425 കോടി വർഷങ്ങൾക്ക് മുമ്പ് കലകളില്ലാത്ത അമ്പളി; കമ്പ്യൂട്ടർ ഇമേജ് വഴി പഴയ ചന്ദ്രനെ പുനസൃഷ്ടിച്ച് നാസ; ഛിന്ന ഗ്രഹങ്ങൾ ഇടിച്ചുണ്ടായ ഗർത്തങ്ങൾ മൂലം ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നു; ദുരുഹമായ ഗവേഷണങ്ങളുമായി ചൈനയും; ചന്ദ്രനിലും ചൈന തർക്കം ഉന്നയിക്കുമോയെന്നും ആശങ്ക!

എം റിജു
'തങ്കത്താഴിക കുടമല്ല, താരാപഥത്തിലെ രഥമല്ല, ചന്ദ്രബിംബം കവികൾ കൊതിക്കും സ്വർണ്ണമയൂരമല്ല' എന്ന് വയലാർ രാമവർമ്മ എഴുതിയത്, മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിതിന്ശേഷമാണ്. നമ്മൾ ഭൂമിയിനിന്ന് നോക്കുമ്പോൾ കാൽപ്പനികമായി തോനുന്ന അമ്പിളിമാമന്റെ ഉപരിതലം മുഴവൻ ഗർത്തങ്ങളും പാറക്കെട്ടുകളും, ബാസാൾട്ട് ലാവകൾ ഉറച്ചുണ്ടായ കുറത്ത സമതലവുമാണെന്നതാണ് യഥാർഥ്യം. ഭുമിയിൽനിന്ന് നോക്കുമ്പോൾ ചന്ദ്രനിലെ കലയായി നമുക്ക് തോന്നുത്, ചന്ദ്രനിലെ മരിയ എന്ന് വിളിക്കുന്ന ലാവാ സമതലം ആണ്. ഭുമിയിൽനിന്ന് നോക്കുമ്പോൾ സുന്ദരമായി കാണുന്ന അമ്പിളിമാമനിൽ പക്ഷേ മൂഴുവൻ കുന്നുകളും കുഴികളുമാണെന്നാണ് യാഥാർഥ്യം!
പക്ഷേ ഈ കുന്നുകളിലും കുഴികളിലും ഇന്ന് ലോക രാഷ്ട്രങ്ങൾ കോടിക്കണക്കിന് രൂപ ചെലവിട്ട് ഗവേഷണങ്ങൾ നടത്തുകയാണ്. അമേരിക്കയുടെ നാസയും, ചൈനയും തൊട്ട് നമ്മുടെ ചാന്ദ്രയാൻവരെ ചന്ദ്രനിലെ ഗർത്തങ്ങളിലും പാറകളിലും പഠനം നടത്തുകയാണ്. അതുകൊണ്ടുതന്നെ കൂടുതൽ വിവരങ്ങളാണ് ഓരോ വർഷവും ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചൊക്കെ പുറത്തുവരുന്നത്. ഒരു ടെലിസ്കോപ്പ് വഴി ഭൂമിയിൽ നിന്ന് നോക്കിയാൽപോലും ഒരു കിലോമീറ്ററെങ്കിലും വ്യാസമുള്ള 30,000 ത്തിൽ അധികം ഗർത്തങ്ങൾ ചന്ദ്രനിൽ കാണാവുന്നതാണ്. എന്നാൽ ഈ 'വസൂരിക്കലയൊക്കെ' പിന്നീട് ഉണ്ടായതാണ് എന്നതാണ് നാസയിലെ ശാസ്ത്രജ്ഞർ പറയുന്നത്.
അന്ന് കലകളില്ലാത്ത അമ്പിളി
425 കോടി വർഷങ്ങൾക്ക് മുമ്പ് ചന്ദ്രനിൽ വലിയ ഗർത്തങ്ങൾ ഇല്ലായിരുന്നുവെന്നാണ് കമ്പ്യൂട്ടർ ഇമേജറികൾ ഉപയോഗിച്ച് നാസ നടത്തിയ പഠനത്തിൽ കാണുന്നത്. പിന്നീട് ഛിന്നഗ്രഹങ്ങളും, ഉൽക്കകളും, ധൂമകേതുക്കളുമൊക്കെ പതിച്ചാണ് ഈ ഗർത്തങ്ങൾ അഥവാ ക്രേറ്ററുകൾ ഉണ്ടായത്. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൗതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്. മറ്റൊരു കണ്ടെത്തൽ കൂടി നാസ നടത്തുന്നുണ്ട്. ഛിന്നഗ്രഹങ്ങളുടെ ഇടിയുടെ ആഘാതത്തിൽ 4.25 ബില്യൺ വർഷത്തിനിടയിൽ ചന്ദ്രന്റെ ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ 186 മൈൽ നീങ്ങി മാറി.
കമ്പ്യൂട്ടർ സിറ്റിമുലേഷൻ ഉപയോഗിച്ച് ചന്ദ്രന്റെ അതേപോലുള്ള ഒരു റെപ്ലിക്ക ഉണ്ടാക്കിയാണ് ഈ പരീക്ഷണം നടത്തിയത്. ചന്ദ്രനിലെ ആയിരക്കണക്കിന് ഗർത്തങ്ങൾ ഈ മിനിയേച്ചറിൽ അതുപോലെ ഉണ്ടാവും. ഇനിയാണ് പണി. ഈ മിനിയേച്ചറിൽനിന്ന് ഒരോ ഗർത്തങ്ങളായി മായ്ച്ച് കളയും.
ഒരോഗർത്തങ്ങൾ ഉണ്ടാവുമ്പോൾ ചന്ദ്രന്റെ പിണ്ഡത്തിൽ മാറ്റം വരും. ചന്ദ്രൻ കറങ്ങിക്കൊണ്ടിരിക്കയാണേല്ലോ. മാസിൽ ഇങ്ങനെ വ്യത്യാസം ഉണ്ടാവുമ്പോൾ, മാസ് കൂടുതലുള്ള ഭാഗം ആക്സിസ് ഓഫ് റൊട്ടേഷനിൽനിന്ന് അകന്ന് പോവാനുള്ള പ്രവണതയുണ്ടാവും. അപ്പോൾ ചന്ദ്രന്റെ കറക്കം പുനക്രമീകരിക്കപ്പെടും. മാസ് എവിടെയണോ കുറയുന്നത്, ആ ഭാഗത്തേക്ക് ധ്രുവങ്ങൾ അടുക്കാവുന്ന രീതിയിൽ റീ ഓറിയൻേറഷൻ നടക്കും. അതുപോലെ മാസ് കൂടിയ ഭാഗം ധ്രുവങ്ങളിൽനിന്ന് അകന്നുപോവും. ആ കണക്ക് നാസ പഠിച്ചു. അങ്ങനെയാണ് 425 കോടി വർഷംകൊണ്ട് ധ്രുവങ്ങൾ 180 കിലോമീറ്റർ അകന്നതയി കണ്ടെത്തിയത്.
ഓരോ ഗർത്തം ഉണ്ടാവുമ്പോഴും ചന്ദ്രനിലെ മാസിൽ ഉണ്ടാവുന്ന മാറ്റം നാസ കണ്ടെത്തി. ക്രേറ്റിറിന് മുമ്പ് മാസ് എങ്ങനെ ആയിരുന്നുവെന്നും മനസ്സിലായി. അത് അനുസരിച്ച് പോളിന് എന്ത് വ്യത്യാസം ഉണ്ടാകുമെന്ന് കണ്ടെത്താം. അങ്ങനെ ആയിരക്കണിക്ക് ക്രേറ്ററുകളെ മാസ് കണ്ടെത്തി കിഴിച്ച് കമ്പ്യൂട്ടർ ചിത്രം നിർമ്മിച്ചാണ് ഇവർ 425 കോടി വർഷം മുമ്പുള്ള ചന്ദ്രനെ പുനസൃഷ്ടിച്ചത്.
പക്ഷേ ഇത്രയും വർഷത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ധ്രുവങ്ങളുടെ അകൽച്ചാ തോത് താരതമ്യേന കുറവാണ്. പക്ഷേ വലിയ മാറ്റമാണ് വന്നിരുന്നെതെങ്കിൽ ചന്ദ്രനിൽ വെള്ളം ഉണ്ടാവുമായിരുന്നില്ല. ഗർത്തങ്ങൾ ഒരു ഭാഗത്ത് മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ധ്രുവങ്ങളുടെ സ്ഥാനത്തിന് വളരെ വലിയ മാറ്റമാണ് ഉണ്ടാവുക. അതായത് ഇപ്പോഴത്തെ ഇക്വേറ്റർ ആണ് ഒരു മില്യൺ വർഷം മുമ്പ് പോൾ ആയിരുന്നെതെങ്കിൽ, അന്നത്തെ പോൾസിൽ ഉണ്ടായിരുന്ന വെള്ളം ആവിയായനേ. രണ്ടാഴ്ചയോളം പകലും രണ്ടാഴ്ചയോളം രാത്രിയുമാണ് ചന്ദ്രനിൽ. അതുകൊണ്ട് രണ്ടാഴ്ചത്തെ പകൽ കൊണ്ട് ഈ വെള്ളം ആവിയായിപ്പോവുമായിരുന്നു. അതില്ലാതിരുന്നത് ചന്ദ്രന്റെ രണ്ടുഭാഗത്തും ഗർത്തങ്ങൾ ഉണ്ടായതുകൊണ്ടാണ്. ഒരോ ഇടി നടക്കുമ്പോഴും അക്ഷാംശം എത്ര മാറുമെന്നും കണ്ടെത്താൻ കഴിയും. ഛിന്നഗ്രഹ ആഘാതങ്ങൾ ധ്രുവങ്ങളുടെ സ്ഥാനം 10 ഡിഗ്രി അക്ഷാംശത്തിലാണ് മാറ്റിയത്.
മേരിലാൻഡിലെ നാസയുടെ ഗൊദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഒരു സംഘം കമ്പ്യൂട്ടർ സിമുലേഷനുകൾ ഉപയോഗിച്ചാണ് പഠനം നടന്നത്.
ചന്ദ്രനും ഒരു തർക്കപ്രദേശം ആവുമോ?
നാസയുടെ പുതിയ പഠനത്തെ ആസ്പദമാക്കി പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി മെയിൽ ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. ഡെയിലിമെയിന്റെ വാർത്ത അനുസരിച്ച് ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള ഒരു തർക്ക പ്രദേശം കൂടിയായി ചന്ദ്രന്റെ ദക്ഷിണ ധ്രുവം മാറാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. സൗരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും വലിയ ഗർത്തങ്ങളിലൊന്നായ സൗത്ത്പോൾ ഐറികെൻ ബേസിൻ നിലകൊള്ളുന്നത് ചന്ദ്രനിലാണ്. ചന്ദ്രന്റെ മറുപുറത്ത്, ദക്ഷിണ ധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗർത്തത്തിന് 2240 കിലോമീറ്റർ വ്യാസവും 13 കിലോമീറ്റർ ആഴവുമുണ്ട്. ഇവിടെയാണ് അമേരിക്കയും, ഇന്ത്യയും, ചൈനയും, റഷ്യയും, ബ്രിട്ടനും കാനഡയും അടക്കമുള്ള വിവിധ രാജ്യങ്ങളുടെ ഗവേഷണ പദ്ധതികൾ പുരോഗമിക്കുന്നത്. യുഎസും ചൈനയും ലാൻഡിങ് സൈറ്റുകളായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ ചന്ദ്രന്റെ ദക്ഷിണധ്രുവം ഒരു തർക്ക പ്രദേശമായി മാറിയേക്കാമെന്നും നാസയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയിലിമെയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചന്ദ്രനെ പര്യവേഷണം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ, ആർട്ടെമിസ് ഉടമ്പടി എന്നൊന്ന് വിവധ രാജ്യങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇതെല്ലാം ലംഘിക്കുന്ന തരത്തിലാണ് ചൈന പ്രവർത്തിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ചന്ദ്രോപരിതലത്തിന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപമുള്ള ലാൻഡിങ് സൈറ്റുകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഓവർലാപ്പ് കണ്ടെത്തിയതിനെ നാസ, ചൈനയോട് അതിന്റെ ചാന്ദ്ര ദൗത്യങ്ങൾ 'തുറന്നതും സുതാര്യവുമാക്കാൻ' അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. '' ആർട്ടെമിസ് ഉടമ്പടിയുടെയും ബഹിരാകാശ ഉടമ്പടിയുടെയും തത്വങ്ങൾ അനുസരിച്ച് സുതാര്യതയും സമാധാനപരമായ ബഹിരാകാശ പര്യവേഷണവമാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,' അമേരിക്കൻ ബഹിരാകാശ ഏജൻസിയിലെ ഉദ്യോഗസ്ഥർ ഡെയ്ലി മെയിലിനോട് പറഞ്ഞു.
ഇന്ത്യക്കും ചന്ദ്രനിൽ വലിയ പ്രോജക്റ്റുകൾ ആണുള്ളത്. 2009ൽ ചന്ദ്രനിൽ ജല സാന്നിധ്യമുള്ളതായി ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ചാന്ദ്രയാൻ-1 ആണ് ജല സാന്നിധ്യം ആദ്യം കണ്ടെത്തിയത്. അതുകഴിഞ്ഞാണ് നാസ ജല സാന്നിധ്യത്തിന്റെ കൂടുതൽ തെളിവ് പുറത്തുവിട്ടത്.. നാസയുടെ വിമാന വാഹിനി വാനനിരീക്ഷണകേന്ദ്രമായ സോഫിയയിലെ ദൂരദർശിനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചന്ദ്ര ഉപരിതലത്തിൽ സൂര്യപ്രകാശമേൽക്കാത്ത മേഖലയിൽ കൂടുതൽ ജലമുണ്ടാകാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ നിരീക്ഷണ സംവിധാനമാണ് നാസയുടെ സോഫിയ.
പക്ഷേ ഇവിടെയും ചൈന എല്ലാം രഹസ്യവും ദൂരുഹവുമാക്കി വെക്കുകയാണെന്നാണ് ആരോപണം. രണ്ടുരാജ്യങ്ങൾ ഒരേ സമയം ഒരേസ്ഥലത്ത് പര്യവേഷണം നടത്താൻ പാടില്ല എന്ന കരാറും ചൈന ലംഘിച്ചിരിക്കയാണ്.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്