ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ട സാഹചര്യം ഉണ്ടായാൽ, ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്; വിവാഹത്തകർച്ച ഡിപ്രഷനിൽ എത്തിച്ചപ്പോൾ താങ്ങായത് സിനിമ; എല്ലാം വിധി..ആരോടും ഒന്നിനോടും പരിഭവമില്ല; ശാന്തികൃഷ്ണ മറുനാടനോട് മനസ് തുറക്കുന്നു
ദേവിക
ശാന്തികൃഷ്ണ എന്ന പേര് കേട്ടാൽ ആദ്യം മനസിലേക്ക് എത്തുക, ആ ചുരുണ്ടതലമുടിയും, അൽപം കുറുമ്പ് തോന്നിക്കുന്ന ആ നോട്ടവുമാണ്. വർഷങ്ങൾക്ക് ശേഷംഇപ്പോഴും മലയാളത്തിന്റെ പ്രിയ നായികയ്ക്ക് ഒരു മാറ്റവും വന്നില്ല. പ്രായംനൽകിയ പക്വതയും അനുഭവങ്ങൾ നൽകിയ കരുത്തും ശാന്തി കൃഷ്ണയെ കൂടുതൽസുന്ദരിയും ആക്കുന്നു.
ചോ : വളരെ സ്പെഷ്യൽ ആയ പേരാണ് ശാന്തികൃഷ്ണ. പക്ഷേ ജീവിതത്തിൽഅശാന്തിയും?
ഉ : അത് ചിലർക്ക് അങ്ങനെയാണ്. പിന്നെ, പേരിന്റെ കാര്യം, എന്റെ അച്ഛനാണ് ഈപേരിട്ടത്. മൂന്ന് ആൺമക്കൾക്ക് ശേഷം ഉണ്ടായ പെൺകുട്ടിയാണ് ഞാൻ. അച്ഛൻഒരു പെൺകുട്ടി ഉണ്ടായാൽ ഇടാൻ കരുതി വെച്ചിരുന്ന പേര് കൂടിയാണ്. പിന്നെഅശാന്തിയുടെ കാര്യം, അത് ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രീതിയിലല്ലേ...ഇടയ്ക്ക് എപ്പൊഴോ ഞാനും ഈ പേര് ഒന്ന് മാറ്റിയാലോ എന്ന് ആലോചിച്ചിരുന്നു.അപ്പോഴാണ് അച്ഛൻ എന്നെങ്കിലും പെൺകുട്ടി ജനിച്ചാൽ ഇടാൻ വേണ്ടി കരുതിവെച്ചിരുന്ന പേരാണിതെന്ന് അമ്മ പറഞ്ഞ് അറിയുന്നത്. അന്ന് ഞാൻ തീരുമാനിച്ചു,എനിക്ക് മരണം വരെ ഈ പേര് തന്നെ മതിയെന്ന്...
ചോ : 'മാംഗല്യം തന്തുനാനേനാ' പുതിയ സിനിമയെക്കുറിച്ച്...
ഉ : എന്നെ സംബന്ധിച്ച് കുറേ സ്പെഷ്യാലിറ്റി ഉള്ള ഒരു ചിത്രമാണിത്. ആദ്യമായി ഒരുവനിതാ സംവിധായകയോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു. പിന്നെസ്ക്രിപ്റ്റ്വൈസും കുറേ പുതുമകൾ ഉണ്ട്. പ്രധാനമായും കൃസ്ത്യൻ കഥയാണ് ഈസിനിമയുടെ പ്രമേയം. പിന്നെ, ചാക്കോച്ചനുമൊത്തുള്ള രണ്ടാമത്തെ പടം. വളരെപ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ചിത്രം തന്നെയാണ് 'മാംഗല്യംതന്തുനാനേനാ'.
ചോ : സിനിമയിലേക്കുള്ള മൂന്നാം വരവിൽ കൈ നിറയെ ചിത്രങ്ങൾ. കുറച്ചുകൂടി നേരത്തെ വരാമായിരുന്നു എന്ന് തോന്നുന്നുണ്ടോ?
ഉ : ഒരിക്കലും ഇല്ല. കാരണം, ഒരിക്കലും ഞാൻ എന്റെ കരിയർ സിനിമ ആക്കണമെന്ന്ആ ഗ്രഹിച്ചിരുന്ന ഒരാളല്ല. എല്ലാവരാലും എത്തിപ്പെടുകയാ യിരുന്നു. അന്നും,ഇന്നും, എന്നും. അതുകൊണ്ട് തന്നെ, നിരാശ എന്നൊന്നില്ല. കഴിഞ്ഞ '22' വർഷംസിനിമയിൽ നിന്ന് മാറി നിന്നപ്പോഴും എനിക്ക് ലേശം പോലും നിരാശതോന്നിയിരുന്നില്ല. ആ സമയത്ത് ഞാൻ കുടുംബം, ഭാര്യ, അമ്മ എന്നീ ലേബലുകൾആസ്വദിക്കുകയായിരുന്നു. സിനിമ ഒരിക്കലും, ഒരു പ്രായത്തിലും എന്നെഭ്രമിപ്പിച്ചിരുന്നില്ല എന്നു പറയുന്നതാണ് കൂടുതൽ ശെരി. സിനിമ എനിക്കെന്നുംതാങ്ങായി നിന്ന ഒന്നായിരുന്നു.
ചോ : സിനിമയിൽ നിന്ന് മാറി നിന്ന ആ 22 വർഷങ്ങൾ ഒന്ന് ഓർത്തെടുക്കാമോ?
ഉ : ഓർത്തെടുക്കാൻ, ഓർമ്മയിൽ നിന്ന് പോയിട്ടില്ല, ആ കാലമൊന്നും. ഒരു
സാധാരണ വീട്ടമ്മ എങ്ങനെയാണോ, അങ്ങനെ തന്നെ ആയിരുന്നു ഞാനും. ഭർത്താവുംകുട്ടികളുമൊത്ത് അമേരിക്കയിലായിരുന്നു താമസം. കുട്ടികളെ സ്കൂളിൽ വിടുക,അവർക്ക് ഭക്ഷണം ഉണ്ടാക്കുക, അവർക്ക് വേണ്ടി ഷോപ്പിങ് ചെയ്യുക, അങ്ങനെഅങ്ങനെ...
ചോ : പക്ഷേ, ആ ദാമ്പത്യ ജീവിതത്തിൽ വീണ്ടും താളപ്പിഴകൾ?
ഉ : അത് അങ്ങനെയാണ്. രണ്ട് വ്യക്തികൾ, അവരുടെ കാഴ്ചപ്പാടുകൾ തന്നെ വിഭിന്നം.ചിലർ ഒത്തൊരുമയോടെ പോകും. ചിലർക്ക് അതിന് സാധിക്കില്ല. പക്ഷേ, ഒന്നുണ്ട്.നാം ആരുടെ കൂടെ ജീവിച്ചാലും, ആത്മാഭിമാനം പണയപ്പെടുത്തി ജീവിക്കേണ്ടസാഹചര്യം ഉണ്ടായാൽ, അപ്പോൾ ആ ബന്ധം പിരിയുന്നത് തന്നെയാണ് നല്ലത്. ഇത്എന്റെ രണ്ടാം വിവാഹം കൊണ്ട് ഞാൻ മനസിലാക്കിയ കാര്യമാണ്.
ചോ : ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും നേട്ടവും?
ഉ : നേട്ടം... എന്റെ മക്കൾ, എന്റെ ഫാമിലി... എന്നും എന്റെ മക്കൾ എന്നോടൊപ്പംഉണ്ടായിരുന്നു. അതുപോലെ എന്റെ ഫാമിലിയും. അമേരിക്കയിൽ നിന്ന്ബാംഗ്ലൂരേക്ക് ഷിഫ്റ്റ് ചെയ്ത ശേഷം ജീവിതത്തോട് തന്നെ വിരക്തി തോന്നിയസമയങ്ങളായിരുന്നു. അപ്പോൾ എന്റെ മക്കളാണ്, അമ്മ ഒരിക്കലും ഇങ്ങനെ ഇരുന്ന്സമയം പാഴാക്കരുത്, വീണ്ടും സിനിമയിൽ സജീവമാകണം എന്ന് പറഞ്ഞ് എനിക്ക്പ്രോത്സാഹനം തന്നത്. പിന്നെ എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാം...
ചോ : ഇതേ സപ്പോർട്ടീവായ ഫാമിലിയെ പത്തൊൻപതാമത്തെ വയസിൽ തന്റെ ദുശ്ശാഠ്യം കൊണ്ട് വേദനിപ്പിക്കേണ്ടി വന്നതിൽ ഇപ്പോൾദുഃഖിക്കുന്നുണ്ടല്ലോ...
ഉ : തീർച്ചയായും. അത് അന്നത്തെ പ്രായം. 19 വയസല്ലേ ഉണ്ടായിരുന്നുള്ളൂ.തിരിച്ചറിവ് എനിക്ക് നന്നേ കുറവായിരുന്നു. ഞാൻ ഒരു ഫാന്റസിയിൽ ആയിരുന്നുജീവിച്ചിരുന്നത് എപ്പോഴും. ശ്രീനാഥുമായുള്ള എന്റെ വിവാഹവും അത്തരത്തിൽഒന്നായിരുന്നു.
ചോ : 12 വർഷത്തെ ദാമ്പത്യ ജീവിതം ശ്രീനാഥുമായി. പെട്ടെന്ന് എന്റെകാഴ്ചപ്പാടിന് അനുസരിച്ചുള്ള ഭാര്യയല്ല നീ എന്ന ശ്രീനാഥിന്റെ വാക്കുകൾ...എത്രത്തോളം മുറിവേൽപിച്ചു ആ വാക്കുകൾ?
ഉ : തീർച്ചയായും മുറിവേൽപ്പിച്ചു, ടീനേജ് കാലഘട്ടത്തിൽ സ്വപനലോകത്ത്
മാത്രം സഞ്ചരിക്കുന്ന ഒരു സമയത്ത്. അന്നുവരെ ഞാൻ വളർന്ന സാഹചര്യങ്ങളിൽനിന്നൊക്കെ വിഭിന്നമായിരുന്നു വിവാഹശേഷം ഞാൻ ജീവിച്ച സ്ഥലവും വീടുംഎല്ലാം തന്നെ. പക്ഷേ, അതൊന്നും എനിക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നിട്ടില്ല.എല്ലാം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. വിവാഹ ജീവിതം എന്നത്,എനിക്കെന്തോ നിധി കിട്ടിയതുപോലെയാണ് ഞാൻ കണ്ടിരുന്നത്. വിവാഹത്തകർച്ചഎന്നെ ഡിപ്രഷനിൽ വരെ എത്തിച്ചു. അപ്പോഴും എനിക്ക് രക്ഷക്കെത്തിയത സിനിമ ആയിരുന്നു. 'നയം വ്യക്തമാക്കുന്നു' എന്ന മമ്മൂട്ടിച്ചിത്രത്തിലൂടെസിനിമയിലേക്കുള്ള എന്റെ രണ്ടാം വരവ്. പിന്നെ എല്ലാം ഓരോരുത്തരുടെയുംവിധിയല്ലേ. എനിക്ക് ആരോടും ഒന്നിനോടും പരിഭവമില്ല.
ചോ : ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ച ആൾ?
ഉ : എന്റെ അമ്മ. എന്നും എന്റെ സുഹൃത്തും ഉപദേശകയും എല്ലാം എന്റെ അമ്മതന്നെ
ചോ : സിനിമയിലെ സൗഹൃദങ്ങൾ?
ഉ :അങ്ങനെ ഒരു സമയത്തും എനിക്ക് സിനിമയിൽ നിന്ന് സൗഹൃദങ്ങൾ
കൂടുതലൊന്നും ഉണ്ടായിട്ടില്ല. പണ്ട് ജലജയുമായി സൗഹൃദം സൂക്ഷിച്ചിരുന്നു.പിന്നീട് കൂട് വിട്ട് കൂട് മാറിയുള്ള ഓട്ടത്തിനിടയിൽ അവരൊക്കെ എങ്ങോ പോയി.ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പഴയ സൗഹൃദങ്ങൾ പുതുക്കുന്നുണ്ട്.
ചോ : നൃത്തം?
ഉ : നൃത്തം എപ്പോഴും എന്റെ കൂടെയുണ്ട്. കുറച്ചുകൂടി നൃത്തത്തിൽ ശ്രദ്ധകേന്ദ്രീകരിക്കണം. ചിലയിടങ്ങളിൽ നൃത്ത പരിപാടികൾ ചെയ്യാറുണ്ട്. മാരാരിക്കുളംമഹാദേവ ക്ഷേത്രത്തിൽ ഈയിടെ നൃത്തം അവതരിപ്പിച്ചിരുന്നു.
ചോ : ഇപ്പോഴും സുന്ദരി തന്നെ... എന്താണ് സൗന്ദര്യ രഹസ്യം?
ഉ : സൗന്ദര്യത്തിനുവേണ്ടി ഒന്നും ചെയ്യാറില്ല. സന്തോഷവതിയായിരിക്കാൻശ്രമിക്കും. മനസ്സിന് എനർജി നൽകുന്ന കാര്യങ്ങൾ ചെയ്യുക, ഭൂതകാലത്തെപ്പറ്റിചിന്തിച്ച് ആകുലപ്പെടാതിരിക്കുക, ആത്മവിശ്വാസത്തോടെ ജീവിക്കുക, അത്രതന്നെ.മലയാളികളുടെ എക്കാലത്തെയും പ്രിയ നായിക ശാന്തികൃഷ്ണനിശ്ചയദാർഢ്യത്തോടെ പറയുന്നു.
നമ്മൾക്ക് ഓരോരുത്തർക്കും പ്രാവർത്തികമാക്കാവുന്ന ഒന്നാണ്ശാന്തികൃഷ്ണ ഒടുവിൽ പറഞ്ഞ് നിർത്തിയത്...
Stories you may Like
- ശരിക്കും ഒരു പുലിവാൽ കല്യാണം! അഖില ഹാദിയ വീണ്ടും വാർത്തകളിൽ
- ഡ്രീം ഗേൾ ഹേമമാലിനിയുടെ അസാധാരണ ജീവിതം
- അന്ന് മമ്മൂക്കയുടേയും ജോഷി സാറിന്റേയും കൂടെ കൗരവരിൽ, ഇന്ന് അവരുടെ മക്കളുടെ ചിത്രത്തിൽ
- അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
- മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്