ദുരൂഹ ലോകത്ത് ഇന്നലെ നടന്നത് അപൂർവ്വമായൊരു ഒത്തുചേരൽ; വ്യാഴവും വരുണഗ്രഹവും ഒത്തുചേർന്നത് മീനം രാശിയിൽ; അപൂർവ്വമായ ഈ ഒത്തുചേരൽ ഇനി ഉണ്ടാവുക 2188-ൽ മാത്രം; ഈ അപൂർവ്വ സംഗമം മനുഷ്യ രാശിക്ക് സമ്മാനിക്കുന്നത് ഏറെ ഭാഗ്യങ്ങളെന്ന് പാശ്ചാത്യ ജ്യോതിഷ പണ്ഡിതർ
മറുനാടൻ ഡെസ്ക്
കേവലം അന്ധവിശ്വാസമെന്നും അതല്ല, പിഴയ്ക്കാത്ത കണക്കുകളെ അടിസ്ഥാനമാക്കിയ ശാസ്ത്രമാണെന്നും ജ്യോതിഷത്തെ കുറിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. അത് എന്തായാലും, സ്വന്തം ഭാവിയെ കുറിച്ച് എന്നും ആശങ്കപ്പെടുന്ന മനുഷ്യർ വലീയൊരു പരിധിവരെ ജ്യോതിഷത്തെ ആശ്രയിക്കുന്നു എന്നത് മറച്ചു പിടിക്കാനാകാത്ത സത്യമാണ്. ലോകത്തിലെ ഇന്നുവരെയുണ്ടായ ഏതൊരു സംസ്കൃതിയിലും പ്രധാനപ്പെട്ട ഒരു സാന്നിദ്ധ്യമായിരുന്നു ജ്യോതിഷവും ജ്യോതിഷികളും എന്നത് ഒരു ചരിത്ര സത്യം തന്നെയാണ്.
മദ്ധ്യ അമേരിക്കയിലെ മായൻ സംസ്കാരം മുതൽ, ഇങ്ങ് സിന്ധൂനദീതട സംസ്കാരം വരെ വിവിധ തരത്തിലുള്ള ജ്യോതിഷശാസ്ത്രങ്ങളുടെ വളർച്ചക്ക് വളക്കൂറുള്ള മണ്ണൊരുക്കിയ നാഗരികതകളാണ്. ആധുനിക ശാസ്ത്രം അതിന്റെ ഔന്നത്യങ്ങളിലേക്ക് കുതിച്ചുയരുന്ന ഈ നവയുഗത്തിലുംലോകത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇന്നും ശക്തിക്ഷയിക്കാതെ ജ്യോതിഷം നിലനിൽക്കുന്നുണ്ട് എന്നതും ഒരു യാഥാർത്ഥ്യമാണ്. തികഞ്ഞ ഭൗതികവാദികൾവാണരളുന്ന ചൈനയുടെ ജ്യോതിഷവും ഫെങ്ങ്ഷുയിയുമൊക്കെ മതി, ഏതൊരു തത്വശാസ്ത്രത്തിനും തച്ചുടക്കാനാകാത്ത രീതിയിൽ ജ്യോതിഷം ജനങ്ങളിൽ വളർത്തിയെടുത്ത വിശ്വാസ്യത മനസ്സിലാക്കുവാൻ.
പല വിഭാഗം ജ്യോതിഷങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പശ്ചാത്യ ജ്യോതിഷവും. ഈ ജ്യോതിഷ ശാസ്ത്രപ്രകാരം ഇന്നലെ നടന്നത് വളരെ അപൂർവ്വമായ ഒരു സംഗമമാണ്. ഇന്ത്യൻ ജ്യോതിഷ പ്രകാരം വ്യാഴം അല്ലെങ്കിൽ ബൃഹസ്പ്തിക്ക് തുല്യമായ ജുപിറ്റർ ഗ്രഹവും വേദിക് അസ്ട്രോളജിയിലെ വരുണഗ്രഹമായ നെപ്ട്യുണും തമ്മിൽ സംഗമിച്ചിരിക്കുന്നത് പിസസ് (മീനം) എന്ന നക്ഷത്ര രാശിയിലാണ്. ജുപിറ്ററും നെപ്ട്യുണും തമ്മിൽ ഓരോ13 വർഷം കൂടുമ്പോഴും ഇത്തരത്തിൽ സംഗമിക്കാറുണ്ടെങ്കിലും ഇവ മീനം രശിയിൽ സംഗമിക്കുന്നത് 166 വർഷങ്ങളിൽ ഒരിക്കൽ മാത്രമെ നടക്കുകയുള്ളുവത്രെ!
1856-ൽ ആയിരുന്നി ഇത്തരത്തിൽ അവസാനമായി സംഭവിച്ചത്. 2188-ൽ ആയിരിക്കും ഇനി സംഭവിക്കുക. ഇത്തരത്തിലൊരു സംഗമം നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ പോന്നതാണെന്നാണ് ജ്യോതിഷികൾ പറയുന്നത്. പ്രണയം, തൊഴിൽ എന്നീ കാര്യങ്ങളിലെല്ലാം വളരെയധികം പുരോഗതി ഇതുമൂലം ഉണ്ടാകുമത്രെ. ജ്യോതിഷ പ്രവചനത്തിന് പേരുകേട്ട പലരും പറയുന്നത് ഇതുമൂലമുണ്ടാകുന്ന ഭാഗ്യം മാസങ്ങളോളം നീണ്ടുനിൽക്കും എന്നാണ്.
മീനം രാശിയുടെ അധിപന്മാരാണ് ജുപിറ്ററും നെപ്ട്യുണും. അവ മീനം രാശിയിൽ സംഗമിക്കുന്ന ഈ അപൂർവ്വ നിമിഷം 166 വർഷങ്ങളിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്നതാണ്. മറ്റു രാശികളിൽ അവ സംഗമിക്കുമെങ്കിലും, ഇത് സ്വന്തം രാശിയിലാണ് സംഗമിക്കുന്നത്. അത് അവരെ കൂടുതൽ ശക്തരാക്കും എന്ന് പ്രശ്സ്ത പാശ്ചാത്യ ജ്യോതിഷിയായ ഓസ്കാർ കെയ്നർ പറയുന്നു. അവരുടെ സ്വാധീനവും വർദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.
ഭാവന, വികാരങ്ങൾ എന്നിവയേയാണ് ജുപിറ്റർ പ്രതിനിധീകരിക്കുന്നത്. നെപ്ട്യുൺ ആകട്ടെ ആനന്ദം, ആകർഷണം, സൗന്ദര്യം എന്നിവയേയും പ്രതിനിധീകരിക്കുന്നു. ഇത് രണ്ടും ഒന്നിക്കുന്നത് മനുഷ്യരിൽ സന്തോഷവും ആഘോഷവും നിറഞ്ഞ ജീവിതം പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ഇത് അധികകാലം നീണ്ടു നിൽക്കില്ല, അതുകൊണ്ടുതന്നെ അനുകൂല സാഹചര്യം പെട്ടെന്ന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറയുന്നു. നിങ്ങളുടെ ഭാവിയെ കുറിച്ച് എന്തെങ്കിലും ആശയങ്ങൾ ഉണ്ടെങ്കിൽ ഇക്കാലയളവിൽ അത് ആരംഭിക്കുവാനാണ് അദ്ദേഹം പറയുന്നത്. അത് തൊഴിൽ സംബന്ധമാണെങ്കിലും വൈകാരികമാണെങ്കിലും ഇന്നു തന്നെ ആരംഭം കുറിക്കുക.
വ്യാഴം 12 കൊല്ലങ്ങൾ കൊണ്ടാണ് സൂര്യനെ വലം വയ്ക്കുന്നത്. ഇതിനെയാണ് നമ്മൾ ഒരു വ്യാഴവട്ടക്കാലം എന്നു പറയുന്നത്. അതായത് വ്യാഴം 12 രാശികളിൽ ഓരോന്നിലും 12 മാസം ചെലവഴിക്കും. കഴിഞ്ഞവർഷം ഡിസംബർ 28 നായിരുന്നു ഇത് മീനം രാശിയിൽ പ്രവേശിച്ചത്. ഇതിൽ നിന്നും ഏറെ അകലെയുള്ള നെപ്ട്യുൺ (വരുണ ഗ്രഹം) 165 വർഷങ്ങൾ കൊണ്ടാണ് സൂര്യനെ ഒരു തവണ വലം വയ്ക്കുന്നത്. അതായത് ഓരോ രാശിയിലും 13 വർഷത്തിലധികം കാലം ഇത് തുടരും.
ഇന്നലെ ഇവർ രണ്ടുപേരും ആകാശത്തിന്റെ അനന്തതയിൽ സംഗമിച്ചു. തികച്ചും ദൈവീകമായ ഒരു ആഘോഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുൻപ് ഇത്തരത്തിലുള്ള സംഗമം ഉണ്ടായപ്പോഴൊക്കെ സുപ്രധാന സംഭവങ്ങൾ ഈ മണ്ണിൽ ഉണ്ടായിട്ടുണ്ടെന്നും ഓർമ്മിപ്പിച്ചു. ഏറ്റവും ഒടുവിൽ ഇവ രണ്ടും സ്വക്ഷേത്രമായ മീനത്തിൽ കണ്ടുമുട്ടിയ 1856-ൽ, റഷ്യ പാരിസ് കരാർ ഒപ്പുവച്ച് ക്രീമിയൻ യുദ്ധം അവസാനിപ്പിച്ചു. അതുപോലെ വിക്ടോറിയ രാജ്ഞി, വിക്ടോറിയൻ ക്രോസ്സ് ഏർപ്പെടുത്തിയതും ഈ വർഷമായിരുന്നു.
അതേസമയം, ഇത്തരമൊരു സംഗമത്തിന് രണ്ടു വശങ്ങൾ ഉണ്ടെന്നാണ് മറ്റൊരു ജ്യോതിഷിയായ യാസ്മിൻ ബൊലാൻഡ് പറയുന്നത്. നെപ്ട്യുണിന്റെ നെഗറ്റീവ് ഭാഗത്ത് വിഭ്രാന്തി, വഞ്ചന, നിരാശ എന്നിവയുണ്ട്. സ്വക്ഷേത്രത്തിലെത്തിയ നെപ്ട്യുണിന്റെ സ്വാധീനം വർദ്ധിക്കുക വഴി ഈ നെഗറ്റീവ് വശങ്ങൾക്കും ശക്തി വർദ്ധിച്ചേക്കാം എന്നാണ് അവർ പറയുന്നത്. അതുകൊണ്ടുതന്നെ ഇവയൊക്കെ നിങ്ങളെ വളരെയേറെ ബാധിച്ചാൽ അദ്ഭുതപ്പെടാനില്ലെന്നും അവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍