പാറ്റ് കമിൻസല്ല, ഐസിസിയുടെ ലോകകപ്പ് ടീമിനെ നയിക്കുക രോഹിത് ശർമ; 'ടീം ഓഫ് ദി ടുർണമെന്റി'ൽ ആറ് ഇന്ത്യൻ താരങ്ങൾ; വിക്കറ്റ് കീപ്പർ ഡി കോക്ക് ഹിറ്റ്മാനൊപ്പം ഓപ്പണർ; ട്രാവിസ് ഹെഡുമില്ല, ഓസിസ് നിരയിൽ നിന്നും മാക്സ്വെലും ആദം സാംപയും മാത്രം

സ്പോർട്സ് ഡെസ്ക്
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ടുർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തിരഞ്ഞെടുത്ത ടീമിനെ നയിക്കുക ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ആറ് ഇന്ത്യൻ താരങ്ങളാണ് ഐസിസിയുടെ ഇലവനിൽ ഇടംപിടിച്ചത്. ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയ ഓസ്ട്രേലിയയുടെ രണ്ട് താരങ്ങളും ടീമിലിടം പിടിച്ചപ്പോൾ ഓസിസ് നായകൻ പാറ്റ് കമ്മിൻസിന് പോലും ടീമിലിടം ലഭിച്ചില്ല. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണ് 'ടീം ഓഫ് ദി ടുർണമെന്റി'ലെ ക്യാപ്റ്റൻ.
വിരാട് കോലി, കെ.എൽ.രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഐസിസി ടീമിലിടം നേടിയ മറ്റു ഇന്ത്യൻ താരങ്ങൾ.ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡി കോക്കാണ് വിക്കറ്റ് കീപ്പർ. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെലും ആദം സാംപയുമാണ് ടീമിലുള്ളത്. ന്യൂസീലൻഡിന്റെ ഡാരിൽ മിച്ചെലും ശ്രീലങ്കൻ പേസർ ദിൽഷൻ മധുശങ്കയും ഐസിസി ഇലവനിൽ ഇടംനേടി. ദക്ഷിണാഫ്രിക്കയുടെ ജെറാർഡ് കോട്സീയാണ് ടീമിലെ 12-ാമൻ.
രോഹിത്തിനൊപ്പം ക്വിന്റൺ ഡി കോക്ക് ഇന്നിങ്സ് ഓപ്പൺ ചെയ്യും. ടൂർണമെന്റിൽ 594 റൺസാണ് ഡി കോക്ക് നേടിയിരുന്നത്. നാല് സെഞ്ചുറികൾ ഇന്നിങ്സിലുണ്ട്. 174 റൺസാണ് ഉയർന്ന സ്കോർ. റൺവേട്ടയിൽ രണ്ടാമതുള്ള രോഹിത് കൂടെ. മൂന്നാമനായി വിരാട് കോലി തന്നെ. ഒരു ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡ് കോലിയുടെ പേരിലാണ്. 765 റൺസാണ് കോലി നേടിയത്.
നാലാമൻ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ. 552 റൺസ് മിച്ചൽ നേടിയിരിന്നു. സെമി ഫൈനലിലാണ് ന്യൂസിലൻഡ് പുറത്താവുന്നത്. 69 ആയിരുന്നു മിച്ചലിന്റെ ശരാശരി. മധ്യനിരയിൽ കെ എൽ രാഹുലുമുണ്ട്. 10 ഇന്നിങ്സിൽ നിന്ന് 452 റൺസാണ് രാഹുൽ നേടിയത്. 75.33 ശരാശരിയിലാണ് നേട്ടം. സ്പിൻ ഓൾറൗണ്ടർമാരായി ജഡേജയും മാക്സ്വെല്ലും. അഫ്ഗാനെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു മാക്സി. എതിർ ടീമുകളുടെ പ്രധാന വിക്കറ്റുകളെടുക്കുന്നിൽ മുഖ്യ പങ്കുവഹിച്ചതാണ് ജഡേജയ്ക്ക് സ്ഥാനം നൽകിയത്. 11 മത്സരങ്ങളിൽ 16 വിക്കറ്റെടുത്ത ജഡേജ ഒരു തവണ അഞ്ച് വിക്കറ്റും സ്വന്തമാക്കി.
ബുമ്ര, ദിൽഷൻ മധുഷങ്ക (ശ്രീലങ്ക), മുഹമ്മദ് ഷമി എന്നിവരാണ് ടീമിലെ പേസർമാർ. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആഡം സാംപയും ടീമിൽ. ഷമി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. 24 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബുമ്ര തുടക്കത്തിൽ സമർദ്ദം ചെലുത്തി. മധുഷങ്ക 21 വിക്കറ്റുകളാണ് ലോകകപ്പിൽ സ്വന്തമാക്കിയത്. ഓസീസിനെ ചാംപ്യന്മാരാക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്നു. 23 വിക്കറ്റുകൾ വീഴ്ത്തിയ താരം റൺവേട്ടയിൽ രണ്ടാമനാണ്.
അതേ സമയം ഫൈനലിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡും ഓസ്ട്രേലിയയുടെ കിരീട നേട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസും ഐസിസി ഇലവനിൽ ഇടംനേടിയിട്ടില്ല. കമന്റേറ്ററുമാരായ ഇയാൻ ബിഷപ്പ്,കാസ് നൈഡൂ, ഷെയ്ൻ വാട്സൺ, ഐസിസി ജനറൽ മാനേജർ വാസിം ഖാൻ, മാധ്യമ പ്രവർത്തകൻ സുനിൽ വൈദ്യ എന്നിവരടങ്ങിയ സമിതിയാണ് ഐസിസി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഐസിസി ടീമിലെ താരങ്ങളും പ്രകടനവും
1-ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക, വിക്കറ്റ് കീപ്പർ)
ഗ്രൂപ്പ് ഘട്ടത്തിൽ മിന്നുംഫോമിലായിരുന്ന ക്വിന്റൺ ഡി കോക്ക് നാല് സെഞ്ചുറികൾ നേടിയിട്ടുണ്ട് ടുർണമെന്റിൽ. 107.02 സ്ട്രൈക്ക്റേറ്റിൽ 594 റൺസാണ് ഡി കോക്കിന്റെ സമ്പാദ്യം.
2-രോഹിത് ശർമ (ഇന്ത്യ, ക്യാപ്റ്റൻ)
ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ ടുർണമെന്റിൽ 597 റൺസാണ് അടിച്ചെടുത്തത്. സഹതാരമായ കോലി മാത്രമാണ് സ്കോറിൽ രോഹിതിന് മുന്നിലുള്ളത്. രോഹിതിന്റെ സ്ട്രൈക്ക് റേറ്റായ 125.94 ടൂർണമെന്റിലെ എല്ലാ ടോപ്പ്-ഫോർ ബാറ്റർമാരുടെയും ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ആയിരുന്നു.
3-വിരാട് കോലി (ഇന്ത്യ)
763 റൺസാണ് കോലി 2023 ലോകകപ്പിൽ അടിച്ചെടുത്തത്. പുരുഷ ലോകകപ്പ് ക്രിക്കറ്റിൽ ഒരു താരം നേടുന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന സ്കോറാണിത്. 2003-ൽ സച്ചിൻ തെണ്ടുൽക്കർ അടിച്ച 673 റൺസാണ് കോലി മറികടന്നത്.
ടൂർണമെന്റിൽ കളിച്ച 11 ഇന്നിങ്സിൽ രണ്ടെണ്ണത്തിൽ ഒഴികെ ബാക്കിയുള്ളതിലെല്ലാം 50ന് മുകളിൽ എടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ചുറികളും ഉൾപ്പെടും.
4-ഡാരിൽ മിച്ചെൽ (ന്യൂസീലൻഡ്)
552 റൺസാണ് ഡാരിൽ മിച്ചെലിന്റെ ടൂർണമെന്റിലെ സമ്പാദ്യം. 111.06 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്. സെമിയിൽ ഇന്ത്യക്കെതിരെ മിച്ചെൽ 134 റൺസ് അടിച്ചെങ്കിലും ടീം തോറ്റു.
5-കെ.എൽ.രാഹുൽ (ഇന്ത്യ)
പത്ത് ഇന്നിങ്സുകളിൽ നിന്ന് 452 റൺസാണ് രാഹുലിന്റെ സമ്പാദ്യം. മധ്യഓവറുകളിൽ രാഹുലിന്റെ പ്രകടനം ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായിരുന്നു.
6- ഗ്ലെൻ മാക്സ്വെൽ (ഓസ്ട്രേലിയ)
ത്രസിപ്പിക്കുന്ന രണ്ട് ഇന്നിങ്സുകളാണ് ഗ്ലെൻ മാക്സ്വെൽ ഈ ടൂർണമെന്റിൽ കാഴ്ചവെച്ചത്. നെതർലൻഡ്സിനെതിരെ 40 പന്തിൽ സെഞ്ചുറി തികച്ച മാക്സ്വെൽ കൂടുതൽ അക്രമാസക്തനായത് അഫ്ഗാനിസ്താനെതിരെയായിരുന്നു. ഇരട്ട സെഞ്ചുറി നേടിയ മാക്സ്വെൽ അഫ്ഗാനെതിരെ ഓസ്ട്രേലിയയ്ക്ക് അവിശ്വസനീയ വിജയമാണ് സമ്മാനിച്ചത്.
7-രവീന്ദ്ര ജഡേജ (ഇന്ത്യ)
120 റൺസും 16 വിക്കറ്റുകളാണ് ജഡേജ ഈ ടൂർണമെന്റിൽ സ്വന്തമാക്കിയിട്ടുള്ളത്.
8-ജസ്പ്രീത് ബുംറ (ഇന്ത്യ)
20 വിക്കറ്റുകളാണ് ബുംറ നേടിയത്.
9-ദിൽഷൻ മധുശങ്ക (ശ്രീലങ്ക)
21 വിക്കറ്റുകളാണ് ദിൽഷൻ മധുശങ്കയുടെ സമ്പാദ്യം
10-ആദം സാംപ (ഓസ്ട്രേലിയ)- 23 വിക്കറ്റ്
11-മുഹമ്മദ് ഷമി (ഇന്ത്യ) 24 വിക്കറ്റ്
12-ജെറാർഡ് കോട്സീ (ദക്ഷിണാഫ്രിക്ക) 20 വിക്കറ്റ്
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ക്രിക്കറ്റ് ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകുമോ? അമിത് ഷായുടെ മകൻ തലപുകയ്ക്കുന്നു
- ജയിച്ചാലും തോറ്റാലും മറക്കില്ല രോഹിത്; ഇന്ത്യ നെഞ്ചോട് ചേർത്ത ഈ നായകനെ!
- ഇത് പെൺകരുത്തിന്റെ ലോകകപ്പ്
- എല്ലാ ഐസിസി കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം; സല്യൂട്ട് ചെയ്യേണ്ട ആത്മവീര്യവുമായി നിന്ന തൊഴിലാളികൾ; 41 ജീവനുകൾ രക്ഷിക്കാൻ ഇടയാക്കിയത് 2014ൽ നിരോധന ഏർപ്പെടുത്തിയ റാറ്റ്ഹോൾ മൈനിങ് വഴി; 'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം'; തൊഴിലാളികളുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി
- അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്ച്ച
- കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്, അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്: വിമർശകർക്ക് മറുപടിയുമായി മുകേഷ്
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രാത്രിയിൽ ഭക്ഷണം നൽകി; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; പൊലീസും ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പുലർത്തിയതിനാൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്ന് എഡിജിപി
- ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു: വനിതാ കമ്മിഷൻ അധ്യക്ഷ
- വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍