യുഎഇയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്; തർക്കിക്കാനും തമ്മിൽ തല്ലാനുമുള്ള സമയമായി ഇതിനെ കാണരുത്; ഒത്തൊരുമ വേണമെന്നത് പ്രതിപക്ഷത്തിനെക്കുറിച്ചോ എന്ന ചോദ്യത്തിന് മറുപടി ചെറു ചിരി മാത്രം; മുന്നിലുള്ളത് ദുരന്തബാധിതരുടെ പ്രശ്നങ്ങൾ; വീട് നഷ്ടപ്പെട്ടവർക്ക് പലിശരഹിത വായ്പ; ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ ദുരിതബാധിതർക്ക് സ്പെഷ്യൽ കിറ്റ്; ജനങ്ങളുടെ പ്രശ്നങ്ങളാണ് വലുതെന്ന് രാഷ്ട്രീയ പാർട്ടികൾ മറക്കരുതെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്ന തൃപ്തികരമായ രീതിയിലെന്ന് മുഖ്മന്ത്രി പിണറായി വിജയൻ. നാം ഇപ്പോൾ മുൻഗണന നൽകേണ്ടത് ദുരിതനുഭവിക്കുന്ന പ്രശ്നങ്ങൾക്കാണെന്നും വെറുതെ രാഷ്ട്രീയം പറഞ്ഞ് ഒത്തൊരുമ ഇല്ലാതാക്കേണ്ട സമയമല്ലെന്നും അദ്ദേഹ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം തലസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു. വീട് നഷ്ടപ്പെട്ട കുടുംബനാഥയ്ക്ക് പലിശരഹി വായ്പ്പയായി ഒരു ലക്ഷം രൂപ ബാങ്കുകളുമായി സഹകരിച്ച നൽകുമെന്നും ഇതിന്റെ പലിശ സർക്കാർ അടയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒത്തൊരുമ വേണമെന്നത് എല്ലാവർക്കുമുള്ള മറുപടിയാണ് പൊതുവിൽ പറയുന്നതാണ്. യുഎഇയിൽ നിന്നുള്ള സഹായം വ്യക്തതവരേണ്ടതുണ്ട്. ക്യാമ്പുകളിലെ മോഷണങ്ങൾ ഗൗരവകരമായി കാണുന്നുണ്ട്. പ്രതിപക്ഷത്തിന്റെ വിമർശനം കടുപ്പിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ ചെറുചിരിയിലൊതുക്കിയായിരുന്നു മറുപടി.
ക്യാമ്പുകൾ പലതും പ്രവർത്തിക്കുന്നത് സ്കൂളുകളിലും കോളേജുകളിലുമാണ്. ഓണ അവധി കഴിയുമ്പോൾ ക്ലാസുകൾ ആരംഭിക്കേണ്ടതുണ്ട്. അപ്പോൾ വീടില്ലാത്തവര്‍ ക്യാമ്പുകളിൽ കഴിയുന്നതിനായി കല്യാണ മണ്ഡപങ്ഹളും ഹാളുകളും പരിഗണിക്കും. കളക്ടർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിരമായി പ്രകൃതിദുരന്തമുണ്ടാകുന്ന പ്രശ്നമുണ്ട്. കടൽ തീരം, നദീ തീരം ഉരുൾപ്പൊട്ടൽ മേഖലകൾ തുടങ്ങിയവയാണ് ഇത്. അപ്പോൾ അവിടെ നിന്ന് മാറ്റി പാർപ്പിക്കേണ്ടത്. പക്ഷേ ജനിച്ച് വളർന്ന സ്ഥലത്ത് നിന്നും ഒരുപാട് മാറി വീട് വയ്ക്കാനും ബുദ്ധിമുട്ടാണ്. ഇതെല്ലാം പരിഗണിച്ചായിരിക്കും നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു
3314 ക്യാമ്പുകളായിരുന്നത് 2774 ആയി ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ 327280 കുടുംബങ്ങൾ ആയിരുന്നത് ഇന്ന് 278781 ആയി മാറിയിട്ടുണ്ട്. മൊത്തം 1040688 ആയി ഇന്നലത്തെ 12 ലക്ഷത്തിൽ നിന്നും മൊത്തം ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി വിതരണമാണ് മറ്റൊരു പ്രശ്നം. ഇത് പുനഃസ്ഥാപിക്കുന്നതിനും നടപടി. പ്രവർത്തനം നിലച്ച സബ്സ്റ്റേഷനുകളും ട്രാൻസ്ഫോർമറുകളിൽ ഭൂരിഭാഗവും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു.സർവ്വീസ് കണക്ഷനുകൾ പരിശോധിച്ചാലും നല്ല പുരോഗതിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്യാമ്പുകളുടെ നടത്തിപ്പ് നല്ല ആസൂത്രണത്തോടെ. നല്ല നിലയ്ക്ക് പ്രവർത്തിക്കുന്നതിന് എല്ലാവരും സഹായിക്കുന്നുണ്ട്. ആരും പുറത്ത് നിന്ന് ഇടപെടരുതെന്നതിലും യോജിപ്പുണ്ട്. ഇന്ന് ചില സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ചിരുന്നു. ചെങ്ങന്നൂർ, കോഴഞ്ചേരി, ആലപ്പുഴ, പറവൂർ, ചാലക്കുടി എന്നിവിടങ്ങളിലാണ് പോയത്. ക്യാമ്പുകളിലുള്ളവർ പൊതുവെ തൃപതരാണ്. പക്ഷേ അവിടേക്ക് എത്തിപ്പെട്ടത് വലിയ ദുഃഖമാണ്. അതിന്റെ പ്രയാസം എല്ലാവർക്കും ഉണ്ട്.
ഭക്ഷണത്തെപ്പറ്റി പലരും നല്ല അഭിപ്രായം എടുത്ത് പറഞ്ഞു പലരും. ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്ഥിതിയാണ്. തിരിച്ച് ചെല്ലുമ്പോൾ വീടുകളില്ലെന്നത് പലരേയും അലട്ടുന്നു. അത് തുറന്ന പറയുന്നു. രക്ഷാപ്രവർത്തനം നടത്തിയവരോടുള്ള നന്ദി തീർത്താൽ തീരാത്തതതെന്നും പലരും പറഞ്#ു. വെള്ളപ്പൊക്കത്തിൽ രേഖകൾ നഷ്ടപ്പെട്ടവരുടെ വിഷമങ്ങളും ഉയർന്ന് വരുന്നുണ്ട്. ക്യാമ്പുകളിൽ ഉള്ള ചില പ്രശ്നങ്ങൾ പറയുന്നുണ്ട്. അതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആശങ്ക ക്യാമ്പുകൾ വിട്ട് വീട്ടിലേക്ക് ചെല്ലുമ്പോൾ ഉള്ള അവസ്ഥയെക്കുറിച്ചാണ്. ആ ആശങ്ക ചെറുതല്ല അത് വലിയ ഒരു പ്രശ്നമാണ്. വീടില്ലാതാകുന്ന അവസ്ഥയിൽ ഭയപ്പാട് വേണ്ട. വേണ്ടുന്ന നടപടികൾ സർക്കാർ സ്വീകരിക്കും. വീട് കേട്പാടുപറ്റിയത് വൃത്തിയാക്കുന്നുണ്ട്. ഇതിൽ സന്നദ്ധ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണ്. വീടുകളിലേക്ക് മടങ്ങി ചെല്ലുമ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്.
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും മടങ്ങുന്നവർക്ക് ഭക്ഷ്യസാധനങ്ങളടക്കമുള്ള കിറ്റ് നൽകുമെന്ന് സർക്കാർ. 22 സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകുക. സപ്ലൈകോയ്ക്കും ഹോർട്ടികോർപ്പിനുമാണ് സാധനങ്ങൾ പായ്ക്ക് ചെയ്ത് ക്യാമ്പുകളിലെത്തിക്കേണ്ടതിന്റെ ചുമതല. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പുറത്തിറക്കി.
ക്യാമ്പുകളിൽനിന്ന് ആളുകൾ മടങ്ങിത്തുടങ്ങുന്ന സമയം മുതൽ ഈ ആനുകൂല്യം ലഭിക്കുമെന്നും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ മേൽനോട്ടമെന്നും റവന്യൂമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കിറ്റിലുള്ള ഭക്ഷ്യവസ്തുക്കൾ ഇപ്രകാരമാണ് അരി അഞ്ച് കിലോ പയർ 500 ഗ്രാം പരിപ്പ് 500 ഗ്രാം വെളിച്ചെണ്ണ 500 ഗ്രാം സാമ്പാർ പൊടി 200 ഗ്രാം ചില്ലി പൗഡർ 200 ഗ്രാം മല്ലിപ്പൊടി 100 ഗ്രാം മഞ്ഞപ്പൊടി 50 ഗ്രാം പഞ്ചസാര 500 ഗ്രാം വലിയ ഉള്ളി 1 കിലോ ചെറിയ ഉള്ളി 500 ഗ്രാം ഉരുളക്കിഴങ്ങ് 1 കിലോ ബീൻസ് 500 ഗ്രാം ബക്കറ്റ് മീഡിയം സൈസ് ബാത്തിങ് കപ്പ് 1 സോപ്പ് 1 ടൂത്ത് പേസ്റ്റ് 1 ടൂത്ത് ബ്രഷ് 4 ചീപ്പ് 1 കൈലിമുണ്ട് 1 നൈറ്റി 1 കുട്ടികൾക്കുള്ള വസ്ത്രം 2 ജോഡി
ഇത്കൊണ്ട് മാത്രം പ്രശ്നം തീരില്ല. വിശദമായ പദ്ധതി തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻഗണന നൽകുക മടങ്ങിയെത്തുന്നവർക്ക് താമസസൗകര്യമൊരുക്കുക എന്നതിലാണ്. ഓരോ ദിവസവും നിരവധി വീടുകളാണ് വൃത്തിയാക്കുന്നത്. അതിന് വേണ്ട് സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
റിപ്പയർ ചെയ്യാൻ പറ്റാത്ത പല സാധനങ്ങളും ഉണ്ട്. അത് പരിഹരിക്കുന്നതിനും കർമ്മ പദ്ധതി. കേരളത്തിലുള്ള എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. ബാങ്കുകളുമായി സഹകരിച്ച് വീട് നിർമ്മാണത്തിന് തുക നൽകുന്നതിന് പദ്ധതി. ഒരു ലക്ഷം രൂപ വരെ വായ്പ. കുടുംബനാഥയ്ക്ക് ഈ തുക വായ്പ്പയായി പലിശ രഹിതമായി നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ വരുമ്പോൾ പഴയപോലെയുള്ള ജീവിത സൗകര്യം ഒരുക്കാൻ കഴിയും. വീടുകൾ നഷ്ടപ്പെട്ടതാണ് പ്രധാന പ്രശ്നം
വെല്ലുവിളിയായി നിൽക്കുന്നത് പക്ഷി മൃഗാതികളുടെ സംസ്കാരമാണ്. വീടുകളുടെ സുരക്ഷാ പരിശോധന തദ്ദേശ സ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലെ ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സന്നദ്ധ സംഘടനകളുടേയും സഹായം തുടരുന്നത് സന്തോഷം വർധിപ്പിക്കുന്നു. സഹായം നൽകാൻ കഴിയുന്നത് പോലെ എല്ലാവരും ചെയ്യുന്നുണ്ട്. ക്യാമ്പുകളിൽ ചില ഉൽപ്പന്നങ്ങളും സഹായങ്ങളും പ്രവഹിക്കുകയാണ്. സഹോദരസ്നേഹത്തിന്റെ ഭാഗമായി വൻ സഹായത്തിന്റെ പ്രവാഹം കരുത്ത് പകരുന്നു. ജുഡീഷ്യറിയിൽ നിന്നും ലഭിക്കുന്ന സഹായം, ജഡ്ജിമാരും വക്കീലന്മാരും ചേർന്ന സഹായിക്കുന്നു. പഞ്ചാബ് ഹൈക്കോടതിയിൽ നിന്നും പോലും സഹായം ലഭിക്കുന്നു.
ഏറ്റവും പ്രധാനം യോജിപ്പാണ്. ദുരിതാശ്വാസ പ്രവർത്തനത്തെ ബാധിക്കു്നന തർക്കങ്ങളിലേക്ക് ഇപ്പോൾ പോകരുത്. ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണ്. ജനങ്ങൾ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലൊരു ഏകോപനമാണ് സർക്കാരും പ്രതീക്ഷിക്കുന്നത്. ജനങ്ങളാണ് കരുത്ത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. അത് ദുർബലപ്പെടുത്താൻ അനുവദിക്കരുത്. ഒറ്റക്കെട്ടോടെ മുന്നോട്ട് പോകാം.
Stories you may Like
- മോദിക്കും പിണറായിക്കും ഒരേ സ്വരം; രണ്ടു പേരുടെയും ലക്ഷ്യം രാഹുൽ ഗാന്ധി: വി ഡി സതീശൻ
- ഒറ്റക്കാര്യവും ഇനിയില്ല. പത്തു മണി വരെയാണ് നമ്മൾ വാർത്താ സമ്മേളനം നടത്തുക
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
- പത്തനംതിട്ടയിലെ വാർത്താ സമ്മേളനം അപ്രത്യക്ഷമാകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍