'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'; മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായ 'മീശ'യിലെ പരാമർശം ഡിസി ബുക്സിൽ എത്തിയപ്പോൾ അൽപ്പം മയപ്പെടുത്തി; സംഘപരിവാരിനെ ചൊടിപ്പിച്ച ഡയലോഗിന് പിന്നാലെ 'മണ്ടത്തരം പറയാതെ' എന്നു കൂട്ടിച്ചേർത്ത് രവി ഡിസിയുടെ രക്ഷാപ്രവർത്തനം; വിവാദങ്ങൾക്കിടെ കച്ചവടം കൊഴുപ്പിച്ച് പ്രസാധകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ് ഹരീഷിന്റെ വിവാദ നോവൽ മീശയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഏതാനും ദിവസങ്ങളായി സൈബർ ലോകത്തെയും മലയാളം സാംസ്കാരിക മണ്ഡലത്തിന്റെയും പ്രധാന ചർച്ചാ വിഷയം. ക്ഷേത്രത്തിൽ സ്ത്രീകൾ പോകുന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതം അറിയിക്കാനാണെന്ന് നോവലിലെ ഒരു കഥാപാത്രം പറഞ്ഞതിനെതിരെ സംഘപരിവാർ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് നോവൽ വിവാദമായത്. ഇതോടെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ പിൻവലിച്ചിരുന്നു. പിന്നാലെ ഡിസി ബുക്സ് നോവൽ പ്രസിദ്ധീകരിച്ചു.
അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നോവലിൽ വെള്ളം ചേർക്കാനും രവി ഡി സി തയ്യാറായി. സംഘപരിവാർ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഡിസി ബുക്ക്സ് നോവലിൽ വെള്ളം ചേർത്ത് രക്ഷാപ്രവർത്തനം നടത്തിയത്. നോവൽ ആദ്യം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചപ്പോൾ വിവാദമായത് ഒരു കഥാപാത്രം സ്ത്രീകളുടെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളാണ്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. വിവാദമായ മൂന്നാം ഭാഗത്തിൽ 'തങ്ങൾ ലൈംഗിക ബന്ധത്തിലേർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ' എന്നാണ് ഒരു കഥാപാത്രം പറയുന്നത്. അതിന് ശേഷം മറ്റൊരു കഥാപാത്രം 'ഞാൻ ചിരിച്ചു' എന്നു മാത്രമാണ് പറയുന്നത്. എന്നാൽ, ഇതേഭാഗം വിവാദങ്ങൾക്ക് ശേഷം ഡിസി പ്രസിദ്ധീകരിച്ചപ്പോൾ ഒറ്റ വാക്കു കൊണ്ട് വിവാദങ്ങളെ തള്ളിക്കളഞ്ഞു. മണ്ടത്തരം പറയാതെ.. ഞാൻ ചിരിച്ചു.. എന്നാക്കി മാറ്റുകയാണ് ചെയ്തത്. എസ് ഹരീഷിന്റെ അറിവോടെ തന്നെയാണ് തിരുത്തൽ എന്നായിരുന്നു അറിയുന്നത്.
ചുരുക്കത്തിൽ മാതൃഭൂമിയേക്കാൾ ധീരന്മാരാണ് തങ്ങളെന്ന് വരുത്താൻ വേണ്ടി വിവാദ നോവൽ പ്രസിദ്ധീകരിച്ച ഡി സി ബുക്സ് തങ്ങൾ വിവാദത്തിലാകാതിരുക്കാൻ വേണ്ടി മുൻകരുതലും കൂട്ടിച്ചേർക്കലും നടത്തിയെന്ന് വ്യക്തം. ഡിസി നടത്തിയ 'മണ്ടത്തരം പറയാതെ' എന്ന ഡയലോഗോടെ ഈ ഭാഗം വീണ്ടും വിവാദത്തിലായില്ല. എന്നാൽ, വിവാദത്തിലായതാകട്ടെ മറ്റൊരു ഭാഗമാണ് താനും. എന്തായാലും വിവാദം കൊഴിപ്പിച്ചു കച്ചവടം കൂടുതൽ ഉഷാറാക്കുകയാണ് പ്രസാദകർ ചെയ്തത്. നോവൽ പുറത്തിറങ്ങിയപ്പോൾ ബിജെപി പ്രവർത്തകർ പുസ്തകം വാങ്ങി കത്തിക്കുകയും നോവലിൽ എന്താണ് ഉള്ളതെന്നറിയാൻ വേണ്ടി മറ്റുള്ളവരും നോവൽ വാങ്ങിയതോടെ കച്ചവടം കൊഴുക്കുകയായിരുന്നു.
ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതിനേക്കാൾ രൂക്ഷമായ പരാമർശങ്ങളോടെയും സ്ത്രീത്വത്തെയാകെ അവഹേളിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളും ഉൾക്കൊള്ളിച്ചാണ് മീശ നോവൽ പ്രസിദ്ധീകരിച്ചതെന്നാണ് പരാതി. ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നോവലിനെതിരേ കനത്ത പ്രതിഷേധം നിലനിൽക്കുന്നതിനിടെയാണ് ആഴ്ചപ്പതിപ്പിൽ നിന്നും പിൻവലിച്ച നോവൽ ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചത്. ബുധനാഴ്ച രാവിലെയോടെ പൂർണരൂപത്തിൽ പുറത്തിറങ്ങിയ നോവലിന്റെ, 294ാം പേജാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്. ഇതിൽ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന സംഭാഷണ മുഹൂർത്തങ്ങളാണ് കഥാപാത്രം അവതരിപ്പിക്കുന്നത്.
ആഴ്ചപ്പതിപ്പിൽ ജൂലൈ 15നു പുറത്തിറങ്ങിയ നോവലിന്റെ മൂന്നാം ഭാഗമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ക്ഷേത്രത്തിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അവഹേളിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ നോവൽ പൂർണമായി എഴുതിക്കഴിഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു എസ്, ഹരീഷ് വിമർശനങ്ങളെ പ്രതിരോധിച്ചത്. തുടർന്ന് പ്രതിഷേധം കനത്തതോടെ ആഴ്ചപ്പതിപ്പിൽ നോവൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും എഴുത്തുകാരൻ പിൻവാങ്ങി. മലയാളി സമൂഹത്തിന്റെ മനസ് നോവൽ വായിക്കാൻ തക്ക പക്വത ആർജിക്കുമ്പോൾ പ്രസിദ്ധീകരിാക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ നോവൽ പൂർണ രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഡി സി തയ്യാറാകുകയും നോവൽ പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കുകയുമായിരുന്നു.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച വിവാദ ഭാഗം
ക്ഷേത്രത്തിൽ പോകുന്നവരെ മാത്രമല്ല, മാപ്പിളച്ചികളേയും 'പൂശിയിട്ടുണ്ടൈന്ന്' വെളിപ്പെടുത്തിയാണ് കഥാ നായകന്റെ പ്രഖ്യാപനം. ഡിസി ബുക്സ് അച്ചടിച്ചിറക്കിയ പുസ്തകത്തിന്റെ 294 -ാം പേജിൽ അശ്ലീലമാണെന്ന് പറഞ്ഞ് പിന്നീട് വിവാദം ഉണ്ടായിരിക്കുന്നത്. നോവലിൽ നിന്ന്: ''അച്ചിമാര്, നമ്പൂരിച്ചികൾ, പെലക്കള്ളികൾ, ഉള്ളാടത്തികൾ, ആശാരിച്ചികൾ, കൊങ്ങിണികൾ, പട്ടത്തികൾ, ചൊകചൊകന്നിരിക്കുന്ന മാപ്പിളച്ചികൾ.. എല്ലാത്തിനേം പൂശിയിട്ടുണ്ട്..'' ലൈംഗിക അരാജകത്വം പച്ചയ്ക്ക് എഴുതിവിട്ടിരിക്കുന്ന നോവലിലെ ഒരു ഭാഗംകൂടി,'' പാമ്പും......ഉം ഒത്തുകിട്ടിയാൽ അന്നേരം അടിച്ചോണം. നോക്കിനിന്നാ കൈയീന്നു പോകും.'' ജാതിയും മതവും വിശ്വാസവും അതിനപ്പുറം സ്ത്രീത്വവുമാണ് നോവലിൽ ചോദ്യം ചെയ്യപ്പെടുന്നത്. ''... അവർ (സ്ത്രീകൾ) വെള്ളത്തിലും ചെളിയിലും തുറസിലും പരിസരം മറന്ന് കിടന്നുകൊടുക്കുന്നു...'' എന്നിങ്ങനെയായിരുന്നു 294 -ാം പേജിലെ പരാമർശങ്ങൾ.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഭാഗം
ഡിസിക്ക് പറയാനുള്ളത്..
വളരെ ശക്തമായ നിലപാട് സ്വീകരിച്ചാണ് എസ് ഹരീഷിന്റെ നോവൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്. എല്ലാ എഴുത്തുകാരും പരമ്പരയായി പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ നിന്നും വ്യത്യസ്തത വരാണ്ട് നോവൽ പുസ്തക രൂപത്തിലാക്കുമ്പോൾ. ആ വിധത്തിലുള്ള മാറ്റം മാത്രമാണ് മീശയിലും വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഗ്രന്ഥകാരന്റെ സ്വാതന്ത്ര്യമുണ്ടെന്നം ഡിസി ബുക്സ് പറഞ്ഞു. മീശ പ്രസിദ്ധീകരിക്കാൻ തങ്ങൾ തയ്യാറായത് ഒരു നിലപാടിന്റെ ഭാഗമായിട്ടാണെന്നും പ്രസാദകർ വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍