നിശ്ചിത സമയവും അധികസമയവും കഴിഞ്ഞിട്ടും സമനില പാലിച്ചപ്പോൾ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് ഭാഗ്യം പരീക്ഷിച്ച് കളി; രണ്ടു കിക്കുകളും ഇരുടീമുകളും വലയിൽ വീഴ്ത്തിയപ്പോൾ ആദ്യം പിഴച്ചത് ഇംഗ്ലണ്ടിന്; തുടർന്ന് കൊളംബിയ രണ്ട് കിക്ക് പാഴാക്കിയപ്പോൾ ക്വാർട്ടർ ഉറപ്പിച്ചു; സ്വീഡനെ വീഴ്ത്തി സെമി ഉറപ്പിക്കാൻ മുമ്പോട്ട്
മറുനാടൻ ഡെസ്ക്
മോസ്കോ: ലോകകപ്പിൽ പെനാൽട്ടി ഷൂട്ടൗട്ടിനെ ഇത്രയേറെ ഭയക്കുന്ന മറ്റൊരു രാജ്യവുമില്ല. എത്ര നന്നായി കളിച്ചുവന്നാലും ഷൂട്ടൗട്ടിൽ കളി മറക്കുന്നവരാണ് ഇംഗ്ലീഷുകാരെന്ന് ലോകകപ്പ് ചരിത്രം പറയുന്നു. കൊളംബിയക്കെതിരെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ ചങ്കിടിപ്പോടെയാണ് ഇംഗ്ലണ്ട് ആരാധകർ പിന്നീട് മത്സരം കണ്ടത്. ഒരുഘട്ടത്തിൽ കിക്ക് പാഴാക്കി പിന്നിൽപ്പോയതോടെ ഷൂട്ടൗട്ട് ശാപം തുടരുകയാണെന്നും അവർ ഭയപ്പെട്ടു. എന്നാൽ, അവസാന രണ്ട് കിക്കുകളും പാഴാക്കി കൊളംബിയ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒപ്പം ക്വാർട്ടർ ഫൈനൽ ടിക്കറ്റും. സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. സ്വീഡനെയല്ല, സെമിയിലേക്കാണ് ഇംഗ്ലണ്ട് ഇപ്പോൾ ഉറ്റുനോക്കുന്നത്.
നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതുകൊണ്ടാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മിക്കപ്പോഴും പരുക്കനായി മാറിയ കളിയിൽ പെനാൽട്ടിയിലൂടെയാണ് ഇംഗ്ലണ്ട് മുന്നിൽക്കയറിയതും. ഗോളൊഴിഞ്ഞുനിന്ന ആദ്യപകുതിക്കുശേഷം, 57-ാം മിനിറ്റിൽ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തിയത്. കോർണർ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഹാരി കെയ്നെ വട്ടം പിടിച്ച് കാർലോസ് സാഞ്ചസ് താഴെയിട്ടപ്പോൾ റഫറി ചൂണ്ടുവിരൽ പെനാൽട്ടി സ്പോട്ടിലേക്ക് നീട്ടുകയായിരുന്നു. ജപ്പാനെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ കാർലോസ് സാഞ്ചസ്, ഈ മത്സരത്തിൽ മഞ്ഞക്കാർഡ് നേടുകയും ചെയ്തു.
പെനാൽട്ടി കിക്കെടുത്ത ഹാരി കെയ്ന്‍ കൊളംബിയൻ ഗോളി ഡേവിഡ് ഒസ്പിനയെ പരാജയപ്പെടുത്താൻ അധികമൊന്നും കഷ്ടപ്പെടേണ്ടിവന്നില്ല. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് ഹാരികെയ്ന്റെ നേട്ടം ആറുഗോളായി ഇതോടെ ഉയർന്നു. ടോപ്സ്കോറർ പട്ടത്തിലേക്ക് കുതിക്കുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ, ഇക്കുറി ലോകകപ്പുപോലും ഇംഗ്ലീഷ് മണ്ണിലേക്ക് കൊണ്ടുവരാൻ സുസജ്ജമാണ് തന്റെ ടീമെന്ന ഉറപ്പിലാണ് മുന്നേറുന്നത്.
ഗോൾ തിരിച്ചടിക്കുന്നതിനെക്കാൾ, ഇംഗ്ലീഷ് താരങ്ങളുമായും റഫറിയുമായും കൊമ്പുകോർക്കുന്നതിനാണ് കൊളംബിയൻ താരങ്ങൾ മത്സരിച്ചതെന്ന് തോന്നും. ഇംഗ്ലണ്ട് ഒരു ഗോൾവ്യത്യാസത്തിൽ കളി ജയിച്ചുവെന്ന് ഉറപ്പിച്ചഘട്ടത്തിലാണ് സമനില ഗോൾ വന്നത്. ഇഞ്ചുറി ടൈമിൽ, 93-ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെ ബാഴ്സലോണ ഡിഫൻഡർ യെറി മിന പന്് വലയിലെത്തിച്ചു. അപ്രതീക്ഷിതമായി വീണ ഗോൾ ഇംഗ്ലീഷ ്താരങ്ങളെ കടുത്ത നിരാശയിലേക്ക് വീഴ്ത്തി.
ഗോൾരഹിതമായി നിന്ന അധികസമയത്തിനുശേശം ഷൂട്ടൗട്ടിലേക്ക് കടന്നതോടെ, ഇംഗ്ലീഷ് ആരാധകരുടെ ചങ്കിട്ടു. ലോകകപ്പിൽ മറ്റേത് രാജ്യത്തെക്കാളും ഷൂട്ടൗട്ട് ചതിച്ചിട്ടുള്ളത് ഇംഗ്ലണ്ടിനെയാണ്. മുമ്പ് മൂന്നുവട്ടം ഷൂട്ടൗട്ടിലേക്ക് കളി നീണ്ടപ്പോഴും അവർ പരാജയപ്പെട്ടതാണ് ചരിത്രം. ഇക്കുറിയും അതാവർത്തിക്കുമോ എന്നവർ ഭയന്നു. പോരാഞ്ഞിട്ട്, ഡേവിഡ് ഒസ്പിനയെന്ന പരിചയസമ്പന്നനായ ഗോൾകീപ്പറാണ് കൊളംബിയക്കായി വലകാക്കുന്നതും.
കൊളംബിയക്കായി ആദ്യ രണ്ടുകിക്കുകളെടുത്ത റഡാമെൽ ഫാൽക്കാവായും യുവാൻ ക്വാഡ്രാഡോയും പഴുതുകൾ നൽകാതെ പന്ത് വലയിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദ്യ കിക്കെടുത്തത് ഹാരി കെയാനായിരുന്നു. രണ്ടാമത്തേത് മാർക്കസ് റാഷ്ഫോർഡും. രണ്ട് കിക്കുകളും വലയിൽക്കയറി. കൊളംബിയക്കായി മൂന്നാം കിക്കെടുത്ത ലൂയിസ് മുറിയാലിനും പിഴച്ചില്ല. ഹെൻഡേഴ്സണിന്റെ വകയായിരുന്നു അടുത്ത കിക്ക്. ഇംഗ്ലീഷ് താരത്തിന്റെ കിക്ക് ഡേവിഡ് ഒസ്പിന തടഞ്ഞതോടെ ദൗർഭാഗ്യം ഇക്കുറിയും പിന്തുടരുകയാണെന്ന് ഇംഗ്ലീഷ് നിര ഉറപ്പിച്ചു.
അവിടെനിന്നാണ് നാടകത്തിന്റെ തുടക്കം. നാലാം കിക്കെടുത്ത കൊളംബിയക്കാരൻ ഉറിബേ ടീമിന് ലഭിച്ച മുൻതൂക്കം ക്രോസ്ബാറിലിടിച്ച് നശിപ്പിച്ചു. ഇതോടെ, ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടും കൊളംബിയയും ഒപ്പത്തിനൊപ്പമെത്തി. നാലാം കിക്കെടുത്ത ട്രിപ്പിയാർ പന്ത് വലയിലെത്തിച്ചതോടെ സ്കോർ 3-3ന് തുല്യത പാലിച്ചു. കൊളംബിയയുടെ അഞ്ചാം കിക്കെടുക്കാനെത്തിയത് കാർലോസ് ബാക്കയായിരുന്നു. ആ കിക്ക് തടുത്തിട്ട് ജോർദൻ പിക്ക് ഫോർഡ് ഇംഗ്ലണ്ടിനെ മുന്നിൽക്കടത്തി. അഞ്ചാം കിക്കെടുത്ത എറിക് ഡീർ പന്ത് വലയിലെത്തിക്കുക കൂടി ചെയ്തതോടെ, ഇംഗ്ലണ്ട് ആവേശത്തിലേക്ക് പൊട്ടിത്തെറിച്ചു. മൂന്നുതവണ ലോകകപ്പിൽനിന്ന് പുറത്താക്കിയ ഷൂട്ടൗട്ട് ഭൂതത്തെ അതിജീവിച്ച് ഇംഗ്ലണ്ട് ക്വാർട്ടറിൽ.
സ്വിറ്റ്സർലൻഡിനെ ഏകപക്ഷീയമായ ഒരുഗോളിന് തോൽപിച്ച സ്വീഡനാണ് ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളി. റാങ്കിങ്ങും നിലവിലെ ഫോമും പരിഗണിക്കുമ്പോൾ, ഇംഗ്ലണ്ടിന് മത്സരം സ്വന്തമാക്കാൻ പ്രയാസമുണ്ടാവില്ലെന്ന് കരുതാം. ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തോടു തോറ്റ് രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന്, ഇക്കുറി ഫൈനൽവരെ താരതമ്യേന എളുപ്പവഴിയാണ്. ക്വാർട്ടറിൽ സ്വീഡൻ. അവിടംകഴിഞ്ഞാൽ, റഷ്യയോ ക്രൊയേഷ്യയോ സെമിയിൽ. പിന്നെ ഫൈനൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍