അനന്തസാധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്പനി മാർക്കറ്റിങ് തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നത്. മാർക്കറ്റിംഗിലെ ഏറ്റവും നൂതനമായ ട്രെൻഡുകൾ മനസ്സിലാക്കി കൊണ്ട് കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം.
ഡിജിറ്റൽ മാർക്കറ്റിംഗിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ അഞ്ജലിക്ക് സാധ്യമായിട്ടുണ്ട് കസ്റ്റമേഴ്സിന്റെ ആവശ്യം അനുസരിച്ചു ബ്രാൻഡിങ് ആൻഡ് റീബ്രാൻഡിങ് വർക്കുകൾ വളരെ കൃത്യതയോടെ ചെയ്തു കൊടുക്കുന്നു. റീ സ്മാർട്ട് ഓറിയന്റർ ആയിട്ടുള്ള ജോലിക്കാരാണ് ഈ കമ്പനിയുടെ മുതൽക്കൂട്ട്. കൺസൾട്ടൻസി സർവീസിന് പുറമെ പല കമ്പനികളുടെയും ഓരോ ഔട്സോഴ്സിങ് വർക്കുകളും ഇവിടെ ചെയ്തു കൊടുക്കുന്നു കസ്റ്റമേഴ്സിന്റെ ബഡ്ജറ്റിനനുസരിച്ചു വർക്കുകൾ ചെയ്തു കൊടുക്കുന്നു. ഏതൊരാൾക്കും സധൈര്യം സമീപിക്കാവുന്ന ഒരു സ്ഥാപനമാണ് അഞ്ജലിയുടെ നേതൃത്വത്തിലുള്ളത്.
ഡിജിറ്റൽ മാർക്കറ്റിങ് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സും, എസ് ഇ ഒ യും ഒക്കെ ഇവരുടെ സേവനങ്ങളാണ്. ഒരു ബിസിനെസ്സിന്റെയും വെർചൽ ഐഡന്റിറ്റി ആണ് അവരുടെ വെബ്സൈറ്റ് ഈ ഒരു കാര്യം മുൻ നിർത്തിക്കൊണ്ടാണ് വെബ് ഡിസൈൻസ് വർക്കുകൾ ഏറ്റെടുത്തു ചെയ്തു കൊടുക്കുന്നത്.
വിഷൻ 2020
ഫാഷൻ, മേക്കപ്പ് ഉൾപ്പെടുത്തി കൊണ്ട് 'ബന്ധുര' എന്ന ബ്യൂട്ടി കൺസൾട്ടിങ്ങ് ആണ് അഞ്ജലിയുടെ അടുത്ത ഒരു മേഖല. പാരമ്പര്യം കാത്തു സൂക്ഷിക്കുക എന്ന നിലയിൽ മാർഷൽ ആർട്സും, പേഴ്സണാലിറ്റി പ്രോഗ്രാമുകളും ഉൾപ്പെടിത്തിക്കൊണ്ടു 'പരിണാമ സ്കൂൾ ഓഫ് മാർഷൽ ആർട്സ്' എന്ന സ്ഥാപനം ആരംഭിക്കുക എന്നത് അഞ്ജലിയുടെ പദ്ധതികളിൽ ഒന്നാണ്. 'ബിസ് യൂണികോൺ' എന്ന കമ്പനിയും 'ബന്ധുര'യും ' 'പരിണാമ സ്കൂൾ ഓഫ് മാർഷൽ ആർട്സും ഒരു കുടക്കീഴിലാക്കി കൊണ്ട് റീമ ദേവ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന ഒറ്റ കമ്പനി ആക്കി മാറ്റണം എന്നതാണ് അഞ്ജലിയുടെ വിഷൻ 2020.
'നാം എന്താണോ ചിന്തിക്കുന്നത് നാം അതായി തീരും' എന്ന് വിശ്വസിക്കുന്ന അഞ്ജലി തന്റെ കമ്പനിയുടെ സേവനങ്ങളിലൂടെ ഒത്തിരി ആളുകളുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം എത്തിക്കുന്നു. സ്മാർട്ട് ഡവർക് മാജികിലൂടെ ബിസ്സിനെസ്സ് രംഗത്തു തന്റേതായ വെന്നിക്കൊടി പറിച്ചുകൊണ്ടു യുവ സംരംഭകർക്ക് പ്രചോദനം നൽകി കൊണ്ടാണ് അഞ്ജലി ബിസ്സിനെസ്സിലൂടെയുള്ള തന്റെ പ്രയാണം തുടരുന്നത്.
Stories you may Like
- 'മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു', മാനനഷ്ടക്കേസുമായി നടി അഞ്ജലി
- സ്ലം ഡോഗ് മില്ല്യണയർ 15 വർഷം പിന്നിടുമ്പോൾ അതിൽ അഭിനയിച്ച താരങ്ങൾക്ക് ഇന്നുവന്ന മാറ്റങ്ങൾ
- 'ആയിരം വട്ടം ചിന്തിച്ചു, മകൾക്ക് ഒരു കൂട്ടുവേണമെന്നു തോന്നി':
- മാഫിയാ തലവന്റെ അതിബുദ്ധി പൊളിച്ച് എക്സൈസ്; ശാന്തിഭൂണിന്റെ സ്വന്ത് കണ്ടു കെട്ടിയ കഥ
- ബാംഗ്ലൂർ ഡെയ്സിലെ ക്ലൈമാക്സിൽ ദുൽഖർ സൽമാനല്ല; റിയൽ റേസർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്