'അമ്മാമ മരിച്ച വീട്ടിലേക്ക് എന്റെ പെങ്ങളെത്തിയപ്പോൾ അമ്മ അവളോട് ചോദിച്ചത് പരീക്ഷ എങ്ങനുണ്ടായിരുന്നു മോളെ എന്നാണ്; അതാണ് 'മഹേഷി'ന്റെ മരണവിട്ടിൽ ഞാൻ പറിച്ചു നട്ടത്; അതിരമ്പുഴ പള്ളി പെരുനാളിലെ തല്ലാണ് ചിത്രത്തിൽ പുനരാവിഷ്കരിക്കാൻ ശ്രമിച്ചത്; സിനിമയെ റിയലിസ്റ്റിക്ക് ആക്കാൻ കഴിഞ്ഞത് നവാഗതനായ എന്റെ വിജയമായിരുന്നു; മഹേഷും, തൊണ്ടിമുതലും റിയലിസ്റ്റിക്കായപ്പോൾ ഇതിനപ്പുറത്തേക്ക് കടക്കില്ലേയെന്നായിരുന്നു വിമർശനം; അടുത്ത സിനിമ ഇതിൽ നിന്ന് മാറി ഫാന്റസിയായിരുക്കുമെന്ന് ദിലീഷ് പോത്തൻ
എം.എസ് ശംഭു
കോട്ടയം: മഹേഷിന്റെ പ്രതികാരത്തിനേക്കാൾ സംവിധായകനെന്ന നിലയിൽ സംതൃപ്തി തോന്നിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുമായിരുന്നെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ ഏറ്റുമാനൂർ കേന്ദ്രം സംഘടിപ്പിച്ച അന്തർദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ അഭിനയിക്കാൻ താൽപര്യം തോന്നിയത് പൈസയുടെ ആവശ്യം എന്താണെന്ന് മനസിലാക്കിയപ്പോൾ മാത്രം. ആദ്യമായി ലഭിച്ച 10000 രൂപയാണ് സിനിമയിൽ മറ്റുവേഷങ്ങൾ കൂടി തിരഞ്ഞെടുക്കാൻ തന്നെ ആദ്യ കാലത്ത് പ്രേരിപ്പിച്ചത്. മഹേഷിന്റെ പ്രതികാരം സംവിധാനം ചെയ്യുമ്പോൾ തുടക്കകാരനെന്ന നിലയിൽ അതിന്റെ വിജയം മാത്രമായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. സിനിമയിൽ നിരവധി ഓഫറുകൾ തേടി വന്നപ്പോൾ റിയലിസ്റ്റിക് സിനിമികൾക്കായി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മാധ്യമപ്രവർത്തകനായ മനീഷ് നാരായണനുമായി നടത്തിയ മുഖാമുഖത്തിന്റെ പൂർണരൂപം.
റിയലിസ്റ്റിക് സിനിമകൾ എന്നത് തലമുറയുടെ സാക്ഷ്യപ്പെടുത്തൽ
റിയലിസ്റ്റിക് സിനിമകൾ എന്നത് ഇന്നത്തെ തലമുറയുടെ പച്ചയായ ജീവിതത്തെ അവതരിപ്പിക്കേണ്ടവയാണ്. അതിനാൽ തന്നെയാണ് തന്റെ ആദ്യ രണ്ട് സിനിമകളിലും റിയലിസം സിനിമയിൽ അതേപടി ആവർത്തിക്കാനാണ് ശ്രമിച്ചത്. മഹേഷിന്റെ പ്രതികാരത്തിലെ തിരക്കഥാ രചനയിൽ പോലും ഞാനും ശ്യം പുഷ്കരനും പരസ്പരം ഡിസ്കസ് ചെയ്തിരുന്നു. സംവിധായകനെന്ന നിലയിൽ എന്റെ ഇടപെടൽ തിരക്കഥാ രചനയുടെ ആദ്യം മുതൽ തന്നെ നിലനിർത്താൻ ശ്രമിച്ചിരുന്നു. പരസ്പരം ആശയങ്ങൾ പങ്കുവച്ചാണ് ഞങ്ങൾ ആ സിനിമ പൂർത്തിയാക്കിയത് ജീവിത്തിൽ വലിയ എസ്പിരിമെന്റിന് വേദിയൊരുക്കിയകതും തന്റെ ആദ്യ സിനിമയായിരുന്നെന്നും ദിലീഷ് പറയുന്നു. പരമ്പരാഗതമായി മലയാള സിനിമയിൽ നിലനിർത്തുന്ന ആഖ്യാന രീതിയിൽ മാറ്റം കോണ്ടുവരണമെന്നത് ആഗ്രഹമായി തോന്നിയിരുന്നു എങ്കിലും എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയിൽ മാത്രമെ അത്രത്തോളം താൽപര്യത്തോടെ തിരഞ്ഞെടുക്കു എന്ന് അന്നും കരുതിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സിനിമാ ജീവിതത്തിൽ വെളിച്ചം പരത്തിയത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയാണ്. ആ സിനിമ ജനങ്ങൾ ഏറ്റെടുത്ത അത്ര സ്വീകാര്യത തന്റെ രണ്ടാമത്തെ സിനിമയായ തൊണ്ടിമുതലിൽ കിട്ടിയിരുന്നില്ല
മഹേഷിന്റെ പ്രതികാരത്തിലെ മരണവിട്ടിലെ രംഗം
മഹേഷിന്റെ പ്രതികാരത്തിലെ ഓരോ രംഗവും ചെയ്തത് എത്രത്തോളം റിയലിസ്റ്റിക് ആക്കാമോ അത്രത്തോളം സിനിമയെ നന്നാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു.ഒരു ഇരുപത് തലമുറ കഴിയുമ്പോൾ അന്ന് കേരളത്തിലെ ആളുകൾ ഇങ്ങനെയായിരുന്നു എന്ന് ഒരുപക്ഷേ എന്റെ സിനിമാ കാണുന്നവരിൽ ഒരാൾക്കെങ്കിലും തോന്നും. മലയാളിയുടെ യത്ഥാർത്ത ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന സിനിമയാകണം എന്നത് മാത്രമായിരുന്നു ലക്ഷ്യവും. സിനിമയെ റിയലിസം എന്നത് തോന്നിക്കാൻ അതിന്റെ സംഭാഷണങ്ങൾ പോലും ചിത്രീകരണ സമയത്താണ് ഉൾപ്പെടുത്തിയത്. ഒരു ഡബ്ബിങ് സ്റ്റുഡിയോയിൽ പിന്നീട് പറയുന്ന ഭാവ പകർച്ചകൾ ഒരു നടനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. അതിനാൽ തന്നെയായിരുന്നു തന്റെ രണ്ട് സിനിമകളിലും ലൈവ് ഡബ്ബിങ്ങിന്റെ സാധ്യതകളിലൂടെ സിനിമയിലെ യഥാർത്ഥ റിയലിസം കാണിക്കാൻ ശ്രമിച്ചതും. മരണ വീട്ടിലേക്ക് കടന്നുവരുന്ന നായികയെ കാണുന്ന മഹേഷെന്ന ഫോട്ടോഗ്രാഫറുടെ കൗതുകവും നായികയിൽ ഒരാളായ അനുശ്രി മരണവീട്ടിലേക്ക് കടന്നുവരുമ്പോൾ കരച്ചിലിനിടയിൽ യാത്ര എങ്ങനുണ്ടായിരുന്നു മോളെ എന്ന് ചോദിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം ചിത്രത്തിന് റിയലിസ്റ്റിക് സ്വഭാവം നൽകാൻ വളരെയധികം കഴിഞ്ഞിരുന്നു. സത്യത്തിൽ ഈ സന്ദർഭം സിനിമയിലേക്ക് വന്നത് എന്റെ ജീവിതത്തിലെ അനുഭവത്തിൽ നിന്നായിരുന്നു. എന്റെ അമ്മയുടെ അമ്മ മരിച്ചപ്പോൾ പെങ്ങൾ കോട്ടയത്ത് പഠിക്കുകയാണ്. അവൾക്ക് പരീക്ഷയുണ്ടായിരുന്ന ദിവസമാണ് അമ്മാമ മരിക്കുന്നതും. വീട്ടിലേക്ക് പെങ്ങളുമായി എത്തിയപ്പോൾ അതുവരെയില്ലാത്ത ഒച്ചവെപ്പും കരിച്ചിലും ആ വീട്ടിൽ ഞാൻ ശ്രദ്ദിച്ചു. വാവിട്ട് കരയുന്നത് എന്റെ പെങ്ങൾ തന്നെയായിരുന്നു. അമ്മയുടെ തോളിൽ മരണവീട്ടിൽ കിടന്ന് ആവൾ കരയുമ്പോഴും അമ്മ ചോദിച്ചത് പരീക്ഷ എങ്ങനെയുണ്ടായിരുന്നു മോളെ എന്നായിരുന്നു. ഇത് അത്രത്തോളം നർമം നിറച്ച് സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കമോൺട്രാ മഹേഷെ വന്നത്..
കമോട്രോ മഹേഷെ എന്ന ഒറ്റ ഡയലോഗ് സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഘടകമായിരുന്നു. ഇത് തിരക്കഥയിൽ ഉൾപ്പെടുത്തുന്നത് തന്നെ തിരക്കഥ അവസാനിക്കുന്ന സമയത്താണ്. ഇത് സിനിമയിൽ ആദ്യം ട്രെയിലറിൽ ഉൾപ്പെടുത്തുകയായിരുന്നു. സിനിമ വിജയിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഒരു നവാഗത സംവിധായകനെന്ന നിലയിൽ തനിക്ക് എല്ലാ സ്വാതന്ത്യവും നിർമ്മാതാവ് നൽകി. ആ ആത്മവിശ്വാസം ആ സിനിമയുടെ വിജയത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. സിനിമ റിലീസായി രണ്ട് വർഷങ്ങൾക്കിപ്പോഴും കമോൺട്രാ മഹേഷെ എന്ന ഡയലോഗ് മലയാളി പറുന്നുണ്ട്.പണ്ട് അതിരമ്പുഴ പള്ളിപ്പെരുനാളിന് പോയപ്പോൾ അവിടെ കണ്ട ലൈവ് തല്ലാണ് തന്നെ സ്വാധീനിച്ചത്. എന്റെ സിനിമയിൽ സംഘട്ടന രംഗം ചിത്രീകരിക്കുമ്പോൾ അതിരമ്പുഴ പള്ളി പെരുനാളിന് അന്ന് കണ്ട ടൈപ്പ് നാടൻ തല്ല് പുനർ സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്.
തൊണ്ടിമുതൽ സംവിധാനം ചെയ്യുമ്പോൾ ആദ്യ സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുടെ ആത്മവിശ്വാസം എന്നിലുണ്ടായിരുന്നു. അതിനാൽ തന്നെ എക്സ്പിരിമെന്റലായി ഞാൻ സംവിധായകന്റെ എല്ലാ സ്വാതന്ത്ര്യവും ഉപയോഗിച്ചാണ് ആ സിനിമ ചെയ്തത്. എനിക്ക് സംതൃപ്തി തോന്നിയ ചിത്രവും അതായിരുന്നു. കാലടി സർവകാലശാലയിലെ നാടകകളരിയാണ് എന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചത്. യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തിറങ്ങിയത് മറ്റൊരു ഞാനായിരുന്നെനന്നും ദിലീഷ് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍