ചുമതലയേറ്റത് കഴുത്തറ്റം കടത്തിൽ നിന്നപ്പോൾ; ശത്രുത പ്രഖ്യാപിച്ച് തൊഴുത്തിൽക്കുത്തികളായി നിന്നത് യൂണിയൻ നേതാക്കൾ; ജീവനക്കാരെ ഒപ്പം നിർത്തി പോരാട്ടം നയിച്ച് മറുപടി നൽകി; ആവശ്യമില്ലാത്ത സർവ്വീസുകൾ വെട്ടിച്ചുരുക്കിയും പണിയെടുക്കാത്തവരെ തെറിപ്പിച്ചും ആനവണ്ടിക്ക് നൽകിയത് ഉയർത്തെഴുന്നേൽപ്പ്; കരകയറ്റത്തിനൊപ്പം ആധുനികവത്കരണത്തിന്റെ പുത്തൻ മുഖവും നൽകി; എല്ലാം ശരിയാക്കി മുന്നേറവെ അപ്രതീക്ഷിത സ്ഥാനമാറ്റം; തച്ചങ്കരി ആനവണ്ടിയിലെ യാത്ര അവസാനിപ്പിക്കുന്നത് തല ഉയർത്തി തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2018 ഏപ്രിൽ മാസത്തിൽ കെഎസ്ആർടിസി സിഎംഡിയായി ചുമതലയേറ്റെടുക്കുമ്പോൾ കഴുത്തറ്റം മുങ്ങിയ അവസ്ഥയിലായിരുന്നു കെഎസ്ആർടിസി. കുത്തഴിഞ്ഞ സംവിധാനമായി ഈ പ്രസ്ഥാനം മുന്നോട്ട് പോകുമ്പോൾ ഏത് വിതേനയും ന്നാക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാർ ഒടുവിൽ കെഎസ്ആർടിസിയെ ശരിയാക്കാനായി തച്ചങ്കരിയെ ഏൽപ്പിക്കുകയായിരുന്നു.നന്നാക്കാൻ ശ്രമിച്ചു എന്ന് മാത്രമല്ല അത് നന്നായി തന്നെ ചെയ്തു എന്നതാണ് തച്ചങ്കരി ചെയ്ത കുറ്റം. ഒൻപത് മാസങ്ങൾക്ക് ഇപ്പുറം പടിയിറങ്ങുമ്പോൾ തലയുയർത്തി തന്നെയാണ് ആനവണ്ടിയിലെ യാത്ര തച്ചങ്കരി താൽക്കാലികമായിട്ടെങ്കിലും അവസാനിപ്പിക്കുന്നത്.
ജീവനക്കാർക്കും വലിയ രീതിയിലുള്ള സന്തുഷടിയാണ് തച്ചങ്കരിയുടെ പരിഷ്കരണങ്ങളിൽ. മലയാളിക്ക് ആനവണ്ടിയോടുള്ള സ്നേഹവും വാത്സല്യവും മനസ്സിലാക്കി തന്നെയാണ് തച്ചങ്കരി മുന്നോട്ട് പോയത്.യൂണിയനുകളുടെ സമ്മർദ്ദത്തെ അതിജീവിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. യൂണിയനുകൾ ഒറ്റക്കെട്ടായി തന്നെ തച്ചങ്കരിക്കെതിരെ നിലയുറപ്പിച്ചു. ഇതിലൊന്നും പതറാതെ മുന്നോട്ട് പോയ അദ്ദേഹം ഒടുവിൽ പടിയിറങ്ങുമ്പോൾ നഷ്ടം കെഎസ്ആർടിസിക്ക് മാത്രം ആണ്.
നഷ്ടമുണ്ടാക്കിയവരും പണിയെടുക്കാത്തവരും പുറത്ത്
കെഎസ്ആർടിസി നന്നാകണമെങ്കിൽ ജീവനക്കാർ ന്നാകണം. നിങ്ങൾ നന്നായാൽ ഈ ്രസ്ഥാനം നിങ്ങൾക്ക് വാരിക്കോരി തരും എന്ന നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്. ഇതിനെ ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഉടക്കിലായിരുന്നു. യൂണിയൻ പ്രവർത്തനം എന്ന് പറഞ്ഞ് പണിയെടുക്കാതെ കറങ്ങി നടന്നവർക്ക് എതിരെയാണ് അദ്ദേഹം ആദ്യം വടിയെടുത്തത്. ഇത് വലിയ രീതിയിലുള്ള ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ അവിടെ തുടങ്ങിയതാണ് പണിയെടുക്കാതെ നേതാവ് കളിച്ച് നടക്കുന്നവരും തച്ചങ്കരിയും തമ്മിലുള്ള പ്രശ്നം
ജോലിയെടുക്കാതെ വകുപ്പിന് നഷ്ടമുണ്ടാക്കുന്ന ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വർഷം 120 ഡ്യൂട്ടി ചെയ്യാതെ സ്ഥിരനിയമനം നേടിയവരെയാണ് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യം പിരിച്ചുവിട്ടത്. താൽക്കാലിക ജീവനക്കാരായി കയറുകയും കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്ഥിര നിയമനം ലഭിക്കുകയും ചെയ്തവർക്കെതിരെയാണ് നടപടി.ഡ്രൈവർ, കണ്ടക്ടർ തസ്തികകൾക്കു പുറമെ മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിലുണ്ട്. 10 വർഷത്തെ പ്രവൃത്തി പരിചയവും വർഷം 120 ഡ്യൂട്ടിയുമാണു സ്ഥിര നിയമനത്തിനു മാനദണ്ഡം വച്ചിരുന്നത്. എന്നാൽ നിയമനം ലഭിച്ച 3500 ഓളം പേരിൽ 141 പേർ 120 ഡ്യൂട്ടി ഇല്ലാത്തവരായിരുന്നു
യൂണിയനുകൾ എതിർത്തപ്പോഴും ജീവനക്കാർ തച്ചങ്കരിക്ക് ഒപ്പം
ഭൂരിഭാഗം വരുന്ന ജീവനക്കാരുടെ പിന്തുണ ഉറപ്പാക്കിയായിരുന്നു മുന്നോട്ട് പോയത്. കോർപറേഷനിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും തച്ചങ്കരി ഉത്തരവിടുകയുണ്ടായി. വിരമിക്കുന്ന ജീവനക്കാരുടെ സർവീസ് ബുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വൈകുന്നതിനാൽ ആനുകൂല്യങ്ങൾ വൈകുന്ന പശ്ചാത്തലത്തിൽ നിരവധി തവണ കോടതിയുടെ പ്രതികൂല പരാമർശങ്ങളുണ്ടായിട്ടുണ്ട്. കെഎസ്ആർടിസി വളർന്നാലെ തൊഴിലാളിക്ക് വളർച്ചയുള്ളു എന്ന നിലപാട് കൈക്കൊണ്ട് ജീവനക്കാരെ കൂടുതൽ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു.
കണ്ടക്ടറായും സ്റ്റേഷൻ മാസ്റ്ററായും തച്ചങ്കരി
സിഎംഡിയായി ഒരു മുറിയിൽ ഒതുങ്ങിയിരിക്കാതെ ജീവനക്കാരുടേയും കോർപ്പറേഷന്റെയും പ്രശ്നങ്ങൾ പഠിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇതിന് വേണ്ടി കണ്ടക്ടർ കുപ്പായത്തലും സ്റ്റേഷൻ മാസ്റ്റർ വേഷത്തിലും എത്തി ജീവനക്കാരുമായി ജനസമ്പർക്ക മാതൃകയിൽ പരിപാടികൾ സംഘടിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇത് എംഡി തങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും ഒപ്പം സഹകരിക്കുന്നുവെന്നും തൊളോടുതോൾ നിൽക്കുന്നുവെന്നും മനസ്സിലാക്കാൻ ജീവനക്കാർക്ക് കഴിഞ്#ു. ഇതും അദ്ദേഹത്തിന്റെ സ്വീകാര്യത വർധിപ്പിച്ചു.
ആധുനിക വൽക്കരണം
നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് പോയ്ക്കൊണ്ടിരുന്നതിനെ രക്ഷപ്പെടുത്തുന്നതിന് ഒപ്പം തന്നെ ആധുനിക വൽക്കരണം പോലെയുള്ള കാര്യങ്ങളിലും തച്ചങ്കരി ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി ചിൽ ബസുകളും, ഇലക്ട്രിക് ബസുകളും നിരത്തിലിറക്കി. സ്വന്തമായി ബസ് വാങ്ങി കടം ൂട്ടുന്നതിന് പകരം അദ്ദേഹം ചെയ്തത് വാടകയ്ക്ക് എടുത്ത് ഓടിക്കുക എന്ന നിലപാടണ്. ഒരു പൈസ പോലും നഷ്ടമ വരാത്ത രീതിയിൽ കാര്യങ്ങൾ പഠിച്ച് പുത്തൻ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു. കൂടുതൽ ജനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ വണ്ടി ഓടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു വശത്ത് മുന്നേറ്റവും മറുവശത്ത് ശുദ്ധികലശവും
ഒരു വശത്ത് പുത്തൻ പരിഷ്കരണങ്ങളിലൂടെ കൈസ്ആർടിസിയെ നന്നാക്കുന്നതിന് വിദേശ രാജ്യങ്ങളെ പോലും ലാഭകരമായി മുന്നോട്ട് കൊണ്ട് പോകുന്ന രീതികൾ പരീക്ഷിച്ചപ്പോഴും പ്രസ്ഥാനത്തോട് ആത്മാർതഥ ഇല്ലാത്തവരെ വെച്ച് പൊറുപ്പിക്കാൻ തയ്യാറായില്ല. പണിമുടക്ക് പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും വഴിയിലാാക്കുകയും ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നിയമ പോരാട്ടം നയിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു
നൂറ്റാണ്ടിലാദ്യമായി സ്വന്തം പോക്കറ്റിൽ നിന്ന് ശമ്പളം
കാൽ നൂറ്റാണ്ടിനിടെ ഇതാദ്യമായി കെഎസ്ആർടിസി സർക്കാരിന്റെ സാമ്പത്തികപിന്തുണയില്ലാതെ ജീവനക്കാർക്കു ശമ്പളം നൽകി സർക്കാരിൽ നിന്ന് 20 മുതൽ 50 കോടി വരെ സഹായം വാങ്ങിയാണ് എല്ലാ മാസവും കെഎസ്ആർടിസി ശമ്പളം നൽകിയിരുന്നത്. നിലയ്ക്കൽപമ്പ സർവീസ് വഴി 45.2 കോടി രൂപയാണ് കെഎസ്ആർടിസിക്കു ലഭിച്ചത്.ഇതിനു പുറമെ കോർപറേഷനിൽ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലൂടെ ചെലവു കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും ചെയ്തതും തുണയായെന്ന് എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു. ഡബിൾ ഡ്യൂട്ടി നിർത്തി സിംഗിൾ ഡ്യൂട്ടി ആക്കിയതോടെ പ്രതിദിനം 646 പേരുടെ ജോലി ലാഭിക്കാനായി. പ്രതിവർഷം 89 കോടി രൂപയുടെ ചെലവു കുറയ്ക്കാൻ കഴിയും.പരസ്യവരുമാനത്തിൽ നിന്നുള്ള തുക വർധിപ്പിക്കാനായതും ഐഒസിയുമായി ചർച്ച നടത്തി ഇന്ധനവില കുറയ്ക്കാൻ കഴിഞ്ഞതും സാമ്പത്തികബാധ്യത കുറയ്ക്കുകയും ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍