ഇന്ത്യക്കു നേരെ ഇമ്രാൻ ബൗൺസർ എറിയുമോ? തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഖാൻ ഉപയോഗിച്ചത് കടുത്ത ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ; മതത്തേക്കാൾ പാക്കിസ്ഥാനിൽ വിറ്റുപോവുക ഇന്ത്യാവെറിയെന്ന് തരിച്ചറിഞ്ഞതും മുൻ ക്രിക്കറ്റ് താരത്തിന്റെ വിജയത്തിന് പ്രധാനഘടകം; ദാവൂദ് ഇബ്രാഹീം അടക്കമുള്ള അന്താരാഷ്ട്ര ഭീകരരുമായി കൂട്ടുകെട്ടുള്ളവരോട് അടുപ്പമെന്നും ആരോപണം; പാക്കിസ്ഥാന്റെ തലപ്പത്തേക്ക് ക്രിക്കറ്റ് ഇതിഹാസം എത്തുമ്പോൾ ഇന്ത്യക്കും ഭീഷണി
മറുനാടൻ ഡെസ്ക്
ഇസ്ലാമാബാദ്: പാക്ക് തിരഞ്ഞെടുപ്പിൽ മുൻക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രീക്ക് ഇ ഇൻസാഫ്(പി.ടിഐ) മുന്നേറ്റം നടത്തിയ അവസരത്തിൽ പ്രധാന മന്ത്രി പദത്തിലേക്ക് അദ്ദേഹമെത്തിയാൽ ഇന്ത്യയോടുള്ള എപ്രകാരമായിരിക്കുമെന്നതിൽ ആശങ്കയുയരുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇമ്രാൻ ഉപയോഗിച്ചത് മുഖ്യമായും ഇന്ത്യാ വിരുദ്ധ പ്രസ്താവനകളാണ്. അതിനാൽ തന്നെ ഇന്ത്യയോട് ശത്രുതാ പരമായ നിലപാടാകും ഇമ്രാൻ എടുക്കുക എന്നതിൽ സംശയമില്ല. നവാസ് ഷെറീഫും മോദിയും തമ്മിലുള്ള സൗഹൃദ ബന്ധത്തെ അതി ശക്തമായ ഭാഷയിൽ വിമർശിച്ച ആളാണ് ഇമ്രാൻ ഖാൻ.പിലപ്പോഴും ഇന്ത്യയോട് മൃദുസമീപനമാണ് ഷെറീ്ഫ് എടുത്തിരുന്നത്. അന്താരാഷ്ട്ര ഭീകരരുമായി അടുത്ത ബന്ധമുള്ളവരുമായി ഇമ്രാനുള്ള അടുപ്പവും പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ആശങ്കയുയർത്തുന്നുണ്ട്. ഇതിനാൽ തന്നെ ഇന്ത്യയോട് മൃദു സമീപനം എടുക്കാൻ ഇമ്രാൻ തയാറാകില്ലെന്നാണ് അഭിപ്രായമുയരുന്നത്.
ഇന്ത്യാ വിരുദ്ധ പ്രസ്താവന
പണ്ടു മുതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ചു നിന്ന ആളാണ് ഇമ്രാൻ ഖാൻ. മതാടിസ്ഥാനത്തിൽ മുന്നോട്ട് പോകുന്ന രാജ്യമായ പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ നിലപാടാണ് വലുതെന്ന് ആളുകളുടെ മനസിലേക്ക് കുത്തിയിറക്കുന്ന തരത്തിലാണ് ഇമ്രാൻ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് പ്രമുഖ പാക് പത്രമായ ഡോൺ കുറ്റപ്പെടുത്തിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് ട്രോഫി ഫൈനലിൽ ഇമ്രാൻ ഖാൻ ഇന്ത്യയ്ക്കെതിരെ ശക്തമായ വിമർശനം നടത്തിയിരുന്നു. ആദ്യ മത്സരത്തിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണിതെന്നായിരുന്നു ഇമ്രാന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് നാളുകൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യാ വിരുദ്ധ നിലപാടുകൾ നിരത്തി പാക്ക് ജനതയുടെ പിന്തുണ ഇദ്ദേഹം നേടിയത്.ഇന്ത്യ പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തുന്നുവെന്ന് പാക് ഭരണാധികാരികൾക്ക് ഇത് തിരിച്ചറിയാൻ കഴിയുന്നുമില്ലെന്നായിരുന്നു ഇമ്രാൻ ഉയർത്തിയ മറ്റൊരു പ്രധാന വിമർശനങ്ങളിൽ ഒന്ന്.
ഇസ്ലാമികചര്യ പിന്തുടരാത്ത ജീവിതം
ഇസ്ലാംമതത്തിൽ ജനിച്ചിട്ടും ഇമ്രാൻ പിന്തുടരുന്ന ശൈലി വിശ്വാസത്തിന് ഒത്തു പോകുന്നതല്ല. വിവാഹേതര ബദ്ധങ്ങൾക്ക് പുറമെ നിരവധി ലൈംഗികാരോപണ കേസുകളിലും ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഇമ്രാന് ഇന്ത്യയിലും വിവാഹേതര ബന്ധത്തിൽ മക്കളുണ്ടെന്ന് മുൻഭാര്യയായ റഹം ഖാൻ വെളിപ്പെടുത്തിയിരുന്നു. പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയുമായ റഹം ഖാനെ 2015 ജനുവരിയിലാണ് ഇമ്രാൻ വിവാഹം ചെയ്തത്. ഒക്ടോബറിൽ വിവാഹമോചനം നേടി. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാന് കുട്ടികളുണ്ട് എന്ന പ്രസ്താവനയും വിവാദത്തിന് തിരികൊളുത്തിയിരുന്നു.
'എനിക്ക് പറ്റിയ തെറ്റുകളാണ് തുറന്ന് പറയുന്നത്. മറ്റ് പെൺകുട്ടികൾക്ക് ബന്ധങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഇത് ഉപകാരപ്പെട്ടേക്കും' എന്നാണ് റഹം വെളിപ്പെടുത്തിയത്. പൊതു തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപായിരുന്നു മുൻ ഭാര്യയുടെ വെളിപ്പെടുത്തൽ. ഇയാൾ സ്വവർഗ്ഗാനുരാണെന്നും അതിനായി പങ്കാളികളെ തേടുന്നുണ്ടായിരുന്ന കാര്യം എനിക്കറിയാം. പ്രശസ്ത ഗായിക ഗ്രേസ് ജോൺസിനൊപ്പം തന്നെയും കൂട്ടി ശാരീരീക ബന്ധത്തിൽ ഏർപ്പെടാൻ ഇമ്രാൻ ആഗ്രഹിച്ചിരുന്നുവെന്നും മുൻഭാര്യ വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഞ്ചു മക്കളുടെ അമ്മയും അധ്യാത്മിക പ്രസംഗകയുമായ ബുഷറ മനേകയെ ഇമ്രാൻ മൂന്നാം വിവാഹം ചെയ്തത്.
ഇന്ത്യയ്ക്ക് വരാനിരിക്കുന്നത് വൻ ഭീഷണി
നവാസ് ഷെറീഫും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തെ നിശിതമായി വിമർശിച്ച ഇമ്രാൻ പണ്ടു മുതതലേ ഇന്ത്യാ വിരുദ്ധ നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇന്ത്യയുമായി ഒരു തരത്തിലുമുള്ള സഖ്യവും പാടില്ലെന്ന തരത്തിലുള്ള പ്രസംഗങ്ങൾ വെച്ച് ജനപിന്തുണ നേടിയാണ് ഇമ്രാൻ അധികാരത്തിലേക്ക് എത്തുന്നത്. സമാധാനം പാലിക്കുന്നതടക്കമുള്ള കാര്യത്തിൽ ഇന്ത്യയും പാക്കിസ്ഥാനും എടുത്ത നിലപാടുകളിൽ മിക്കതും ഒരു പരിധി വരെ വിജയകരമായി മുന്നോട്ട് പോയത് മോദിയും നവാസും തമ്മിലുള്ള ഊഷ്മള ബന്ധം കൊണ്ട് മാത്രമാണ്.
ഇമ്രാൻ അധികാരത്തിലെത്തുന്നതോടെ ഇന്ത്യയുമായി പാക്കിസ്ഥാൻ സൃഷ്ടിച്ച പല കരാറുകൾക്കും അവസാനമുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്. കശ്മീർ വിഷയത്തിലുൾപ്പടെ ഇന്ത്യക്കെതിരെ കർശന നിലപാടും പ്രതീക്ഷിക്കാം. ഇന്ത്യയുമായി സഖ്യത്തിലുള്ള രാജ്യങ്ങളുമായും ഇമ്രാൻ എപ്രകാരമായിരിക്കും ബന്ധം രൂപീകരിക്കുക എന്നതിലും ആശങ്കയുയരുന്നുണ്ട്. പാക്ക് സൈന്യത്തിന്റെ തലപ്പത്തിരിക്കുന്നവരും ഇമ്രാൻ അനുകൂല നിലപാടുള്ളവരാണ്. സൈനിക തിരിച്ചടിക്ക് ഇമ്രാൻ ഈ ബന്ധം ഉപയോഗിക്കുമോയെന്നും ആശങ്കയുണ്ട്. അന്താരാഷ്ട്ര ഭീകരൻ ദാവൂദ് ഇബ്രാംഹീമിന്റെ വലംകൈയായ പല വ്യവസായികളും ഇമ്രാൻഖാന്റെ സുഹൃത്തുകളാണെന്ന് ആരോപണമുണ്ട്. ഒരുഘട്ടത്തിൽ ഇംറാന്റെ ദൂബെയിലെ ബിസിനസുകൾവരെ നിയന്ത്രിച്ചിരുന്നത് ഡി കമ്പനിയാണെന്ന് വാ്ര്ത്തകൾ വന്നിരുന്നു.
തിരഞ്ഞെടുപ്പിൽ സംഭവിച്ചത്
112 സീറ്റുകളിലാണ് ഇമ്രാന്റെ പിടിഐ ലീഡുചെയ്യുന്നത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാൻ മുസ്ലിം ലീഗ്നവാസിന് (പിഎംഎൽ-എൻ) 64 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. മുൻപ്രസിഡന്റ് ആസിഫ് അലി സർദാരി നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) 44 സീറ്റിലും മുത്താഹിദ മജ്ലിസെ അമൽ (എംഎംഎ) 8 സീറ്റിലും മുന്നിലാണ്. മറ്റുള്ളവർ 27 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു.
പാക്കിസ്ഥാനിൽ തൂക്ക് സഭയാണ് ഉണ്ടാകുന്നതെങ്കിൽ ഇമ്രാൻ ഖാന് സഖ്യകക്ഷികളെ കണ്ടെത്തേണ്ടിവരും. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. എട്ട് മണിയോടെ വോട്ടെണ്ണി തുടങ്ങി. എന്നാൽ, അപ്രതീക്ഷിതമായി വോട്ടെണ്ണൽ വൈകുകയായിരുന്നു.ഇതിനിടെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നും ഫലം അംഗീകരിക്കില്ലെന്നും ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടി രംഗത്ത് വന്നു. ഫലത്തിനെതിരെ തെരുവിലിറങ്ങാൻ പി.എംഎൽഎൻ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ സാങ്കേതിക തകരാറാണ് വോട്ടെണ്ണൽ വൈകാൻ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വോട്ടെണ്ണുന്നതിനായി പുതിയ ഇലക്ട്രോണിക് സംവിധാനമാണ് ഒരുക്കിയിരുന്നത്. അപ്രതീക്ഷിതമായി അതിലുണ്ടായ സാങ്കേതിക പിഴവാണ് തിരിച്ചടിയായതെന്നും കമ്മിഷൻ വൃത്തങ്ങൾ വിവരിച്ചു.
മുമ്പ് രണ്ട് തവണ മാത്രമാണ് പാക്കിസ്ഥാനിൽ ഒരു സർക്കാർ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കിയിട്ടുള്ളത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് (പി.പി.പി.) രാജ്യത്ത് ആദ്യമായി അഞ്ചുവർഷം തികച്ചു ഭരിച്ചത്. അതിനുപിന്നാലെ നവാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗും. ഭരണത്തുടർച്ച നിലനിർത്താനുള്ള പി.എം.എല്ലിന്റെ സ്വപ്നങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇല്ലാതായത്. സ്വത്ത് സമ്പാദനക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും അസ്വസ്ഥതയുണ്ടാക്കിയ സന്ദർഭത്തിലാണ് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ മൂന്ന് സ്ഥാനാർത്ഥികളുൾപ്പെടെ 180-ലേറെ പേരാണ് വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്