റെയിൽവേ സ്റ്റേഷനിൽ വെച്ച് എന്നെ ആക്രമിച്ചത് 'മേത്തനായ നിന്നെ കത്തിച്ച് കളയും' എന്ന് ആക്രോശിച്ചു കൊണ്ട്; ഓടി വന്ന ഭാര്യയേയും നാലു വയസ്സുള്ള കുട്ടിയേയും അവർ മർദ്ദിച്ചു; വിജിത്ത് ഒരു ദളിത് യുവാവായതും ഞാൻ ഒരു മുസ്ലിം ആയതുമാണ് അവരുടെ പ്രശ്നം; ദളിത് യുവാവ് നായർ പെൺകുട്ടിയ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് ജോലി നൽകിയ തന്നെ മർദ്ദിച്ചത് എന്തിനെന്നറിയില്ല: കേരളത്തിലെ സംഘപരിവാർ വിളയാട്ടത്തിന്റെ ഞെട്ടൽ മാറാതെ ഷെമീർ മറുനാടനോട്
അരുൺ ജയകുമാർ
തിരുവനന്തപുരം: ദളിത് യുവാവ് നായർ പെൺകുട്ടിയ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിന് ജോലി നൽകിയ മുസ്ലിം യുവാവിനും കുടുംബത്തിനും ബിജെപി നേതാക്കളുടെ ക്രൂര മർദ്ദനം. സംഭവം യുപിയിലോ ഗുജറാത്തിലോ അല്ല കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപിയുടെ ഒരേ ഒരു എംഎൽഎ ഒ. രാജഗോപാലിന്റെ മണ്ഡലത്തിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രാവച്ചമ്പലം സ്വദേശിയായ ഫ്രൂട്ട്സ്റ്റാൾ ഉടമ ഷമീറിനും ഭാര്യക്കും മക്കൾക്കും ബിജെപി നേതാക്കളുടെ മർദ്ദനം നേരിടേണ്ടിവന്നത്.
ബിജെപിയുടെ വാർഡ് കൗൺസിലർ പാപ്പനംകോട് സജി, മറ്റൊരു കൗൺസിലറായ എംആർ ഗോപന്റെ മകൻ വിവേക് ഗോപൻ എന്നിവരുടെ നേതൃത്വത്തിൽ തന്നെയും കുടുംബത്തേയും മർദ്ദിക്കുകയായിരുന്നു. താൻ ഒരു മുസ്ലീമായതു കൊണ്ടാണോ തന്നെ ആക്രമിച്ചതെന്നാണ് ഷമീർ പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ഉദാസീനമായ നിലപാടാണ് ഇത് വരെ ഉണ്ടായിട്ടുള്ളതെന്നും ശമീറിന് പരാതിയുണ്ട്.
സംഭവത്തെക്കുറിച്ച് ഷമീർ പറയുന്നത് ഇങ്ങനെ:
എന്റെ കൂടെ ജോലി ചെയ്യുന്ന വിജിത്തിനെ ഒളിച്ചോടാൻ സഹായിച്ചുവെന്നാണ് എന്നെ അവർ ക്രൂരമായി മർദ്ദിച്ചത്. മേത്തനായ നിന്നെ കത്തിച്ച് കളയുമെന്നുൾപ്പടെ ആക്രോശിച്ചാണ് മർദ്ദിച്ച് അവശനാക്കിയത്. വിജിത്ത് ഒരു ദളിത് യുവാവായതും ഞാൻ ഒരു മുസ്ലിം ആയതുമാണ് അവരുടെ പ്രശ്നം. വിജിത്ത് പ്രണയിച്ച നായർ പെൺകുട്ടിയായ വൈഷ്ണവിയുടെ അച്ഛൻ ഒരു ബിജെപി അനുഭാവിയാണ്. നേതാക്കളുമായി ഇയാൾക്ക് നല്ല അടുത്ത ബന്ധമാണ്. മുൻപ് ഒരിക്കലും വിജിത്തിനെ ഇയാളുടെ ആളുകൾ കൊണ്ട് പോയി മർദ്ദിച്ച ശേഷം പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നെയും അവർ ബന്ധം തുടരുകയും കഴിഞ്ഞയാഴ്ച സ്വമേധയാ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇവരെ ഞാൻ സഹായിച്ചുവെന്നാരോപിച്ചായിരുന്നു ട്രെയിനിന്് ഉള്ളിൽ വെച്ച് എന്നെയും ഭാര്യയെയും മർദ്ദിച്ചത്.
ഭാര്യക്കും മക്കൾക്കുമൊപ്പം നിലമ്പൂരിലെ ബന്ധു വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തരമണിയോടൊണ് സംഭവം നടക്കുന്നത്. ട്രെയിൻ പുറപ്പെട്ടപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിയ ശേഷമാണ് മർദ്ദനം തുടർന്നത്. പെൺകുട്ടിയേയും വിജിത്തിനേയും കാണാനില്ലെന്നാരോപിച്ച് ഇവർ എന്നെ സംശയിച്ചിരുന്നു. അവരുടെ മകൾ ഒരാൾക്കൊപ്പം പോയതിന് എന്നെയും കുടുംബത്തേയും അടിക്കാനും കൊല്ലാനും വരുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. മകളെയും വിജിത്തിനേയും അന്വേഷിച്ചിറങ്ങിയ ബിജെപി നേതാക്കളും സംഘവും വിജിത്തിന് ജോലി നൽകിയ എന്റെ വീട്ടിലും അന്വേഷിച്ച് എത്തുകയായിരുന്നു. അവിടെ എത്തി അന്വേഷിച്ചപ്പോഴാണ് ഞാൻ നിലമ്പൂരിലേക്ക് പോകുന്നുവെന്ന ഇവർ അറിഞ്ഞത്.
ഭാര്യയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാനാണ് ഞാനും കുടുംബവും റെയ്ൽവേ സ്റ്റേഷനിലേക്ക് പോയത്. എന്നാൽ വിജിത്തിനേയും ഭാര്യയേയും ഒപ്പം കൂട്ടി എന്നാണ് അവർ കരുതിയത്. റെയിൽവേ സ്റ്റേഷനിലെത്തിയ അവർ 40ഓളം പോരുണ്ടായിരുന്നു. പിന്നീട് ട്രെയിനിന്റെ പരിസരത്ത് തന്നെ എവിടേടെ ഷെമീർ എന്നുൾപ്പടെ അലറിയാണ് ഇവർ വന്നത്. ഇവർക്കൊപ്പം നേമം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു. മകളെ കാണാനില്ലെന്നാരോപിച്ച് നേമം സ്റ്റേഷനിൽ പരാതി അവർ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാർ വന്നത്. ഇവരെ കണ് ഭയന്ന് ഞാൻ ട്രെയിനിലെ ടോയ്ലെറ്റിൽ ഒളിച്ചു. എന്നാൽ പൊലീസ് ഉൾപ്പടെയുണ്ടെന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ ഞാൻ പുറത്തിറങ്ങുകയായിരുന്നു.
പുറത്തിറങ്ങിയ ഉടനെ ഇവർ ജാതി വിളിച്ച് അലറിയ ശേഷം മർദ്ദിക്കുകയായിരുന്നു. ഇത് കേട്ട് ഓടി വന്ന ഭാര്യയേയും നാല് വയസ്സുള്ള കുട്ടിയേയും 11 മാസം പ്രായമുള്ള കുട്ടിയെ പോലും മർദ്ദിച്ചുവെന്നും എനിക്ക് വിശ്വസിക്കാനായില്ല. ഭാര്യ സജിനയെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. പിന്നീട് ട്രെയിൻ സ്റ്റാർട്ട് ചെയ്തപ്പോൾ ചങ്ങല വലിച്ച് വണ്ടി നിർത്തിയ ശേഷമായിരുന്നു മർദ്ദനം. പൊലീസ് സ്ഥലത്തുണ്ടായിട്ടും ഞങ്ങളെ മർദ്ദിച്ചപ്പോൾ ഇടപെട്ടില്ല. തുടർന്ന് സ്റ്റേഷന് പുറത്തിറങ്ങിയ ശേഷം ഒരു ഓട്ടോിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ നിന്നും എന്നെ ജനറൽ ഹോസ്പിറ്റലിലേക്കും ഭാര്യയെ വീട്ടിലേക്കും പറഞ്ഞ് വിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷം വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഭാര്യയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നീട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഷമീർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മർദ്ദനം നടന്നതിൽ പൊലീസിന്റെ ഇത് വരെയുള്ള ഇടപെടൽ തൃപ്തികരമല്ല. ഒരു മിസ്സിങ്ങ് കേസ് മാത്രമാണ് നിലവിലുള്ളതെന്ന് നേമം പൊലീസ് പറയുന്നു. മർദ്ദനം നടന്നത് റെയിൽവേ സ്റ്റേഷന് ഉള്ളിലായതിനാൽ തന്നെ റെയിൽവേ പൊലീസിനാണ് അന്വേഷണ ചുമതലയെന്നാണ് തമ്പാനൂർ പൊലീസ് പറയുന്നത്. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്നും ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുമെന്നും റെയിൽവേ പൊലീസ് എസ്ഐ രഘുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുകെ മോഹം ഉപേക്ഷിച്ചു യുവതി ഈ ആഴ്ച നാട്ടിലേക്ക്
- സുധാകരന് എതിരെ ദൃശ്യങ്ങളുമായി പരാതിക്കാർ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍