അട്ടപ്പാടി ഇപ്പോഴും പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമി; സർക്കാർ ഫണ്ടുപയോഗിച്ചും കമ്പനികളുടെ സിഎസ്ആർ ഫണ്ടുപയോഗിച്ചും വർഷത്തിൽ നടക്കുന്നത് 100 കോടിയുടെ പ്രവർത്തനങ്ങൾ; എന്നിട്ടും മധുവിന് പട്ടിണി മാറ്റാൻ ഭക്ഷണം മോഷ്ടിക്കേണ്ട അവസ്ഥ എങ്ങനെയുണ്ടായി? പോഷകാഹാര കുറവ് മൂലമുള്ള ശിശു മരണവും സ്കൂളിൽ പോകാത്ത ആദിവാസി കുട്ടികളും ഇപ്പോഴും അട്ടപ്പാടിയിലെ പതിവു കാഴ്ച്ച
ജാസിം മൊയ്തീൻ
അട്ടപ്പാടി: ബാംഗ്ലൂർ നഗരത്തിൽ എഞ്ചിനീയർമാരെ തട്ടി നടക്കാനാകാത്ത അവസ്ഥയാണെന്ന് കാലങ്ങളായി നാം കേട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അതിലേറെ ഭീകരമാണ് അട്ടപ്പാടിയിലെ സോഷ്യൽ വർക്കർമാരുടെ കണക്ക്. സർക്കാർ അംഗീകാരമുള്ളതും അല്ലാത്തതുമായ വിവിധ എൻ ജി ഒകളുടെ കീഴിൽ ആയിരത്തിലധികം എംഎസ്ഡബ്ല്യകാരാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി ഓരോ വർഷവും ചുരം കയറുന്നത്. ഇത്രയൊക്കെയുണ്ടായിട്ടും മധുവിനെ പോലുള്ളവർക്ക് ഇന്നും പട്ടിണി തന്നെയാണ് ശരണം.
എങ്ങനെയാണോ ഒരുകാലത്ത് ബാംഗ്ലൂർ എഞ്ചിനീയർമാരുടെ പറുദീസയായത് അത് പോലെ തന്നെയാണ് അട്ടപ്പാടി പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ പുണ്യഭൂമിയായത്. സർക്കാർ ഫണ്ടുപയോഗിച്ചും, വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളുപയോഗിച്ചും അട്ടപ്പാടിയിൽ ശരാശരി ഒരു വർഷത്തിൽ 100 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്.കുടുംബശ്രീ മിഷൻ, എൻആർഎൽഎം എന്നിവരാണ് അട്ടപ്പാടിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് സാമൂഹ്യ സേവനം എന്ന പേരിൽ തട്ടിപ്പ് നടത്തുന്നവരിൽ പ്രധാനികൾ.
നേതാവ് സീമഭാസ്കർ എന്ന ഒരു വമ്പൻപിടിപാടുകളുള്ള സ്ത്രീയും. പോഷകാഹാര കുറവുകൊണ്ട് അട്ടപ്പാടിയിൽ വൻതോതിൽ ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ കാലത്താണ് സീമ ഭാസ്കർ എന്ന ഉദ്യോഗസ്ഥ അട്ടപ്പാടി ചുരം കയറുന്നത്. പിന്നീട് ആദിവാസികളുടെ പട്ടിണി മാറ്റാനുള്ള ഏക പോംവഴിയെന്ന് പറയുന്നത് കുടുംബശ്രീകൾ രൂപീകരിക്കുന്നതും കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കലുമാണെന്ന് കാണിച്ച് സർക്കാറിനൊരു റിപ്പോർട്ടും നൽകി.
കേട്ടപാതി കേൾക്കാത്ത പാതി ആദിവാസികളെ ഉന്നമനം കണ്ടിട്ടേ ഇനി അടങ്ങൂ എന്ന മട്ടിൽ അന്നത്തെ വി എസ് സർക്കാർ അത്ിന് പൂർണ അംഗീകാരവും നടത്തിപ്പിനായി കോടികളും നടത്തിപ്പിനുള്ള ചുമതലയും സീമ ഭാസ്കറിനെ ഏൽപിച്ചു. പിന്നീട് അവർ മുൻകൈയെടുത്ത് അട്ടപ്പാടിയിലെ 190ലധികം വരുന്ന ഊരുകളിൽ ഓരോ ആനിമേറ്റർമാരെ നിയമിക്കുകയും അവർ മുഖേന അവിടെങ്ങളിലെല്ലാം കുടുംബ്ശ്രീ യൂണിറ്റുകൾ രൂപീകരിക്കുകയും കമ്മ്യൂണിറ്റി കിച്ചണുകൾ നിർമ്മിക്കുകയും ചെയ്തു. എല്ലാ ദിവസവും ഒരു ഊരിലേക്ക് ആവശ്യമായ ഭക്ഷണം ഈ കമ്മ്യൂണിറ്റി കിച്ചണിൽ പാകം ചെയ്ത് ഊരിലുള്ളവർക്ക് വിതരണം ചെയ്യലായിരുന്നു പദ്ധതി.
അത് വരെ തന്റെ തനത് വിഭവങ്ങൾ ശേഖരിച്ച് തന്റേതായ രീതിയിൽ ആഹാരമുണ്ടാക്കി കഴിച്ചിരുന്ന ഒരു ജനത അന്ന് മുതൽ സർക്കാർ നൽകുന്ന നക്കാപ്പിച്ചക്കായി ആത്മാഭിമാനം പണയപ്പെടുത്തി വരിനിൽക്കണം. ലഭിച്ചിരുന്നതാകട്ടെ പുഴുത്ത അരികൊണ്ടുണ്ടാക്കിയ കഞ്ഞിയും, എലി കാഷ്ടിച്ച പയറുകൊണ്ടുണ്ടാക്കിയ ഉപ്പേരിയും. മറ്റൊന്ന് അവിടങ്ങളിലെല്ലാം കുടുംബശ്രീകൾ രൂപീകരിച്ച് സ്ത്രീകളെ ഉന്നതിയിലെത്തിക്കലായിരുന്നു. അതിനായി ഓരോ ഊരിലും ഒന്നോ അതിലധികമോ കുടുംബശ്രീ യൂണിറ്റുകളും രൂപീകരിച്ചു. ഇനി ഇപ്പോഴത്തെ ഈ രണ്ട് സംവിധാനങ്ങളുടെയും അവസ്ഥ പരിശോധിക്കാം അട്ടപ്പാടിയിലെ ഒരൊറ്റ ഊരിൽ പോലും ഇന്നീ കമ്മ്യൂണിറ്റി കിച്ചണുകൾ പ്രവർത്തക്കുന്നില്ല.
ഇത് പറയുമ്പോഴും നടത്തിപ്പുകാരും സർക്കാരും പറയുന്നത് കമ്മ്യൂണിറ്റി കിച്ചണെന്ന് പറയുന്നത് ഒരു ദീർഘ കാലത്തേക്കുള്ള പരിഹാരമായിരുന്നില്ല. അത് ആ സമയത്തെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതിയായിരുന്നെന്നാണ്. പക്ഷെ ഫലത്തിൽ സംഭവിച്ചത് അത്രയും കാലം സ്വന്തമായെന്തെങ്കിലും വെച്ചുണ്ടാക്കി കഴിച്ചിരുന്നവർ കമ്മ്യൂണിറ്റി കിച്ചണുകളുടെ വരോവോട് കൂടി അത് നിർത്തി തീർത്തും സർക്കാർ നൽകുന്നത് മാത്രം അശ്രയിക്കുന്ന അവസ്ഥയിലുമെത്തി. ഇ്പ്പോൾ സർക്കാർ ഒന്നും നൽകുന്നുമില്ല. സ്വന്തമായൊന്നുമുണ്ടാക്കുന്നുമില്ല. നിരവധി കോണികളിൽ നിന്നും കമ്മ്യൂണിറ്റി കിച്ചണെന്ന പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ചും നടത്തിപ്പുകാരെ കുറിച്ചും ആക്ഷേപങ്ങളുയർന്നിരുന്നെങ്കിലും നടപടിയെടുക്കേണ്ടവരാരും തന്നെ അതിനൊന്നും ചെവികൊടുത്തില്ലെന്നതാണ് വാസ്തവം. ഇവരുടെ തന്നെ മറ്റൊരു പ്രൊജക്ടായിരുന്നു ബ്രിഡ്ജ് സ്കൂൾ.
ഇതിന്റെയും അവസ്ഥ സമാനമാണ്. വിവിധ സാഹചര്യങ്ങളാൽ സ്കൂളിൽ പോകാൻ കഴിയാതിരുന്ന കുട്ടികൾ തുടർവിദ്യാഭ്യാസം നൽകുന്ന പദ്ധതിയാണ് ബ്രിഡ്ജ് സ്കൂൾ. മണ്ണാർകാട് എം എൽ എയുടെ ബിനാമിയുടെ ഉടമസ്ഥതയിലുള്ള അട്ടപ്പാടി ക്യാമ്പ് സെന്റിലും, വിവിധ സ്ഥലങ്ങൾ വാടകക്കെടുത്തുമായിരുന്നു ഇത്രയും കാലം ബ്രിഡ്ജ് സ്കൂളും എൻആർഎൽഎം ഓഫീസുമൊക്കെ പ്രവർത്തിച്ചിരുന്നതെങ്കിലും വർഷങ്ങളുടെ വാടക കുടിശ്ശികയാക്കി കഴിഞ്ഞ വർഷം ഇവർ ഒഴിഞ്ഞ കിടന്നിരുന്ന എന്നാൽ കിലയുടെ പരിശീലന കേന്ദ്രമാക്കാൻ സർ്ക്കാർ ഉദ്ദേശിച്ചിരുന്ന പഴയ അഹാർഡ്സ് ക്യാമ്പസ് കയ്യേറുകയായിരുന്നു.
ഇത് കേവലമൊരും എൻ ആർ എൽ എമ്മും കുടുംബശ്രീമിഷനും നടത്തിയ തട്ടിപ്പുകളിൽ ഒന്ന് മാത്രം. ഇത്തരത്തിൽ നൂറിലധികം സംഘങ്ങളാണ് അട്ടപ്പാടിയിൽ ആദിവാസികളുടെ ഉന്നമനത്തിനെന്നും പറഞ്ഞ് അട്ടപ്പാടിയെലെത്തിയിരിക്കുന്നു. ആദി,ആസ്സോ,ശാന്തി,തമ്പ്,തുടങ്ങി വിവിധ പേരുകളിൽ ഇവർ ഓരോ വർഷവും ഇവരെല്ലാം കൂടി സർക്കാറിൽ നിന്നും വിവിധ കമ്പനികളുടെ സിഎസ്ആറുകളായും തട്ടിയെടുക്കുന്നത് കോടികളാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍