കപ്പ് നേടിയില്ലെങ്കിലും നേടാൻ അനുവദിക്കാത്തവർ;ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ ഫേവറിറ്റുകൾ മാത്രമല്ല; വൻ മീനുകളെ വീഴ്ത്തുന്ന ചെറുമീനുകളും റഷ്യയിൽ നീന്തിക്കളിക്കും; 2018 ലോകകപ്പിലെ കറുത്ത കുതിരകളെ പരിചയപ്പെടാം
ലോക മാമാങ്കത്തിന് റഷ്യയിൽ പന്തുരുളാൻ ഇനി അലശേഷിക്കുന്നത് വെറും ആറ് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത നാല് വർഷം ഫുട്ബോൾ രാജാക്കന്മാരാവുക ആരാണെന്ന് അറിയാനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന ടൂർണമെന്റ്. വമ്പൻ ത്യയാറെടുപ്പുകളുമായിട്ടാണ് 32 സംഘങ്ങൾ റഷ്യയിൽ പറന്നിറങ്ങുക. കീരീട സാധ്യത കൽപ്പിക്കപെടുന്നവരും ആദ്യം തന്നെ പുറത്താകുമെന്ന് ഉറപ്പുള്ള ടീമുകളും നിരവധിയാണ്. ഇവരോടൊപ്പം തന്നെ ലോകകപ്പിലെ കറുത്ത കുതിരകളായും ചില ടീമുകളെ കണക്കാക്കുന്നു. വമ്പന്മാരെ പോലും കിരീടത്തിൽ നിന്നും തട്ടിയകറ്റാൻ കെൽപ്പുള്ള കറുത്ത കുതിരകളായി ഇത്തവണയും ഒരു പിടി ടീമുകൾ ലോക മാമാങ്കത്തിന് എത്തിയിട്ടുണ്ട്.
വമ്പന്മാരുടെ മുന്നേറ്റത്തിനൊപ്പം തന്നെ അവരുടെ വീഴ്ചകളും ചിലപ്പോൾ ഫുട്ബോളിൽ വാർത്തായാകാറുണ്ട്. അട്ടിമറി എന്നതിലപ്പുറം എവിടെ വരെ ഈ ടീം ചെന്ന് നിൽക്കും പോകുന്ന പോക്കില# ആരെയൊക്കെ കൊണ്ട് പോകും എന്ന് പറയാൻ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ട്. 2018 റഷ്യയിൽ കറുത്ത കുതിരകളായി കണക്കാക്കപെടുന്നതിൽ യൂറോപ്പ്യൻ ടീമുകളാണ് മുന്നിൽ എന്ന് തന്നെ പറയാം. പോർച്ചുഗൽ, ബെൽജിയം, ഐസ്ലാൻഡ്, ക്രൊയേഷ്യ, കൊളംബിയ എന്നീ ടീമുകളെയാണ് ഇത്തവണ കറുത്ത കുതിരകളായി കാണാനാവുകഅടുത്തിടെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയെ പോലും അട്ടിമറിച്ച നൈജീരിയയും ഒരു പരിധിവരെ കറുത്ത കുതിരകളുടെ പട്ടികയിലാണ്. കപ്പ് നേടാനോന്നും ഇത് വരെ കഴിഞ്ഞിട്ടില്ലെങ്കിലും മറ്റ് ടീമുകളെ വിറപ്പിക്കാൻ പോന്ന അത്തരം ടീമുകളെ പരിചയപ്പെടാം
കറുത്ത കുതിരകളുടെ പട്ടികയിൽ ഇത്തവണ ആദ്യ സ്ഥാനക്കാർ യൂറോപ്പിയൻ ചാമ്പ്യന്മാരായ പോർച്ചുഗലാണ്. ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തുള്ള പോർ്ചുഗലിന്റെ ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം 2006ൽ സെമി ഫൈനൽ വരെ എത്തിയതായിരുന്നു. യൂറോ കപ്പിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ സെമി വരെ എത്തിയ ടീം സെമിയിലും ഫൈനലിലും ആധികാരിക വിജയങ്ങളിലൂടെയാണ് കപ്പുയർത്തിയത്. ആ മികവിനകാൾ ഒരു പടി കൂടുതൽ വേണം ലോകകപ്പ് ഉയർത്താനെങ്കിലും ക്രിസ്റ്റ്യാനോയുടെ ടീമിനെ എഴുതി തള്ളാൻ ആരും തയ്യാറാകില്ല.
ബെർണാണ്ടോ സിൽവയുടെയും നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും മികവിൽ കപ്പ് നേടാം എന്ന് പ്രതീക്ഷിക്കുമ്പോഴും പരിശീലകൻ ഫെർണാണ്ടോ സാന്റോസിന് കീഴിലുള്ള ടീമിനെ അലട്ടുക പ്രതിരോധനിരയാകും. മുപ്പതിന് മുകളിൽ പ്രായമുള്ള സെന്റർ ബാക്കുകളാണ് പോർച്ചുഗലിന് വിനയാകുക. ശക്തരായ സ്പെയിനും മൊറോക്കോയും ഇറാനും അടങ്ങിയ ഗ്രൂപ്പിലാണ് പോർച്ചുഗൽ.മുൻ റയൽ താരം പെപെ, ബോറൂഷ്യ ഡോർട്ട്മുണ്ടിന്റെ റഫായേൽ ഗ്വരാരെയോ, മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാർഡോ സിൽവ, ലെയ്സിസ്റ്റർ സിറ്റിയുടെ ആഡ്രിയാൻ സിൽവ, എസി മിലാന്റെ ആന്ദ്രെ സിൽവ, റികാർഡോ ക്വരിസ്മ തുടങ്ങി ലോക ഫുട്ബോളിൽ പേര് കേൾപ്പിച്ച ഒരുനിര താരങ്ങളുമായാണ് പോർച്ചുഗൽ ലോകകപ്പിനിറങ്ങുക.
കഴിഞ്ഞ തവണത്തെ ഗോൾഡൻ ബോൾ ജേതാവ് ഹാമിഷ് റോഡ്രിഗസിന്റെ കീഴിലെത്തുന്ന കൊളംബിയയാണ് മറ്റൊരു കറുത്ത കുതിരകൾ.പോളണ്ട്, സെനഗൽ, ജപ്പാൻ എന്നിവരടങ്ങിയ ഗ്രൂപ്പ് എച്ചിലാണ് കൊളംബിയ. ആറാം തവണ ലോകകപ്പിനിറങ്ങുന്ന ലാറ്റിൻ അമേരിക്കൻ ശക്തിക്ക് കഴിഞ്ഞ ലോകകപ്പിനെക്കാൾ നില മെച്ചപ്പെടുത്തേണ്ടതുണ്ട്. 2014ൽ ബ്രസീലിൽ സുവർണ ബൂട്ട് നേടിയ ഹേമസ് റോഡ്രിഗസ്, നായകൻ റാഡാമേൽ ഫാൽകാവോ എന്നിവരാണ് കൊളംബിയയുടെ കരുത്ത്
ക്രൊയേഷ്യയാണ് ഇത്തവണത്തെ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു ടീം അർജന്റീന, ഐസ്ലാൻഡ്, നൈജീരിയ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ക്രെയേഷ്യയും ഉൾപ്പെട്ടിരിക്കുന്നത്. 1998 ഫ്രാൻസ് ലോകകപ്പിൽ സെമി ഫൈനൽ വരെ എത്തിയിട്ടുള്ള ക്രെയേഷ്യയെ എഴുതി തള്ളാൻ ആരും തയ്യാറാവില്ല അർജന്റീനയ്ക്ക് ഒപ്പം ഗ്രൂപ്പിൽ നിന്ന് നോക്കൗട്ട് ഘട്ടത്തിലേക്ക് സാധ്യത കൽപ്പിക്കപ്പെടു്നനത് ക്രൊയേഷ്യക്കാണ്. റയൽ മാഡ്രിഡ് സൂപ്പർസ്റ്റാർ ലൂക മൊഡ്രിച്ചാണ് അവരുടെ നായകൻ.നായകത്വത്തിൽ പോരിനിറങ്ങുന്ന ക്രെയേഷ്യൻ ഫുട്ബോളിന് ഇത് സുവർണ കാലമാണ്. മിഡ്ഫീൽഡായാൽ ഇത്പോലെ വേണം എന്ന് സാക്ഷാൽ മെസി പോലും പറഞ്ഞത് ക്രൊയേഷ്യയെ കുറിച്ചാണ്. ബാഴ്സലോണയുടെ ഇവാൻ റാകിറ്റിച്ചാണ് ടീമിലെ മറ്റൊരു ശ്രദ്ധേയനായ താരം.
ലോക റാങ്കിങ്ങിൽ ഒ്നനാം സ്ഥാനത്ത് എത്താറുണ്ടെങ്കിലും ലോകകപ്പിൽ സെമിക്ക് അപ്പുറം പോയട്ടില്ലെന്ന ചീത്തപ്പേരുണ്ട് യൂറോപ്പിയൻ രാജ്യമായ ബെൽജിയത്തിന് . ക്ലബ് ഫുട്ബോളിൽ മിന്നും താരങ്ങൾ നിരവധിയുണ്ടെങ്കിലും രാജ്യത്തിനായി ഒത്തൊരുമയോടെ കളിക്കാൻ കഴിയാത്തവരെന്ന ചീത്തപ്പേരുണ്ട് ബെൽജിയത്തിന്.നായകൻ എയ്ഡൻ ഹസാർഡ് അറ്റാക്കിങ് മിഡ്ഫീൽഡ്, ഫാൾസ് 9 പൊസീഷനിൽ മുന്നേറ്റത്തിന് ചുക്കാൻപിടിക്കുമ്പോൾ. അനുഭവസമ്പന്നനായ ഡ്രയസ് മെർട്ടെൻസിന് പുറമേ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൊമേലു ലുകാകുവും ബൊറൂഷ്യാ ഡോർട്ട്മുണ്ടിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുന്ന ചെൽസി താരം മിച്ചി ബാത്ഷുവായിയും അടങ്ങുന്ന മുന്നേറ്റനിരയും ഏതുകൊമ്പന്മാരെയും വീഴ്ത്താവുന്ന കരുത്തുള്ളവർ.പനാമ, ടുണീഷ്യ, ഇംഗ്ലണ്ട് എന്നിവരടങ്ങിയ ഗ്രൂപ്പ് ജി യിലാണ് ബെൽജിയം.
ലോക ഫുട്ബോളിലെ വണ്ടർ ടീമായ ഐസ് ാൻഡാണ് അട്ടിമറിക്ക് കെൽപ്പുള്ളമറ്റൊരു ടീം കഴിഞ്ഞ യൂറോയിലും അതിന് മുന്നേയുള്ള ാേഗ്യത റൗണ്ടിലും അവർ അത് തെളിയച്ചതുമാണ്. വെസ്ലി സ്നൈഡറും റോബനുമൊക്കെയുള്ള ടീമിനെ രണ്ട് തവണ തോൽപ്പിച്ച അവർ യൂറോയിൽ ഇംഗ്ലണ്ടിനെ പോലും അട്ടിമറിച്ച ക്വാർട്ടർ പ്രവേശനം നേടിയവരാണ്. ഇത്തവണ മരണ ഗ്രൂപ്പിലാണ് ഇടമെങ്കിലും അർജന്റീനയക്ക് പിന്നിലായി രണ്ടാം സ്ഥാനത്തിന് ക്രോയേഷ്യക്ക് കടുത്ത വെല്ലുവിളിയാകും ഐസ് ലാൻഡ് ഉയർത്തുക. ശക്തരായ അർജന്റീനയെ പോലും അവർ അട്ടിമറിച്ചാലും അത്ഭുതപ്പെടാനില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍