പ്രണയത്താൽ അഞ്ജലി വിളിച്ച് കൂവിയപ്പോൾ ആ 17കാരൻ മുഖം ഉയർത്തി നോക്കിയില്ല; സച്ചിൻ എന്ന പയ്യനെ വീഴ്ത്തിയ കഥ പറഞ്ഞ് അഞ്ജലി
പ്രശസ്തരുമായി ബന്ധപ്പെട്ടതെന്തിനെക്കുറിച്ചറിയാനും നമുക്കെല്ലാം ആകാംക്ഷയാണ്. അവരുടെ പ്രണയത്തെക്കുറിച്ചറിയാൻ അതിലേറെ ആർത്തിയുമാണ്. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുമായുള്ള തന്റെ പ്രണയം കെട്ടിപ്പടുത്തതുമായി ബന്ധപ്പെട്ട വസ്തുതകൾ വെളിപ്പെടുത്തിക്കൊണ്ട് ഭാര്യ അഞ്ജലി രംഗത്തെത്തിയിരിക്കുന്നു. സച്ചിന്റെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയുടെ പ്രകാശനവേളയിലാണ് അഞ്ജലി രസരകരമായ പ്രണയരഹസ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സച്ചിനുമായി എയർപോർട്ടിൽ വച്ചുണ്ടായ ഒരു കൂടിക്കാഴ്ച അവർ ഓർത്തെടുക്കുന്നുണ്ട്. അന്ന് താൻ ഒരു സുഹൃത്തിനൊപ്പം അമ്മയെ പിക്ക് ചെയ്യാൻ വന്നതായിരുന്നുവെന്നും എന്നാൽ എയർപോർട്ടിൽ സച്ചിനെ കണ്ട നിമിഷത്തിൽ അമ്മെയെ മറന്ന് താൻ സച്ചിന് പുറകിൽ ഓടിയിരുന്നുവെന്നും അഞ്ജലി വെളിപ്പെടുത്തുന്നു. സച്ചിൻ... സച്ചിൻ എന്ന് വിളിച്ച് കൂവിക്കൊണ്ടായിരുന്നു ആ ഓട്ടം. എന്നാൽ സച്ചിൻ ടെൻഡുൽക്കർ എന്ന 17കാരന് ലജ്ജയാൽ തല ഉയർത്തി തന്നെ നോക്കാൻ കഴിഞ്ഞില്ലെന്നും അഞ്ജലി ഓർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലനായ സച്ചിനാണ് ആ പോകുന്നതെന്ന് തന്റെ സുഹൃത്ത് പറഞ്ഞാണ് താൻ സച്ചിനെ തിരിച്ചറിഞ്ഞത്. ആ മുഖം കണ്ടപ്പോൾ തനിക്ക് ക്യൂട്ട്നെസ് തോന്നിയെന്നും അഞ്ജലി പറയുന്നു.
തുടർന്ന് സച്ചിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് താൻ വിളിക്കുകയായിരുന്നു. താൻ അഞ്ജലിയാണന്നും എയർപോർട്ടിൽ വച്ച് കണ്ടിരുന്നവെന്നും വെളിപ്പെടുത്തി. താൻ അഞ്ജലിയെ ഓർക്കുന്നുണ്ടെന്നും സച്ചിൻ അന്ന് വെളിപ്പെടുത്തിയിരുന്നു. താൻ ഏത് കളർ ഡ്രസാണ് ധരിച്ചതെന്ന് ചോദിച്ചപ്പോൾ ഓറഞ്ച് കളർ ടീഷർട്ടായിരുന്നുവെന്ന് സച്ചിൻ പറഞ്ഞതായും അഞ്ജലി വെളിപ്പെടുത്തുന്നു. സച്ചിനുമായി ജീവിക്കുക തന്റെ നിയോഗമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. എയർപോർട്ടിൽ വച്ച് കാണുന്നതിന് മുമ്പ് സച്ചിനെ രണ്ടു പ്രാവശ്യം താൻ കണ്ടിരുന്നു. അന്നൊന്നും ക്രിക്കറ്റിൽ താൽപര്യമില്ലാത്തിനാൽ അത്ര ശ്രദ്ധിച്ചില്ല. സച്ചിൻ ക്രിക്കറ്റിൽ താരമായി തിളങ്ങുമ്പോൾ താൻ ഇംഗ്ലണ്ടിലായിരുന്നുവെന്ന് അഞ്ജലി പറയുന്നു. അന്ന് ഇന്ത്യൻ ടീം കളിക്കുമ്പോൾ ഡാഡി വിളിക്കാറുണ്ടായിരുന്നു. സെഞ്ച്വറി നേടിയ സച്ചിനെ കാണാൻ ഡാഡിക്ക് താൽപര്യമുണ്ടായിരുന്നു. എന്നാൽ തനിക്ക് സച്ചിനെ കാണാനും ക്രിക്കറ്റിലും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നുവെന്നും അഞ്ജലി ഓർക്കുന്നു. അന്ന് താൻ സച്ചിനെ കണ്ടിരുന്നുവെങ്കിൽ സച്ചിന്റെ 15ാം വയസ്സ് മുതൽ താൻ പുറകെക്കൂടുമായിരുന്നുവെന്നും അവർ പറയുന്നു.
ഒരു പത്രപ്രവർത്തകയെന്ന വ്യാജേന താൻ സച്ചിന്റെ വീട് സന്ദർശിച്ചിരുന്നുവെന്ന് അഞ്ജലി വെളിപ്പെടുത്തുന്നു. അന്ന് സച്ചിൻ ലജ്ജാലുവായിരുന്നു. ഒരു പെൺകുട്ടിക്ക് എങ്ങനെയാണ് തന്റെ വീട്ടിലേക്ക് വരാൻ കഴിഞ്ഞതെന്ന് അന്ന് സച്ചിൻ ചോദിച്ചിരുന്നുവത്രെ. അഞ്ജലിയുടെ സന്ദർശനത്തിൽ എന്തോ പന്തികേടുണ്ടെന്ന് തന്റെ സിസ്റ്റർ ഇൻ ലോ അന്നേ സംശയിച്ചിരുന്നവെന്ന് സച്ചിൻ വെളിപ്പെടുത്തുന്നു. ഒരു യഥാർത്ഥ ജേർണലിസ്റ്റായിരുന്നുവെങ്കിൽ അഞ്ജലി തന്നോടെന്തെങ്കിലും ചോദിക്കുമായിരുന്നുവെന്നും സച്ചിൻ പറയുന്നു.
ക്രിക്കറ്റ് ടൂറിലായിരിക്കുമ്പോൾ സച്ചിനുമായി ആശയവിനിമയം ചെയ്യുക പ്രയാസമുള്ള കാര്യമായിരുന്നുവെന്നാണ് അഞ്ജലി പറയുന്നത്. അക്കാലത്ത് ഇമെയിൽ, എസ്എംഎസ് എന്നിവ ഇല്ലായിരുന്നു. ഫോൺ വിളിക്കാൻ ഉയർന്ന നിരക്കുമായിരുന്നു. രാത്രി 10 മണിക്ക് കാൾ നിരക്ക് കുറവായിരുന്നതിനാൽ അപ്പോഴായിരുന്നു സച്ചിനെ വിളിച്ചിരുന്നത്. കത്തെഴുതുക മാത്രമായിരുന്നു ഏറ്റവും നല്ല മാർഗം. തങ്ങൾ എൻഗേജ്ഡ് ആകാൻ ആഗ്രഹിക്കുന്ന കാര്യം സച്ചിന്റെ മാതാപിതാക്കളെ അറിയിച്ചത് താനാണെന്ന് അഞ്ജലി വെളിപ്പെടുത്തുന്നു. ആ വിവാഹത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചത് ഫാസ്റ്റ് ബൗളർമാരെ നേരിടുന്നതിനേക്കാൾ തനിക്ക് പ്രയാസമുണ്ടാക്കിയെന്നാണ് സച്ചിൻ പറയുന്നത്. അതിനാൽ താൻ ന്യസിലാൻഡിലായിരിക്കുമ്പോൾ അഞ്ജലിയാണിക്കാര്യം നിർവഹിച്ചതെന്നും സച്ചിൻ പറയുന്നു. ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായിരിക്കുന്നത് വിഷമമുള്ള കാര്യമാണെന്നാണ് അഞ്ജലിയുടെ പക്ഷം. ഭർത്താവ് ആദ്യം ഔട്ടാവുകയും ഇന്ത്യ ക്രിക്കറ്റിൽ തോൽക്കുകയും ചെയ്താൽ താൻ വ്യക്തിപരമായി തെറ്റ് ചെയ്തുവെന്ന തോന്നൽ തനിക്കുണ്ടാകാറുണ്ടെന്നും അവർ പറയുന്നു. അതുപോലെത്തന്നെ ക്രിക്കറ്റ് സ്റ്റാറിനൊപ്പം മക്കളെയും കൊണ്ട് യാത്ര ചെയ്യുന്നതും വിഷമമുള്ള കാര്യമാണെന്ന് സച്ചിന്റെ പത്നി വെളിപ്പെടുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍