കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ പല്ലുകെട്ടിയ പെൺകുട്ടി ജസ്നയല്ല; ആശ്വാസവുമായി കേരളത്തിൽ പ്രാർത്ഥനയോടെ കാത്തിരുന്ന ബന്ധുക്കളും നാട്ടുകാരും; തിരിച്ചറിയാൻ വിഷമമായ മൃതദേഹം ചെന്നൈ അണ്ണാനഗറിൽ നിന്ന് കാണാതായ യുവതിയുടേതെന്ന് കണ്ടെത്തി; രണ്ടരമാസം നീണ്ട അന്വേഷണത്തിന് ഒടുവിലും അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടും ഇപ്പോഴും ദുരൂഹത നീങ്ങാതെ ജസ്നയുടെ തിരോധാനം
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: രണ്ടര മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിലും പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും കാഞ്ചീപുരത്ത് ഒരു പെൺകുട്ടിയുടെ മൃതദേഹം ജസ്നയുടേതല്ലെന്ന് കണ്ടെത്തിയതോടെ ആശ്വാസത്തോടെ കേരളം. കേരളത്തിൽ നിന്ന് കാണാതായ പെൺകുട്ടി ആപത്തിൽ പെട്ടിരിക്കാമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ചെന്നൈയ്ക്കു സമീപം കാഞ്ചീപുരം ചെങ്കൽപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതും അത് ജസ്നയുടേതെന്ന സംശയമുയർന്നതും.
ജസ്നയെന്ന പെൺകുട്ടിക്ക് ഒരു ആപത്തും സംഭവിച്ചിരിക്കരുതേ എന്ന പ്രാർത്ഥനയിലാണ് കേരളം. അതിനിടെയാണ് ഇങ്ങനെയൊരു സൂചന പുറത്തുവരുന്നതും അത് അന്വേഷിച്ച് കേരള പൊലീസ് സംഘം കാഞ്ചീപുരത്തേക്ക് തിരിച്ചതും. എന്നാൽ ജസ്നയ്ക്കല്ല ആപത്തുപിണഞ്ഞതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കാഞ്ചീപുരം ചെങ്കൽ പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട യുവതിയുടെ മൃതദേഹം തമിഴ് നാട്ടുകാരിയുടേതാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പൊലീസ്. ജഡം കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നു. അതിനാൽ തന്നെ ജസ്നയുടേതാണോ എന്നറിയാൻ ഡിഎൻഎ പരിശോധന വരെ നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു പൊലീസ്.
കൊല്ലപ്പെട്ട യുവതിയുടെ പല്ലുകൾ കെട്ടിയ നിലയിലായിരുന്നു എന്നതും ജസ്നയുടെ ലക്ഷണങ്ങളുമായും പ്രായവുമായും സാമ്യമുണ്ടെന്ന് തോന്നിയതുമാണ് ആശങ്ക സൃഷ്ടിച്ചതും വിവരമന്വേഷിച്ച് കേരള പൊലീസ് കാഞ്ചീപുരത്ത് എത്താൻ കാരണമായതും. അതേസമയം, മൂക്കുത്തി ധരിച്ചിരുന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടതെന്നും കോയമ്പത്തൂരിൽ പാക്ക് ചെയ്ത വെള്ളത്തിന്റെ ബോട്ടിൽ കണ്ടെത്തിയതും ജസ്നയ്ക്കല്ല ആപത്തുപിണഞ്ഞതെന്ന സൂചനകളും നൽകി.
കഴിഞ്ഞ മാസം 26 ന് ചെന്നൈ അണ്ണാനഗർ സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 29 കാരി പൊക്കിഷയുടേതാണ് മൃതദേഹമെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇവരെ കാണാതായകാര്യത്തിലും എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിരിക്കുകയാണ് തമിഴ്നാട് പൊലീസ്. മൃതദേഹം കത്തിക്കുന്നതായി കണ്ടെത്തിയത് പൊലീസ് പട്രോൾ സംഘമാണ്. പുലർച്ചെയായിരുന്നു സംഭവം. പൊലീസ് എത്തിയതോടെ രണ്ടുപേർ സ്ഥലത്തുനിന്ന് ഓടിപ്പോകുകയും ചെയ്തു.
മൃതദേഹം പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജസ്നയുടേതാകാമെന്ന സംശയത്തിൽ ഈ പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘവും ജസ്നയുടെ സഹോദരൻ ജയ്സും ചെങ്കൽപേട്ട് ആശുപത്രിയിൽ എത്തിയിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന് ജസ്നയുമായി സാമ്യം ഇല്ലെന്നു പരിശോധനയിൽ കണ്ടെത്തി. എങ്കിലും ഇക്കാര്യം ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ ഡി.എൻ.എ പരിശോധനയ്ക്ക് പൊലീസ് തയ്യാറെടുക്കുന്നതിനിടയിലാണ് മൃതദേഹം തമിഴ്നാട് പൊലീസ് തിരിച്ചറിഞ്ഞത്.
ചെന്നൈയിക്കു പോയ സംഘത്തിൽ വെച്ചുച്ചിറ എസ്ഐ അഷ്റഫ് , തിരുവല്ല എസ്ഐ വിനോദ് , എസ്പിയുടെ ഷാഡോ പൊലീസിലെ ബിജു മാത്യു എന്നിവരാണ് ഉണ്ടായിരുന്നത്. കത്തിക്കരിഞ്ഞ പെൺകുട്ടിയുടെ പല്ല് കമ്പിയിട്ടതാണെന്നും പത്തൊൻപതിനും 21നും മധ്യേയാണ് പ്രായമെന്നും തമിഴ്നാട് പൊലീസ് അറിയിക്കുകയായിരുന്നു. കാണാതായ ജസ്നയുടെ പല്ലും കമ്പികെട്ടിയിരുന്നു എന്നതും പ്രായവും സമാനമാണ് എന്നതും മുൻനിർത്തിയാണ് ജസ്നയ്ക്കായി തിരച്ചിൽ നടത്തിവരുന്ന സംഘവും കാഞ്ചീപുരത്തേക്ക് പോയിട്ടുള്ളത്. അതേസമയം, ജസ്നയ്ക്ക് ആപത്തൊന്നും ഉണ്ടായിരിക്കരുതേ എ്ന്ന പ്രാർത്ഥനയിലായിരുന്നു് നാട്ടുകാരും കുടുംബവും ജസ്നയുടെ സഹപാഠികളുമെല്ലാം.
ജസ്ന അപ്രത്യക്ഷയായത് എങ്ങനെയന്നത് ഇപ്പോഴും ദുരൂഹം
ജസ്നയ്ക്കായി മൈസൂരിലും ബാംഗ്ളൂരിലും ഉൾപ്പെടെ അന്വേഷണം ശക്തമാക്കുകയും കണ്ടെത്തുന്നവർക്കോ അതിന് സഹായമായ വിവരം നൽകുന്നവർക്കോ അഞ്ചുലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു കേരള പൊലീസ്. എന്നാൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ പറ്റി ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് കാഞ്ചീപുരത്ത് നിന്ന് ഇത്തരമൊരു വിവരം പൊലീസ് കൈമാറുന്നതും കേരള പൊലീസ് അന്വേഷണവുമായി പോയതും.
മുക്കൂട്ടുതറയിൽ നിന്ന് രണ്ടുമാസം മുമ്പ് കാണാതായ ജസ്ന മരിയയെ കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയില്ല. മൈസൂരും ബാംഗ്ലൂരൂം നടത്തിയ പരിശോധന കാര്യമായി ഫലമൊന്നും ഉണ്ടായില്ല. ഇതോടെ ജ്സന അപകടത്തിൽ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയും ഇത്തരത്തിൽ അന്വേഷണം തുടരുകയുമാണ്. ഇതിന്റെ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.
പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും തിരുവല്ല ഡിവൈ.എസ്പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിനെത്തിയത്.
അതേസസമയം ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പിതാവ് ജയിംസ് ജോസഫ് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇഴച്ചിലുണ്ടായെങ്കിലും പ്രത്യേക സംഘം ചുമതലയേറ്റശേഷം എല്ലാ സാധ്യതകളും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചശേഷം നിരവധി ഫോണുകളും സന്ദേശങ്ങളും എത്തുന്നുണ്ട്.
ബംഗളൂരുവിൽ ജസ്ന എത്തിയിരുെന്നന്ന സൂചനകളെത്തുടർന്ന് അവിടെ നേരിട്ടും അന്വേഷണം നടത്തി. അത് അടിസ്ഥാനരഹിത പ്രചാരണമായിരുെന്നന്ന് മനസ്സിലാക്കാനായി. ദൂരുഹസാഹചര്യത്തിൽ മുക്കൂട്ടുതറയിൽനിന്ന് കഴിഞ്ഞമാസം 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാംവർഷ ബിരുദവിദ്യാർത്ഥി ജസ്നയെ കാണാതായത്. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സമൂഹ മാധ്യമക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിച്ചത്. സമരം നാലാംദിവസം പിന്നിട്ടപ്പോഴാണ് ജസ്നയുടെ പിതാവെത്തിയത്. മാർച്ച് 22ന് രാവിലെ അമ്മായിയുടെ വീെേട്ടിലക്കന്നുപറഞ്ഞ് പോയ ജസ്ന എരുമേലിയിൽ എത്തിയെന്ന് മാത്രമാണ് ലഭിച്ച തെളിവ്.
പിന്നീട് ആേന്റാ ആന്റണി എംപി ബംഗളൂരുവിൽ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണസംഘം അവിടെയെത്തി സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പ്രേയാജനമുണ്ടായില്ല. തുടർന്ന് തിരുവല്ല ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ 15അംഗ സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ജസ്നയെ കണ്ടെത്താൻ കേരള പൊലീസിന്റെ പ്രത്യേക സംഘം രംഗത്തുണ്ട്. ജസ്നയെ കണ്ടെത്തുന്നതിന് വേണ്ടി സമര രംഗത്തേക്ക് ഇറങ്ങാനൊരുങ്ങുകയാണ് അച്ഛനും കുടുംബവും. കോട്ടയം കളക്റ്റ്രേറ്റിന് മുന്നിൽ ഫേസ്ബുക്ക് കൂട്ടായ്മ സമരം നടത്തുന്നുണ്ട്. ജസ്നയെ ആരെങ്കിലും മനപ്പൂർവ്വം ഒളിപ്പിച്ചതായിരിക്കും എന്നാണ് അച്ഛനായ ജെയിംസ് ജോസഫ് ആരോപിക്കുന്നത്. ജസ്നയെ ബെംഗളൂരുവിൽ വെച്ച് കണ്ടുവെന്ന പ്രചാരണം ജെയിംസ് നിഷേധിക്കുന്നു. വീട്ടിലുള്ളവർക്കും തനിക്കും ജസ്നയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും എവിടെ പോയാലും ജസ്ന വിളിക്കുമെന്നും ജെയിസ് പറയുന്നു.
ബെംഗളൂരുവിലെ ആശ്വാസ് ഭവനിൽ ജസ്ന ആൺസുഹൃത്തിനൊപ്പം എത്തിയതായി പൊലീസിന് വിവരം ലഭിച്ചതു പ്രകാരം അന്വേഷണ സംഘം ബെംഗളൂരുവിലെത്തി. ആശ്വാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും അത് ജസ്ന അല്ലെന്നും മറ്റൊരു പെൺകുട്ടിയാണെന്നും കണ്ടെത്തി. മൈസൂരിലും ജസ്നയെ തിരഞ്ഞുവെങ്കിലും പൊലീസിന് ഒരു സൂചനയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇിതനിടെ ഇതര സംസ്ഥാന പൊലീസ് അധികൃതർക്കും സഹായംതേടി കേരളം ചിത്രങ്ങൾ ഉൾപ്പെടെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തമിഴ്നാട് പൊലീസ് കേരള പൊലീസുമായി ബന്ധപ്പെട്ടത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്