നാലടി പൊക്കം... ശരീരം നിറയെ രോമം... കൂറ്റൻ പാദങ്ങൾ... ഇന്തോനേഷ്യൻ കാടുകളിൽ ഇപ്പോഴും അന്യം നിന്നു പോയെന്ന് കരുതിയ നരവംശത്തിലെ ഒരു വർഗം ജീവിക്കുന്നുവോ? ഹോമോ ഫ്ളോറെൻസിയ ഇപ്പോഴും ജീവിക്കുന്നെന്ന് ശാസ്ത്രജ്ഞർ
മറുനാടൻ ഡെസ്ക്
ഇന്തോനേഷ്യയിലെ, വൻകരയിൽ നിന്നും ഏറെ മാറിക്കിടക്കുന്ന ഫ്ളോറെസ് ദ്വീപിലെ ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ മലനിരകൾക്കിടയിൽ ശാസ്ത്രജ്ഞർഒരു ഉത്ഘനനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കൊടും വനത്തിനുള്ളിൽ മറഞ്ഞുപോയ ഒരു പ്രാചീന ആവാസ വ്യവസ്ഥയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ അറിയുകയാണ് അവരുടെ ലക്ഷ്യം. അവരുടെ പ്രതീക്ഷകളും വളരെ പരിമിതമായിരുന്നു, ഏതാനും പ്രാചീന ഉപകരണങ്ങൾ കണ്ടെത്താനായേക്കും.
എന്നാൽ, 2003-ലെ ആ ദിവസം അവർക്ക് ലഭിച്ചത് ഒരുപക്ഷെ മനുഷ്യന്റെ പരിണാമ ചക്രത്തിൽ തന്നെ വലിയൊരു മാറ്റം വരുത്തിയ ഒന്നായിരുന്നു. ഇതുവരെ ആരും അറിയാതിരുന്ന പരിണാമ ചക്രത്തിലെ ഒരു പുതിയ കണ്ണി കണ്ടെത്തിയത് അന്നായിരുന്നു. ഒരു ചെറിയ തലയോട്ടി അവർക്ക് ലഭിച്ചു. അത് മനുഷ്യന്റെ ഒരു പുതിയ സ്പീഷിസിൽ പെട്ട ആളുടെതാണെന്ന് വ്യക്തമായി. അതുകഴിഞ്ഞാണ് ഒരു സ്ത്രീയുടെ അസ്ഥികൂടത്തിന്റെ ഏതാനും ഭാഗങ്ങൾ ലഭിച്ചത്. നാലടി ഉയരമുള്ള സ്ത്രീയുടെതായിരുന്നു അതെന്ന് പഠനത്തിൽ വ്യക്തമായി.
ഹോമോ ഫ്ളോറെസീൻസിസ് എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യുകയും ചെയ്തു. ഇവ ആധുനിക മനുഷ്യരായ ഹോമോ സാപ്പിയൻസിനൊപ്പം സഹവസിച്ചിരുന്ന ഒരു സ്പീഷീസ് ആകാം എന്നുള്ളതാണ് ഈ തലയോട്ടിയും അസ്ഥികൂടവു കണ്ടെത്തിയതിലൂടെ തെളിയുന്നത്. മാത്രമല്ല, ഇവരിൽ പലരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം എന്നും ശാസ്ത്രജ്ഞർ കരുതുന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ വിദൂര പർവ്വത മേഖലകളിൽ ഇക്കൂട്ടർ ഇപ്പോഴും ജീവിക്കുന്നു എന്നാണ് പലരും വിശ്വസിക്കുന്നത്.
ഹോബിറ്റ് എന്ന സാധാരണ നാമം നൽകിയ ഇവർ മനുഷ്യരുടെ നേരിട്ടുള്ള പൂർവ്വികരോ ല്ലെങ്കിൽ അടുത്ത ബന്ധമുള്ള സ്പീഷീസൊ ആകാം എന്നാണ് ബ്രിട്ടീഷ് ആന്ത്രൊപ്പോളജിസ്റ്റായ ഡോ. ഗ്രിഗറി ഫൊർത്ത് പറയുന്നത്. ഇവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്ന് പലരും വിശ്വസിക്കുന്നു. ഇത്തരത്തിലുള്ളവരെ നേരിൽ കണ്ടതായി ഏകദേശം 30 പേരോളം സാക്ഷി മൊഴി നൽകിയിട്ടുമുണ്ട്. ഇത് പൂർണ്ണമായും വിശ്വസിക്കാൻ ആകില്ലെങ്കിലും തീർത്തും നിഷേധിക്കാനുമാകില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ നിലപാട്.
1920 കളിൽ ഇന്തോനേഷ്യയിലെത്തിയ ചില മിഷണറിമാർ മനുഷ്യക്കുരങ്ങിനോട് സദൃശ്യമുള്ള മനുഷ്യരെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബിറ്റിയൂവിൻ എയ്പ് ആൻഡ് ഹ്യൂമൻ എന്ന ഗ്രന്ഥത്തിന്റെ രചന നടത്തിക്കൊണ്ടിരിക്കുന്ന ഡോ. ഫോർത്ത് പറഞ്ഞത് 1984-ൽ ഈ ദ്വീപിൽ മറ്റൊരു പര്യവേക്ഷണം നടത്തുന്നതിനിടയിലാണ് ഈ ആദിമ മനുഷ്യർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വാർത്ത ആദ്യം കേട്ടതെന്നാണ്. തുടർന്ന് 2001-ൽ ഫോർത്ത് ഇവിടം സന്ദർശിച്ച്, തികച്ചും ഒറ്റപ്പെട്ട് ജീവിച്ചിരുന്ന ഒരു ഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ടു.
അപ്പോഴാണ് ഹോബിറ്റ് മനുഷ്യരെ കുറിച്ചുള്ള രസകരമായ കഥകൾ കേൾക്കാൻ ഇടയായതും. അത്തരക്കരെ പ്രദേശവാസികൾ പലപ്പോഴായി കണ്ടിട്ടുണ്ടെന്നും പറഞ്ഞു. അതിനും രണ്ടു വർഷങ്ങൾക്ക് ഇപ്പുറമാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തുന്നതും ഒരു പുതിയ സ്പീഷീസ് മനുഷ്യകുലത്തിൽ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കപ്പെടുന്നതും.
തലയോട്ടിയിലും അസ്ഥികളിലും നടത്തിയ പഠനങ്ങളിൽ അവർ നടന്നിരുന്നതും ചവച്ചിരുന്നതുമൊക്കെ മനുഷ്യർക്ക് സമാനമായ രീതിയിലാണെന്ന് കണ്ടെത്തി. എന്നാൽ ആധുനിക മനുഷ്യനുള്ള തലച്ചോറിന്റെ മൂന്നിലൊന്ന് മാത്രമായിരുന്നു അവർക്ക്. ഹോമോ ഫ്ളോറെസീൻസിസ് മനുഷ്യർക്ക് ആയുധങ്ങൾ ഉപയോഗിക്കുവാൻ അറിയാമായിരുന്നു. മാത്രമല്ല, അവർ അഗ്നിയും ഉപയോഗിച്ചിരുന്നു. ഏകദേശം 2 ലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആധുനിക മനുഷ്യനായ ഹോമോ സപിയൻസ് പരിണമിച്ചെത്തിയത്. അക്കാലത്ത് ഹോമോ ജനുസിൽ പെടുന്ന പൽ മുൻഗാമികൾക്കൊപ്പവും ആധുനിക മനുഷ്യൻ സഹവാസം നടത്തിയിട്ടുണ്ട്. ഏകദേശം 30,000 വർഷങ്ങൾക്ക് മുൻപ് ഇല്ലാതെയായി എന്ന് വിശ്വസിക്കിൂന്ന നിയാണ്ടാർറ്റലെൻസിസ് എന്ന സ്പീഷീസാണ് ഇതിൽ ആധുനിക മനുഷ്യനോട് ഏറ്റവും അടുത്തുള്ള സ്പീഷീസ്.
ഇപ്പോൾ കണ്ടെടുത്ത ഹോബിറ്റ്മനുഷ്യരുടെ സ്പീഷീസ് നിലനിന്നിരുന്നത് 1,90,000 മുതൽ 50,000 വരെ വർഷങ്ങൾക്ക് മുൻപായിരുന്നു എന്നാണ് കരുതുന്നത്. പരിണാമ പ്രക്രിയയുടെ വ്യക്തമായ് ചിത്രം ലഭ്യമല്ല,. ഈ സ്പീഷീസ് എന്നാണ് വംശനാശം സംഭവിച്ച് ഇല്ലാതായതെന്ന് അറിയില്ല. അതല്ല, നിയാണ്ടർതാലസിനെയും അതിജീവിച്ച് ഈ സ്പീഷീസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെങ്കിൽ, ഇവരായിരിക്കും ആധുനിക മനുഷ്യനോട് ഏറ്റവും അടുത്തു നിന്ന പൂർവ്വികൻ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍