മദ്യപിച്ചാലും പാർട്ടി നടത്തിയാലും അകത്താവുമോ? ആണും ആണും ഒരുമിച്ച് നടന്നാൽ പണി കിട്ടുമോ? ഖത്തർ ഉണരുമ്പോൾ ആശങ്കയോടെ പാശ്ചാത്യ മാധ്യമങ്ങൾ; മനുഷ്യാവകാശങ്ങൾ അനിഷേധിക്കപ്പെടുന്ന രാജ്യത്തിന് എങ്ങനെ ഇത് വിജയിപ്പിക്കാനാവുമെന്ന് ചോദ്യം ഉയരുന്നു
മറുനാടൻ മലയാളി ബ്യൂറോ
വേൾഡ് കപ്പിന്റെ ആവേശവും ആരവവും നിലനിർത്തുന്നതിനായി ഖത്തർ നിയമങ്ങൾക്ക് അയവുവരുത്തിയേക്കും. പരസ്യമായ പ്രണയ പ്രകടന നിഷിദ്ധമായ രാജ്യത്ത് പക്ഷെ ലോക കപ്പിനെത്തുന്ന സ്വവർഗ്ഗാനുരാഗികൾക്ക് പരസ്യമായി ചുംബിക്കുവാനും ആലിംഗനം ചെയ്യുവാനും അനുമതി നൽകിയേക്കും. സ്വദേശികളായ സ്വവർഗ്ഗാനുരാഗികൾക്ക് താത്ക്കാലികമായി ഈ ആനുകൂല്യം അനുഭവിക്കാൻ കഴിയുമെങ്കിലും, ലോക കപ്പിനു ശേഷം ഇവർ ശിക്ഷിക്കപ്പെട്ടേക്കാം എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഫിഫ, ഖത്തർ ഇന്റീരിയർ മന്ത്രാലയവുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച്ചയിൽ സ്വവർഗ്ഗാനുരാഗികളെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും പ്രിവന്റീവ് സെക്യുരിറ്റി ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേഷ പ്രച്ഛന്നരായി ഇറങ്ങുന്ന ചാരന്മാർ, ഫുട്ബോൾ ആരാധകരുമായി കൂടിക്കലർന്ന് ഇത്തരത്തിലുള്ള സ്വവർഗാനുരാഗികളെ പിടികൂടുമെന്ന് റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. തങ്ങൾക്ക് ആവശ്യമായ സംരക്ഷണം ലോക കപ്പ് നൽകിയിരിക്കുന്നു എന്നായിരുന്നു സ്വവർഗാനുരാഗിയായ ഒരു യുവതിയുടെ പ്രതികരണം.
അതേസമയം, ഖത്തർ സ്വദേശികളായ വനിത- പുരുഷ സ്വവർഗ്ഗാനുരാഗികൾ, ലോകകപ്പിന് ശേഷം തങ്ങൾ ശിക്ഷിക്കപ്പെട്ടേക്കാം എന്ന് ഭയക്കുന്നുണ്ട്. ലോകകപ്പ് ഉള്ളിടത്തോളം പ്രശ്നമില്ല, അതുകഴിഞ്ഞാൽ അവർ ഖത്തർ സ്വവർഗ്ഗാനുരാഗികളെ തടവിലാക്കും എന്ന്അവർ പറയുന്നു. മറ്റ് ഫുട്ബോൾ പ്രേമികളെ പോലെ താനും ലോകകപ്പ് ആസ്വദിക്കുമെങ്കിലും, തന്റെ സ്ത്രീ സുഹൃത്തിനെ പരസ്യമായി ആലിംഗനം ചെയ്യുകയോ, ചുംബിക്കുകയോ ചെയ്യില്ലെന്ന് സ്വവർഗാനുരാഗിയായ ഒരു ഖത്തർ വനിത പറയുന്നു.
താത്ക്കാലികമായി ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും സഞ്ചാരികൾ പഴയതുപോലെ തുടരണമെന്നാണ് ഖത്തർ വിദേശകാര്യ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ്. സ്വവർഗ്ഗാനുരാഗം ഖത്തറിൽ നിയമ വിരുദ്ധമാണെന്നും അവർ പറയുന്നു. ഖത്തർ ഒരു മുസ്ലിം രാജ്യമാണെന്നും, തങ്ങളിൽ നിന്നും വ്യത്യസ്ത സംസ്കാരം ഉൾക്കൊള്ളുന്നവരാണെന്നും ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർലി, ഇംഗ്ലീഷ്, വെൽഷ് ആരാധകർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തേ, സ്വവർഗ്ഗാനുരാഗം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായ ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കുന്നതിനെ മനുഷ്യാവകാശ സംഘടനകളും, സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഘടനകളും എതിർത്തിരുന്നു. സ്വവർഗ്ഗാനുരാഗിയായി തോന്നിയേക്കാം എന്ന ഒരൊറ്റ കാരണത്താൽ അവിടെ എൽ ജി ബി ടി കമ്മ്യുണിറ്റിയിൽ പെടുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യാമെന്ന് ബ്രിട്ടീഷ് മനുഷ്യാവകാശ പ്രചാരകനായ പീറ്റർ ടാറ്റ്ചൽ പറയുന്നു.
മാത്രമല്ല, ഗേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് പൊലീസ് പിടികൂടിയ എൽ ജി ബി ടി കമ്മ്യുണിറ്റിയിൽ പെട്ട ചിലരെ അവരുടെ കുടുംബങ്ങൾ തന്നെ ദുരഭിമാന കൊല ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ദോഹയിലെ തെരുവുകളിൽ ഖത്തറിലെ സ്വവർഗാനുരാഗ വിരുദ്ധ നിയമങ്ങൾ ചോദ്യം ചെയ്തതിന് താറ്റ്ചറെ കഴിഞ്ഞ മാസംഖത്തർ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ലോകകപ്പ് വില്യം രാജകുമാരനെ ആശയക്കുഴപ്പത്തിലാക്കുമോ ?
ലോകകപ്പ് ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും വെൽഷ് നടൻ മൈക്കൽ ഷീൻ ഇപ്പോൾ തന്നെ കലിപ്പിലാണ്. പല മനുഷ്യാവകാശങ്ങളും അനുവദിച്ചു നൽകാത്ത ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കുന്നതിനാലാണ് അദ്ദേഹം കോപാകുലനായിരിക്കുന്നത് എന്ന് നിങ്ങൾ വിചാരിച്ചെങ്കിൽ, തെറ്റി. ഏത് ടീമിനെയാണ് താൻ പിന്തുണയ്ക്കുന്നതെന്ന് വില്യം രാജകുമാരൻ തുറന്നു പറയാത്തതാണ് അദ്ദേഹത്തിന്റെ കലിപ്പിനു കാരണമായിരിക്കുന്നത്.
ഇംഗ്ലണ്ടും വെയിൽസും ലോക കപ്പിന് യോഗ്യത നേടിയതാണ് വില്യമിനെ ഇപ്പോൾ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വില്യം രാജകുമാരൻ ഇംഗ്ലണ്ട് ടീമിന്റെ പരിശീലന ക്യാമ്പ് സന്ദർശിച്ചതാണ് മൈക്കല്ഷീനിനെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന് ഇഷ്ടമുള്ളടീമിനെ പിന്തുണയ്ക്കാനുള്ള അവകാശമുണ്ട്, ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് എന്ന നിലയിലായിരിക്കും ക്യാമ്പ് സന്ദർശിച്ചതും എന്നാൽ, പ്രിൻസ് ഓഫ് വെയിൽസ് എന്ന ടൈറ്റിൽ അദ്ദേഹം പേറുന്നുണ്ട് എന്നതുകൂടി ഓർക്കണം എന്നായിരുന്നു വെൽഷ് നടന്റെ ട്വീറ്റ്.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലോക ഫുട്ബോളിന്റെയും മക്കയായി സൗദി മാറുമ്പോൾ!
- മാധ്യമ പ്രവർത്തനമോ, മീഡിയ ജിഹാദോ? അൽജസീറ വിമർശിക്കപ്പെടുമ്പോൾ!
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍