അമേരിക്കൻ ബോംബിടാൻ ഉപയോഗിക്കും! ഹോളിവുഡ് മുതൽ മല്ലുവുഡ് വരെ സിനിമ പിടിക്കാനും; വിവിധ തരം ഡ്രോണുകളെ പരിചയപ്പെടാം
കൺസ്യൂമർ ഇലക്ട്രോണിക് ഷോയിൽ ത്രി ഡി പ്രിന്റിങ് കഴിഞ്ഞാൽ കൂടുതൽ ആളുകളെ ആകർഷിച്ചത് ഡ്രോണുകളായിരുന്നു. വിധൂരത്തിൽ ഇരുന്നു നിയന്ത്രിക്കാവുന്ന ചെറിയ ഹെലികോപ്ടർ പോലുള്ള ഒന്നാണ് ക്വാഡ് കോപ്ടർ എന്ന വിഭാഗത്തിൽ പെടുന്ന ഡ്രോണുകൾ. നാലോ ആറോ എട്ടോ എന്നിങ്ങനെ പങ്കകൾ ഉള്ളതാണ് സാധാരണയായി ഡ്രോണുകൾ. 250 ഗ്രാം മുതൽ രണ്ടു കിലോ വരെ ഭാരം വരുന്നവ ഇന്ന് നിലവിലുണ്ട്, മുത്തിയ ശ്രേനിയിലുള്ളവയ്ക്ക് അധികമായി രണ്ടു കിലോ ഭാരം കൂടി വഹിക്കാൻ കഴിയും.
ഡ്രോണുകളുടെ വരവോടെ സിനിമാ രംഗത്തും ബിസിനസ് രംഗത്തും വളരെ വലിയ ഒരു മാറ്റമാണ് ഉണ്ടായത്. ഹെലികൊപറ്ററുകളുടെ സഹായത്തോടെ മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന പലതും ഡ്രോണുകൾക്ക് ചെയ്യാം എന്നായി. മലയാള സിനിമയിലും ഇപ്പോൾ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. കൺസ്ട്രക്ഷൻ സൈറ്റുകളുടെ ഫോട്ടോ / വീഡിയോ / മാപ്പ് എന്നിവയൊക്കെ ഇനി മുതൽ ഹെലികൊപ്റ്ററിനെ ആശ്രയികാതെ ചെയ്യാൻ കഴിയും.
മലയാളത്തിൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ഡ്രോൺ ഉപയോഗിച്ചിരുന്നു. ബോളിവുഡ് സിനിമ കിക്കിന്റെ ഷൂട്ടിങ്ങിന് ഡ്രോൺ ഉപയോഗിക്കുന്നു.
ആദ്യ തലമുറയിലെ ഡ്രോണുകൾ, പ്രത്യേകിച്ചും ഡി ജെ ഐ യുടെ ഫാന്റം മോഡൽ ഡ്രോണുകൾ നിയന്ത്രികുന്നതിന് പ്രത്യേക പരിശീലം അല്ലെങ്കിൽ വൈദഗ്ധ്യം ആവശ്യമായിരുന്നു. എന്നാൽ പാരറ്റ് (parrot) കമ്പനി ഈ രംഗത്ത് ഒരു വലിയ മാറ്റമാണ് ഉണ്ടാകിയത്. വിപ്ലവം എന്ന് തന്നെ പറയാം, കാരണം അവർ വിപണിയിലിറക്കിയ രണ്ട് ശ്രേണിയിൽ ഒന്ന് കുട്ടികള്‍ക്ക് കളിക്കാനുള്ളതായിരുന്നു മറ്റെതാവട്ടെ പ്രൊഫഷനൽ വീഡിയോഗ്രാഫെഷ്സിനെ ഉദ്ദേശിച്ചുള്ളതും ആയിരുന്നു. കുട്ടികള്ക് പോലും അനായാസമായി ഡ്രോണുകൾ പരത്താൻ കഴിയും എന്ന് വിപണിയെ മനസിലാക്കുന്നവയായിരുന്നു അവരുടെ എ ആർ ഡ്രോൺ ഒന്നും രണ്ടും പതിപ്പുകൾ (AR Drone version 1 & 2)
സി ഇ എസ് 2015 ഇൽ പാരറ്റ് വിപണിക്ക് പരിജയപ്പെടുതിയവ പ്രധാനമായും രണ്ടു ഡ്രോണുകളായിരുന്നു, ബിബോപ് എക്സൊം എന്നിവയാണ് ഇവ.
14 മെഗാ പിക്സൽ ക്യാമറയോടു കൂടിയാണ് ബിബോപ് അവതരികുന്നത്. ലോകെഷൻ മാന്സിലാക്കുന്നതിന് ജിപിഎസ്, ഉയരം മനസിലാക്കുന്നതിനും, ഭൂ നിരപ്പിൽ നിന്നുമുള്ള സമ്മര്‍ദം മനസിലാകുന്നതിനുമായി പ്രോക്സിമിറ്റി സെൻസർ, വൈഫൈ ഹൊട്ട് സ്പോട്ട്, ഗൈറോസ്കോപ്, ആക്സിലരോമീടർ എന്നീ സെന്സരുകളും ഇതിലുണ്ട്. ചുരുക്കത്തിൽ സംഗതി നിസ്സാരനല്ല.
ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന് നോക്കാം.
ഇത് മൊബൈൽ ആപ്പിലൂടെയും, സ്കൈ കണ്ട്രോളർ എന്ന റിമോട്ടിലൂടെയും അനായാസമായി പ്രവര്തിപ്പികാൻ കഴിയും. മുഴുവനായി ചാര്‍ജ് ചെയ്ത ബാറ്ററി ഡ്രോണുമായി ബന്ധിപ്പിച് കഴിഞ്ഞ്, ഡ്രോൺ ഓൺ ചെയ്യാം. മൊബൈലിൽ ബിബോപ് ദ്രോൺ എന്നൊരു വൈഫൈ സിഗ്നൽ കാണാൻ കഴിയും. അത് സെലക്റ്റ് ചെയ്ത്, ഫ്രീ ഫ്ലൈറ്റ് എന്ന ആപ്ലികേഷൻ തുറക്കാം, ടെക്ഓഫ് എന്നാ ബട്ടൺ അമര്‍ത്തി കഴിഞ്ഞാൽ, ഡ്രോൺ തറ നിരപ്പിൽ നിന്നും 2 മീറ്റർ ഉയരത്തിൽ പറന്ന് ബാലന്‍സ് ചെയ്ത് നില്ക്കും, ഈ ഘട്ടതിലാണ് സെന്‍സറുകളുടെ പ്രവര്‍ത്തനം നമ്മുക്ക് മനസിലാവുക, രണ്ടു മീറ്റർ ഉയരത്തില അനങ്ങാതെ നില്കുന്ന ഡ്രോൺ ഒരിഞ്ചുപോലും മുകളിലേക്കോ താഴേക്കോ മാറില്ല, അതെ പോലെ തന്നെ വശങ്ങളിലേക്കും.
മൊബൈൽ സ്ക്രീനിൽ രണ്ടു ബട്ടൺ ഉണ്ടാവും ഇടതു വശത്തെ ബട്ടൺ മുകളിലേക്ക് നീക്കുന്നതിനനുസരിച് ഡ്രോൺ കൂടുതൽ ഉയരത്തിലേക്ക് പറക്കും, താഴ്ത്തുമ്പോൾ താഴെകും, വലതു വശത്തെ ബട്ടൺ അമര്‍ത്തി പിടിച്ച മൊബൈൽ മുന്നിലേക്ക് ചെരിച്ചാൽ ഡ്രോൺ മുന്നിലേക്ക് നീങ്ങും, മൊബൈൽ ഏത് വശത്തേക് ചെരിക്കുന്നുവോ അതിനനുസരിച് ഡ്രോൺ ആ വശത്തേക് നീങ്ങും. വേഗത മനസിലാക്കുന്നതിനായി പ്രത്യേകം ക്യാമറ തന്നെ അടിഭാഗത്തായി ഉണ്ട്, ഒരു രണ്ടു നില കെട്ടിടത്തിൽ നിന്ന് പറത്തുമ്പോൾ കെട്ടിടത്തിന്റെ മേൽകൂരയിൽ നിന്ന് രണ്ടു മീറ്റർ ഉയരത്തിലാണ് ഡ്രോൺ ഉള്ളതെങ്കിൽ കെട്ടിടത്തിൽ നിന്ന് മാറുമ്പോഴും ബിബോപ് 22 മീറ്റർ ഉയരത്തിൽ മാറാതെ നില്കുന്നത് നമ്മളെ അമ്പരിപ്പിക്കും, അതേസമയം നമ്മൾ തറ നിരപ്പിൽ നിന്നും താഴേക്ക് ഇറങ്ങുകയാണെങ്കിൽ അതിനനുസരിച് താഴേക്ക് ഉയരം ക്രമീകരിച് താഴുകയും ചെയ്യും ഭൂ നിരപ്പിൽ നിന്നുമുള്ള സമ്മര്‍ദം മനസിലാക്കിയാണ് ഈ ഉയരം നില നിർത്തുന്നത്.
മൊബൈൽ ആപ്ലികേഷൻ വഴിയാണെങ്കിൽ 300 മീറ്റരും, സ്കൈ കണ്ട്രോൾ രിമൊട്ട് വഴിയാണെങ്കിൽ 2 കിലോമീട്ടരുമാണ് ബിബോപ് സഞ്ചരിക്കുന്ന പരമാവധി അകലം, എന്നാൽ സമീപത്തെ വൈഫൈ കണ്ജക്ഷൻ ഈ അകലത്തെ ബാധിക്കാം. വളരെ അകലേക്ക് പറന്നു പോയ ബിബോപ്, ഹോം എന്നാ ബട്ടൺ അമർത്തിയാൽ ജിപിഎസ്സിന്റെ സഹായത്തോടെ പരന്നുയര്ന്ന സ്ഥലത്തേക് ഒട്ടൊമാറ്റിക് ആയി തിരിച്ച് വരും. പ്രത്യേക ആപ്ലികേഷൻ ഉപയോഗിച് മാപ്പിൽ എവിടെ നിന്ന് പറന്നുയരണം എന്നും എവിടെയൊക്കെ പോവണം എന്നും തിരിച്ച് എവിടെ വരണം എന്നും രേഖപ്പെടുത്തി മുഴുവനായും ഓട്ടോമാറ്റികായി പ്രവർത്തിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.
മുകളിലേക്ക് പറന്നുയരുന്ന വേഗത, വശങ്ങളിലേക്ക് പറക്കുന്ന വേഗത എന്നിവ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ട്. അതേ പോലെ മാക്സിമം ഉയരവും സെറ്റ് ചെയ്ത് വയ്കാവുന്നതാണ്, 10 മീറ്റർ സെറ്റ് ചെയ്താൽ ബിബോപ് അതിനുമുകളിലെക് പറക്കുകയെ ഇല്ല.
ഡ്രോണിലുള്ള 14 മെഗാ പിക്സൽ ക്യാമറ ഒരേ സമയം ഡ്രോണിലുള്ള 8 ജിബി മെമറിയിലേക്ക് വീഡിയോ റിക്കോര്‍ഡ് ചെയ്യുകയും അതെ സമയം മൊബൈൽ സ്ക്രീനിലേക്ക് അയക്കുകയും ചെയ്യും അതായത് ബിബോപ് അതിന്റെ ക്യാമറയിൽ എന്താണോ കാണുന്നത് അത് തത്സമയം നമ്മുക്ക് മൊബൈൽ സ്ക്രീനിൽ കാണുകയും ചെയ്യാം. മറ്റു ഡ്രോണ്കളിലെ പോലെ ഫിസിക്കലായി ക്യാമറ ചലിപ്പികണ്ട ആവശ്യം ബിബോപ്പിൽ ഇല്ല കാരണം 180 ഡിഗ്രി ഫിഷ് ഐ ക്യാമറയിൽ കാണുന്ന കാഴ്ച്ചയിൽ 1080 രിസലൂഷനിൽ കാഴ്ച്ചയുടെ ഒരു ഭാഗം നമ്മുക്ക് എവിടേക്ക് വേണമെങ്കിലും മാറ്റാവുന്നതാണ്.
പരമാവധി ഭാരം കുറക്കുന്നതിനുള്ള ശ്രമം ബിബോപിന്റെ ഭാഗങ്ങളിലെല്ലാം കാണാം, കാർബൺ ഫൈബർ ബോഡിയും കട്ടികൂടിയ പെട്ടന്ന് ഒരു 15 അടിയോളം ഉയരത്തില നിന്ന് വീണാലും പൊട്ടാത്ത പ്ലാസ്റ്റിക് സ്ട്രക്ച്ചരും ഇതിന്റെ പ്രത്യേകതയാണ്. ഒരു സെറ്റ് പ്രോപ്പല്ലറുകൾ അധികമായി ഇതിന്റെ ഒപ്പം വരുന്നുണ്ട്, കാരണം എവിടെ എങ്കിലും ഇടികുകയാനെങ്കിൽ ആദ്യം തട്ടുക പ്രോപ്പല്ലറുകളാണ്, എന്നാൽ എവിടെ എങ്കിലും തട്ടിയാൽ ഒട്ടൊമാറ്റികായി മോട്ടോർ പ്രവര്‍ത്തനം നിർത്തുന്നത് പ്രോപ്പല്ലറുകൾ കൂടുതൽ കേടുവരുന്നത് തടയുന്നു. ഹോളിലോ അതുപോലെ ആളുകളുള്ള സ്ഥലത്ത് പറപ്പികുമ്പോൾ പ്രോപ്പല്ലറുകൾ ആളുകളുടെ ശരീരത്തിൽ തട്ടി അപകടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കുന്നതിനായി കാർബൺ ഫൈബറിൽ നിര്‍മിച്ച സേഫ് ഗാർഡുകൾ വശങ്ങളിൽ ഘടിപ്പിക്കാവുന്നതാണ്.
ഒരു ചാർജ്ജിൽ 10 മിനുട്ട് പറക്കാൻ കഴിയൂ എന്നതാണ് മറ്റൊരു പോരായ്മ, എന്നാൽ എല്ലാ ഡ്രോണുകളും ഏതാണ്ട് 20 മുതൽ 30 മിനുട്ട് വരയെ പറക്കൂ എന്നറിയുമ്പോൾ ഇതൊരു പോരായ്മ അല്ല, രണ്ട് രീചാര്ജ്ജ് ബാറ്ററിയോടു കൂടിയാണ് ബിബോപ് വരുന്നത് 500 ഡോളറാണ് (31,300 രൂപ) അമേരിക്കൻ വിപണിയിലെ വില, ആപ്പിൾ സ്റ്റോർ, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവ വഴിയും ആമസോൺ വഴിയും ഇതേ വിലക്ക് ലഭ്യമാണ്, എന്നാൽ ഇന്ത്യയില്‍ ലഭ്യമാവാൻ ഷിപ്പിങ്ങ് ചാര്‍ജ്ജ് നല്‍കേണ്ടി വന്നേക്കാം, കൂടാതെ ടാക്സും, ദുബായിൽ അല്പം വില കൂടുതലാണ് 2400 ദിർഹം. (40,800 രൂപ).
പ്രൊഫഷണൽ ഫോട്ടോഗ്രാഫെഴ്സും ഷോർട്ട് ഫിലിം നിര്‍മ്മാതാക്കളും അധികമുള്ള കേരളത്തിൽ നിലവിൽ വിവാഹ വീഡിയോ വരെ ഡ്രോണുകൾ ഉപയോഗിച്ചായികഴിഞ്ഞിരികുന്നു. ബിബോപ് പോലെ താരതമ്യേന വില കുറഞ്ഞ ഡ്രോണുകളുടെ വരവോടെ ഇനി വിവാഹ ഹൈ ലൈറ്റ് വീഡിയോകളിലും മാറ്റം വരാൻ പോവുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍