50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
മറുനാടൻ മലയാളി ബ്യൂറോ
അര നൂറ്റാണ്ടിനും മുൻപ്, അറുപതുകളുടെ അന്ത്യത്തിൽ, നീൽ ആംസ്ട്രോംഗും ബുസ് ആൾഡ്രിനും ട്രാൻക്വിലിറ്റി ബേസിൽ തിരിച്ചിറങ്ങിയപ്പോൾ മനുഷ്യനെ ചന്ദ്രനിലെത്തിക്കണമെന്ന, അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ ലക്ഷ്യത്തിന്റെ പൂർത്തീകരണമായിരുന്നു. എന്നാൽ, അതിലേറേ പ്രാധാന്യം അതിന് കൈവരുന്നത്, മനുസ്യൻ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാൻ ആരംഭിച്ചത് അന്നുമുതൽക്കായിരുന്നു എന്നതിനാലാണ്. അതോടൊപ്പം അത് മനുഷ്യകുലത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയാവുകയും ചെയ്തു.
ശീതയുദ്ധം അതിന്റെ മൂർദ്ധന്യഘട്ടത്തിൽ എത്തിനിൽക്കുന്ന സമയമായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതല്‍ക്ക് തന്നെ തൻപ്രമാണിത്തം കാണിക്കുവാൻ അമേരിക്കയും സോവ്യറ്റ് യൂണിയനും ആണവായുധങ്ങൽ ശേഖരിച്ചുതുടങ്ങിയിരുന്നു. എന്നാൽ, പരസ്പരം മേൽക്കോയമ നേടാൻ ബഹിരാകാശത്തിൽ ആധിപത്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും. ഇത് മറ്റൊരു ഘോരയുദ്ധത്തിൽ കലാശിച്ചേക്കുമെന്ന ഭീഷണി നിലനിൽക്കുമ്പോൾ തന്നെ, ചന്ദ്രനിലേക്കുള്ള യാത്രമൂലം ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇല്ലാതെയാകാൻ മറ്റൊരു സാധ്യത കൂടി അന്നത്തെ അമേരിക്കൻ ശാസ്ത്രജ്ഞന്മാർ കണ്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുവാൻ ആരംഭിച്ചപ്പോൾ ആദ്യം ഉയർന്നു വന്നത് മലിനീകരണവുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. ഭൂമിയിലുള്ള സൂക്ഷ്മാണുക്കൾ ചന്ദ്രനിലേക്കെത്തുമെന്നായിരുന്നു ആദ്യം ഭയന്നത്. എന്നാൽ അതിനേക്കാൾ ഭീകരമായമറ്റൊരു ഭീഷണി, ചന്ദ്രനിൽ നിന്നുള്ള സൂക്ഷ്മാണുക്കൾ ബഹിരാകാശവാഹനത്തിൽ ഭൂമിയിൽ എത്തുമെന്നുള്ളതായിരുന്നു. ചന്ദ്രനിലേക്ക് പോകുന്ന യാത്രികരും വാഹനവും അവിടെനിന്നും സൂക്ഷ്മാണുക്കളെ ഭൂമിയിൽ എത്തിച്ചാൽ അത് ഒരുപക്ഷെ സർവ്വനാശത്തിൽ കലാശിക്കുമെന്ന ഭയം ഉണ്ടായിരുന്നു ശാസ്ത്രജ്ഞർക്ക്.
ചന്ദ്രനിൽ ജീവന്റെ അംശമുണ്ടാകുമെന്ന് വളരെ കുറച്ചുപേർ മാത്രമേ ചിന്തിച്ചിരുന്നുള്ളും. എന്നിരുന്നാലും, അത്തരത്തിൽ ജീവനുണ്ടെങ്കിൽ അവ ഒരുപക്ഷെ ഭൂമിയിലെ ജീവജാലങ്ങളെ തകർക്കാൻ കെല്പുള്ളതായിരിക്കുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെട്ടു. മാത്രമല്ല, ഭൂമിയുടെ അന്തരീക്ഷത്തിലെ ഓക്സിജൻ മുഴുവൻ അവർ ഉപയോഗിക്കുമെന്ന ഭീതിയുമുണ്ടായിരുന്നു. അതിനേക്കാളേറെ ഭയപ്പെടുത്തിയത്, ചന്ദ്രനിൽ നിന്നെത്തുന്ന സൂക്ഷ്മാണുക്കൾ ഭൂമിയിൽ മാരകരോഗങ്ങൾ വിതച്ചേക്കാം എന്നുള്ളതായിരുന്നു.
ബഹിരാകാശ യാത്രികൻ കാൾ സാഗന്റെ വാക്കുകൾ കടമെടുത്താൽ, ചന്ദ്രനിൽ നിന്നു സൂക്ഷ്മജീവികൾ അപ്പോളോ 11 വഴി ഭൂമിയിലെത്താനുള്ള സാധ്യത 99 ശതമാനം ഇല്ലെങ്കിലും, ബാക്കിയുള്ള 1 ശതമാനം അത്യന്തം അപകടകരമാണ്. വലിയൊരു അനിശ്ചിതാവസ്ഥയാണ് അത്തരമൊരു സന്ദർഭത്തിൽ ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിലുള്ള ആശങ്കകൾ ഉയർന്നതിനെ തുടർന്ന് ചന്ദ്രനിൽ നിന്നെത്തുന്നവർക്ക് നാസ കടുത്ത ക്വാറന്റൈൻ നിർദ്ദേശിച്ചു. അതിനനുസരിച്ച്, പസഫിക് സമുദ്രത്തിലിറങ്ങുന്ന പേടകത്തിൽ നിന്നും യാത്രികരെ കൊണ്ടുവരാനുള്ള കപ്പലിൽ പോലും ചെലവേറിയ ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്തി.
മാത്രമല്ല, ചന്ദ്രനിലേക്കുള്ള യാത്രികർ അവരുടെ കുടുംബാംഗങ്ങളെയും അമേരിക്കൻ പ്രസിഡണ്ടിനേയും സന്ദർശിക്കുന്നതിനു മുൻപായി മൂന്നാഴ്ച്ച ക്വാറന്റൈനിൽ പോകണമെന്നും നിർദ്ദേശിച്ചു. അസാധാരണ മനുഷ്യരുടെ ദുരന്തം എന്ന തന്റെ ലേഖനത്തിൽ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ ജോനാഥൻ വീനർ എഴുതിയിരിക്കുന്നത് ഇവിടെയാണ് പദ്ധതികളിൽ അപ്രതീക്ഷിതമായ മാറ്റം വന്നത് എന്നാണ്.
ഭൂമിയിൽ ഇറങ്ങിയാൽ ഈ മൂന്നാഴ്ച്ചക്കാലം യാത്രികർ ബഹിരാകാശ പേടകത്തിൽ തന്നെ കഴിയണം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, അവരുടെ ആരോഗ്യത്തെക്കുറിച്ച് നാസക്കുണ്ടായിരുന്ന വേവലാതി പരിപാടികളിൽ മാറ്റം വരുത്തി. ബഹിരാകാശയാനത്തിനകത്തെ ചൂടിൽ കൂടുതൽ നാളുകൾ കഴിയുവാൻ അവരെ നിർബന്ധിച്ചാൽ അത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നാസ ഭയന്നു. അതുകൊണ്ടു തന്നെ അവർ പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
സമുദ്രത്തിൽ പൊങ്ങിക്കിടക്കുമ്പോൾ കാപ്സ്യുൾ തുറക്കുവാനും യാത്രികരെ പുറത്തെത്തിക്കുവാനും തീരുമാനമായി. പിന്നീട് അവരെ ചെറിയ ബോട്ടിലും ഹെലികോപ്റ്ററിലുമായി കപ്പലിലെത്തിക്കാനുംതീരുമാനിച്ചു. അതിനുശേഷം ഈ കാപ്സ്യുളും ക്വാറന്റൈൻ ഇടത്തിൽ സൂക്ഷിച്ചു. ഭാഗ്യവശാൽ അപ്പോളോ11 ചന്ദ്രനിൽ നിന്നും സൂക്ഷ്മാണുക്കളെ ഒന്നും ഭൂമിയിലേക്ക് കൊണ്ടുവന്നില്ല. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കൾ സമുദ്രജലത്തിൽ കലരുകയും ഭൂമിയിൽ ജീവന് ഭീഷണി ഉയർത്തുകയും ചെയ്യുമായിരുന്നു എന്ന് ജോനാഥൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍