300 ബെഡിൽ താഴെയുള്ള ആശുപത്രികൾ പുതുക്കിയ ശമ്പളം നൽകില്ല; ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നഴ്സുമാരെ കൊണ്ട് നിർബന്ധ പൂർവ്വം ഒപ്പു വയ്പ്പിക്കണം; 300 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ ശമ്പള വർദ്ധന അംഗീകരിച്ചാലും കുടിശിക കൊടുക്കരുത്; ചികിത്സാ ഫീസ് ഉടനടി കൂട്ടി അധിക വരുമാനം കണ്ടെത്തണം: ആശുപത്രി മുതലാളിമാർ സർക്കാരിനെയും വെല്ലുവിളിക്കാനെടുത്ത തീരുമാനങ്ങൾ മറുനാടൻ പുറത്ത് വിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വളരെ നാളത്തെ പരിശ്രമങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 23ന് സർക്കാർ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള വർദ്ധന നടപ്പിലാക്കിയത്. ആശുപത്രി മാനേജ്മെന്റുകൾക്കെതിരെയുള്ള വികാരം ശക്തമായപ്പോൾ നഴ്സുമാരുടെ വേതനം പിണറായി സർക്കാർ ഉയർത്തി നൽകി എങ്കിലും സർക്കാരിനെയും വെല്ലുവിളിച്ച് നഴ്സുമാർക്ക് ശമ്പളം ഉയർത്തി നൽകാതെയും ചികിത്സാ ഫീസ് കുത്തനെ കൂട്ടിയും മുന്നോട്ട് പോകാനാണ് ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം. സർക്കാരിനെയും വെല്ലുവിളിക്കുന്ന കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ചേർന്ന് എടുത്ത ഈ തീരുമാനത്തിന്റെ രേഖകൾ മറുനാടൻ പുറത്ത് വിടുകയാണ്. ലിസി ആശുപത്രി ഡയറക്ടർ തോമസ് വൈക്കത്ത് പറമ്പിലിന്റെ പേരലുള്ള രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
300 ബെഡിൽ താഴെ ഉള്ള ആശുപത്രിയിലെ നഴ്സുമാർക്ക് പുതുക്കിയ ശമ്പളം നൽകേണ്ടതില്ലെന്നാണ് ആശുപത്രി മാനേജ്മെന്റുകൾ പറയുന്നത്. അതായത് പുതുക്കിയ ശമ്പള നിരക്ക് നിലവിൽ വന്നാലും 300ൽ താഴെ ബെഡുകൾ ഉള്ള ആശുപത്രിയിലെ നഴ്സുമാർക്ക് നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വേതനം മാത്രമേ നൽകൂ. 2018 ഏപ്രിൽ 23ന് നിലവിൽ വന്ന പുതുക്കിയ വേതനം ഇവർക്ക് നൽകില്ല.അതിനായി ഈ ആശുപത്രികളിലെ നഴ്സുമാരെ കൊണ്ട് ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നിർബന്ധപൂർവ്വം ഒപ്പു വെപ്പിക്കണമെന്നും പറയുന്നു.
ചെറുകിട ആശുപത്രികളിലെ മിക്ക നഴ്സുമാരും ശമ്പള വർധനയെ പറ്റി ബോധവാന്മാരല്ല. ചെറിയ ആശുപത്രികൾക്ക് പുതുക്കിയ ശമ്പള നിരക്ക് അധിക ബാധ്യതയും ആശുപത്രി അടച്ചു പൂട്ടുമോ എന്ന പേടിയും ഇവർക്കുണ്ട്. അതിനാൽ തന്നെ പുതുക്കിയ ശമ്പള നിരക്ക് വേണ്ട എന്ന് നിർബന്ധിച്ച് ഇവരെ കൊണ്ട് എഗ്രിമെന്റ് എഴുതിക്കാനാകുമെന്നാണ് ഇവർ പറയുന്നത്. ഇങ്ങനെ നഴ്സുമാരെക്കൊണ്ട് ഒപ്പു വെച്ച ശേഷം അത് അവരവരുടെ നിയമ പരിധിയിലുള്ള ലേബർ ഓഫിസർക്ക് അയച്ചു കൊടുക്കണം. നഴ്സുമാർ തന്നെ ശമ്പള വർദ്ധനവ് വേണ്ടെന്ന് പറഞ്ഞുള്ള എഗ്രിമെന്റ് ഒപ്പുവെച്ചത് ലേബർ ഓഫീസർമാർക്ക് അയച്ചു കൊടുക്കുന്നതോടെ നിയമ നടപടികളിൽ നിന്നും മാറി നിൽക്കാനും ആകും.
അതേസമയം വലിയ ആശുപത്രികൾ അതായത് 300ൽ അധികം ബെഡുകൾ ഉള്ള ആശുപത്രികൾ 2018 ഏപ്രിൽ 23ന് നിലവിൽ വന്നത് പ്രകാരമുള്ള ശമ്പളം തൊഴിലാളികൾക്ക് നൽകണം. 300 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ ശമ്പള വർദ്ധന അംഗീകരിച്ചാലും കുടിശിക കൊടുക്കരുതെന്നും ഈ കത്തിൽ വ്യക്തമാക്കുന്നു. ശമ്പള വർദ്ധന നടക്കുന്നതിന് പിന്നാലെ തന്നെ രോഗികളിൽ നിന്നും അധികമായി പണം ഈടാക്കാനുമാണ് ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം. രോഗികളിൽ നിന്നും അധിക പണം ഈടാക്കിയാൽ മാത്രമേ ആശുപത്രികൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാകൂ. അതിനാൽ ചികിത്സാ ഫീസ് ഉടനടി കൂട്ടി അധിക വരുമാനം കണ്ടെത്താനാണ് ആശുപത്രി മാനേജ്മെന്റുകളുടെ നീക്കം.
നഴ്സുമാർ സമരം ചെയ്തിട്ടും കണ്ണു തുറക്കാതെ സർക്കാർ അവസാന നിമിഷം വരെ ആശുപത്രി മുതലാളിമാർക്കൊപ്പം നിന്നിരുന്നു. സമരം കൈവിട്ടു പോകുമോ എന്ന അവാസന നിമിഷത്തിലാണ് സർക്കാർ നഴ്സുമാർക്ക് അനുകൂലമായി തീരുമാനം എടുത്തതും ശമ്പള വർദ്ധന നടപ്പിലാക്കിയതും. എന്നാൽ ഇപ്പോൾ സർക്കാരിനെയും വെല്ലുവിളിച്ച് ആശുപത്രി മാനേജ്മെന്റുകൾ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് ഒരുങ്ങുന്നത്. 300 ബെഡിൽ താഴെയുള്ള ആശുപത്രികളിലെ നഴ്സുമാർക്ക് ശമ്പളം കൂട്ടി നൽകേണ്ടതില്ല എന്ന ധിക്കാരപരമായ സമീപനമാണ് ആശുപത്രി മുതലാളിമാർ എടുത്തിരിക്കുന്നത്. ഇതും പോരാഞ്ഞ് ശമ്പള വർദ്ധന വേണ്ടെന്ന് സമ്മതിക്കുന്ന കരാർ ഉണ്ടാക്കി നഴ്സുമാരെ കൊണ്ട് നിർബന്ധ പൂർവ്വം ഒപ്പു വയ്പ്പിക്കണമെന്നുമുള്ള ധാർഷ്ഠ്യമാണ് ആശുപത്രി മുതലാളിമാർ കൈക്കൊള്ളുന്നത്.
ഇതോടെ നാളുകളായി നഴ്സുമാർ ചെയ്ത സമരം വീണ്ടും വെള്ളത്തിൽ വരച്ച വര പോലെയാകും. കാരണം കേരളത്തിലെ ഒട്ടു മിക്ക ആശുപത്രികളും 300ൽ താഴെ ബെഡുകൾ ഉള്ളവയാണ്. കിംസും അമൃതയും പോലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമാണ് 300ൽ കൂടുതൽ ബെഡ് ഉള്ളത്. അതായത് നഴ്സുമാരെ കൊണ്ട് ശമ്പള വർദ്ധന വേണ്ടെന്ന് നിർബന്ധിച്ച് ഒപ്പു വെപ്പിച്ചാൽ സമരം ചെയ്ത നഴ്സുമാരെല്ലാം വിഡ്ഢികളാകുമെന്ന് അർത്ഥം. നിലവിലെ സർക്കാർ നിയമം ഉണ്ടെങ്കിലും നഴ്സുമാർക്ക് സർക്കാർ നിശ്ചയിച്ച ശമ്പളം കിട്ടുകയില്ല എന്ന് ചുരുക്കും. ഇതിനുള്ള ചരടുവലികളാണ് ആശുപത്രി മുതലാളിമാർ നടത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍