മഹാപ്രളയത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ആവർത്തിച്ച് ചെന്നിത്തല; പ്രളയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമെന്നും പ്രതിപക്ഷ നേതാവ്; പാതിരാത്രിയിൽ ജനങ്ങൾ ഉടുതുണിക്ക് മറുതുണിയില്ലാതെ ഓടേണ്ടി വന്നത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതിനാൽ; മുന്നറിയിപ്പ് വാഹനം വെള്ളത്തിൽ മുങ്ങിയത് സമയത്തിന് കാര്യങ്ങൾ ചെയ്തില്ലെന്നതിന് തെളിവ്; തന്നെ കുറ്റം പറയുന്നത് സർക്കാരിന്റെ വീഴ്ച മറച്ച് പിടിക്കാൻ; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ മറുപടി ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ തന്നെയാണ് പ്രളയത്തിന് ഉത്തരവാദികൾ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ ചൂണ്ടിക്കാണിക്കുകയെന്നത് പ്രതിപക്ഷ ധർമ്മമാണ്. വിമർശിക്കാൻ വേണ്ടിയല്ല താൻ വിമർശിച്ചതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ അവലംബിച്ചത് മുഖ്യമന്ത്രി സ്വന്തം വീഴ്ച്ചകളെ മറച്ച് വയ്ക്കാനാണ് എന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയിൽ കെട്ടി വയ്ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉയർത്തുന്ന വാദങ്ങൾ വാസ്തവവിരുദ്ധമാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി
അർധരാത്രിയിൽ തലയ്ക്ക് മീതെ വെള്ളം വരുമെന്ന് പറഞ്ഞത് റാന്നി എംഎൽഎ രാജു എബ്രഹാമാണ്.1924ൽ ആണ് കൂടുതൽ മഴ ലഭിച്ചത് എന്ന് ഞാൻ പറഞ്ഞത് തെറ്റ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതയറിയാതെയാണെന്നും ശരിയായ കണക്കുകൾ പരിശോധിച്ച ശേഷമാണ് പോസ്റ്റ് ചെയ്തതെന്നും ചെന്നിത്തല പറയുന്നു.
കൃത്യമായ മുന്നറിയിപ്പ് നൽകിയെന്ന് മുഖ്യമന്ത്രി പറയുന്നു. ഡാമുകളുടെ അവസ്ഥയും അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തത് ചെറുതോണിയിൽ അല്ലാതെ ഒരിടത്തും നടന്നിട്ടില്ല. വെള്ളം പൊങ്ങിയപ്പോൾ മാത്രമാണ് അനൗൺസ്മെന്റ് വാഹനങ്ങൾ പുറപ്പെട്ടത്. ഇത് പോലും വെള്ളത്തിൽ മുങ്ങിയപ്പോൾ പിന്നെ എങ്ങനെയാണ് അറിയിപ്പ് നൽകിയത് എന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ മാറ്റിപാർപ്പിച്ച ശേഷമെ ഡാമുകൾ തുറക്കാവു എന്നിരിക്കെ ഇത് എവിടെയെങ്കിലും പാലിക്കപ്പെട്ടോയെന്നും മുഖ്യമന്ത്രി പറയട്ടെ. പാതിരാത്രിയിൽ ഉടുതുണിക്ക് മറുതുണിപോലുമില്ലാതെയാണ് ജനങ്ങൾ ഓടിയതെന്നും ചെന്നിത്തല പറയുന്നു.
സ്വന്തം വീഴ്ച മറച്ച് വെയ്ക്കാനാണ് മുഖ്യമന്ത്രി സ്വന്തം ഫേസ്ബുക്ക പോസ്റ്റ് ആയുധമാക്കുന്നു. റാന്നിയിൽ മുന്നറിയിപ്പ് നൽകിയത് രാത്രി ഒരു മണിക്കാണ്. ചെറുതോണിയിൽ അല്ലാതെ ഒരിടത്തും മുന്നറിയിപ്പ് നൽകുകയൊ മാറ്റി പാർപ്പിക്കുകയോ ചെയ്തിരുന്നില്ല. മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ ഇവിടെ ഈ രക്ഷാപ്രവർത്തനം വേണ്ടിവരുമാിരുന്നില്ലെന്നും സൈന്യത്തേയും മത്സ്യത്തൊഴിലാളികളേയും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു.ഡാമുകൾ തുറക്കാതിരുന്നത് മഴ കുറഞ്ഞതുകൊണ്ടാണ് എന്ന വാദവും തെറ്റാണ് എന്നും മുഖ്യമന്ത്രി പറഞ്ഞതും തെറ്റാണ്. കേരളത്തിൽ ക്രമാധീതമായി മഴ വർധിച്ച് വന്നിട്ടും അത് അറിഞ്ഞില്ലെങ്കിൽ കാര്യങ്ങൾ വിശദമായി പഠിക്കട്ടെയെന്നും ചെന്നിത്തല പറയുന്നു
ഇടുക്കി ഡാം തുറക്കുന്ന കാര്യത്തിൽ എംഎം മണിയും മാത്യു ടി തോമസും തമ്മിൽ തർക്കമുണ്ടായി എന്ന പറഞ്ഞത് എന്റെ ഭാവനയാണെന്ന് മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശങ്ങൾ പോലും മുഖ്യമന്ത്രി പാലിച്ചില്ല.സാധാരണ 50 സെന്റിമീറ്റർ മാത്രം ഉയർത്തുന്ന ബാണാസുര ഡാമിന്റെ ഷട്ടർ ഇത്തവണ 250 സെന്റിമീറ്റർ ആണ് ഉയർത്തിയത്. അത്തരത്തിൽ മുന്നറിയിപ്പ് നൽകാതെ തുറന്നപ്പോൾ പനമരം വരെ വെള്ളത്തിലായി. കേരളത്തിലെ ഒരു അണക്കെട്ടും അങ്ങനെ തുറന്നുവിടാൻ നിയമമില്ല.
ബാണാസുര സാഗർ മുന്നറിയിപ്പില്ലാതെ തുറന്നത് തെറ്റാണെന്ന് ജില്ലാ കലക്ടർ പറഞ്ഞു, സ്ഥലം എംഎൽഎ പറഞ്ഞു. അങ്ങനെ പലരും പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രിക്ക് മനസിലായിട്ടില്ല. 50 സെന്റിമീറ്റർ ഉയർത്തേണ്ടതിന് പകരം 250 സെന്റീമീറ്ററാണ് ഉയർത്തിയത്. പനമരം വരെ വെള്ളം പൊങ്ങി എല്ലാവരും കുടുങ്ങി. അച്ചൻകോവിലാറിലും മണിമലയാറിലും ഡാമുകളില്ല. പിന്നെങ്ങനെ വെള്ളം പൊങ്ങി. പമ്പാനദിയിൽ ജലം ക്രമാതീതമായി ഉയരുമ്പോൾ അച്ചൻകോവിലാറിൽ ജലമുയരും. മീനച്ചിലാർ നല്ല മഴ പെയ്താൽ കരകവിഞ്ഞൊഴുകി പാലായിൽ വെള്ളം കയറും. ജുഡീഷ്യൽ അന്വേഷണം നടത്തണം. ഇല്ലെങ്കിൽ ഇതിന്റെ ശരിയായ കാരണം ഒരിക്കലും പുറത്ത് വരില്ല. ശരിയായ കാരണം പുറത്ത് വന്നില്ലെങ്കിൽ ഭാവിയിലും അത് കേരളത്തെ വല്ലാതെ ബാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ രണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. റിസർവോയർ നിറയുന്നു എന്ന വാർത്തകൾ വന്നപ്പോഴാണ് ജൂലൈ 29 ന് രാത്രി അവിടെയെത്തി 30 ന് അവിടെ സന്ദർശിച്ച് പോസ്റ്റിട്ടത്. ആ പോസ്റ്റിൽ പറഞ്ഞത് ഡാം തുറന്നുവിടണമെന്നാണ്. അത് അനിവാര്യതയാണെന്ന് അന്ന് ബോധ്യമുള്ളതിനാലാണ് ആ പോസ്റ്റ്. ആ വാദം ശരിയാണ്. അന്ന് ഡാം തുറന്നുവച്ചിരുന്നെങ്കിൽ ഇന്നത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറയുന്നു.
ഇടുക്കി കലക്ടറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിനാൽ കാര്യങ്ങൾ വ്യക്തമായി അറിയാമായിരുന്നു. സംസ്ഥാനത്തെ കനത്ത മഴ, കാറ്റുണ്ടാകുമെന്ന ഫേസ്ബുക്ക് പോസ്റ്റ്. പുഴയിലും കൈവഴികളിലും ആരും പോകരുത്. തലയ്ക്കു മുകളിൽ വെള്ളം കയറി ഒഴുകുമ്പോഴാണ് മുഖ്യമന്ത്രിയുടെ പോസ്റ്റ്. 15 ാം തിയതിയിലെ ഫേസ്ബുക്ക് പോസ്റ്റ് വരുമ്പോൾ ഒരു നിലയ്ക്ക് മുകളിലാണ് ജലം. ഇടുക്കിയിലെ ചെറുതോണി, ഇടമലയാർ, കക്കി, ആനത്തോട് എന്നിവിടങ്ങളിൽ മഴ കനത്തു. മുഖ്യമന്ത്രി പറയുന്ന അലർട്ടുകൾ ചെറുതോണി ഒഴികെ എവിടെയുമറിഞ്ഞില്ല. ഉദ്യോഗസ്ഥർ എഴുതിക്കൊടുത്തത് പിണറായി വായിക്കുകയായിരുന്നു. ചെങ്ങന്നൂരിലും തിരുവല്ലയിലും രാത്രി 1 മണിക്കാണ് വെള്ളം കയറിയത്. പെരിയാറിലും പമ്പയാറ്റിലും കിലോമീറ്ററുകൾക്കുള്ളിൽ വെള്ളം കയറി. പക്ഷെ നൂറുകിലോമീറ്റർ ചുറ്റളവിലുള്ളവർ മാറാൻ മാത്രമാണ് നിർദ്ദേശം നൽകിയത്.
പത്തനംതിട്ടയിൽ മുന്നറിയിപ്പ് വാഹനം വെള്ളത്തിൽ പോയി. റാന്നിയിൽ പുലർച്ചെ 1 മണിക്കാണ് മുന്നറിയിപ്പ് കൊടുത്തത്. ആ സമയത്ത് ആര് കേൾക്കാൻ. ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. വാട്ടർ കമ്മീഷന്റെ ഗൈഡ്ലൈൻ. എന്ത് മുൻകരുതൽ സ്വീകരിക്കണമെന്ന് കൃത്യമായി കേന്ദ്രനിയമത്തിൽ പറയുന്നത്. നിരവധി കാര്യങ്ങൾ ചെയ്തിട്ട് വേണം റെഡ് അലർട്ട് കൊടുക്കാൻ. ജനങ്ങളെ ഒഴിപ്പിക്കണം ആദ്യം അത് ചെയ്യണം. അതു ചെയ്യാത്തതിനാലാണ് ജനങ്ങൾ ഇത്രയും ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. വിമർശനത്തിനു വേണ്ടിയല്ല താൻ വിമർശനമുന്നയിച്ചത്.
ചെറുതോണിയിൽ അല്ലാതെ എവിടെയാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്? എവിടെ നിന്നാണ്? മാറ്റിപ്പാർപ്പിച്ചിരുന്നെങ്കിൽ ഈ രക്ഷാപ്രവർത്തനത്തിന്റെ ആവശ്യമില്ലായിരുന്നു. യഥാർത്ഥത്തിൽ രണ്ടുനില വീടുള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇടമലയാറിൽ ക്രമാതീതമായി വെള്ളം വർധിച്ചു. തമിഴ്നാട്ടിൽ നിന്ന് ജലം എത്താതെ നിയന്ത്രിച്ചിരുന്നെങ്കിൽ ജലനിരപ്പ് ഉയർന്നേനെ.സിഎമ്മിന്റെ വാദം ബാലിശമാണ്. വാച്ചുമരത്തിൽ ഗേറ്റ് അടക്കാത്തതാണെന്ന് പറയണം എന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.
മുരളി തുമ്മാരുകുടി തന്നെ സർക്കാരിനെതിരേ പറഞ്ഞിട്ടുണ്ട്. വളരെ ഗൗരവതരമായ ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ വാദങ്ങൾ ശരിയല്ല. അദ്ദേഹം സർക്കാരിന്റെയും വീഴ്ച മറയ്ക്കാനാണ് കണക്കുകൾ കൊണ്ട് പലതും പറയുന്നത്. മടങ്ങിപ്പോകുന്നവർക്ക് 10000 കൊടുക്കുമെന്നാണ് പറഞ്ഞത്. ഇന്നും നാളെയും കൊണ്ട് അതുകൊടുക്കണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്