ഒരു ചെന്നായ ചെയ്ത കുറ്റം മറ്റു ചെന്നായ്ക്കളിൽ കെട്ടിവെക്കരുത്; എല്ലാ ചെന്നായ്ക്കളും മാനിനെ വേട്ടയാടില്ല'; ഒരു കൂട്ടം മൃഗങ്ങൾ സമാധാനമായി ജീവിച്ചിരുന്ന കാട്ടിൽ ചെന്നായ്ക്കൾ വന്നശേഷം സംഭവിച്ചത്; ഫ്രാൻസ് ആക്രമണ പശ്ചാത്തലത്തിൽ ഇസ്മാമോഫോബിയക്ക് ബദലായി വൂൾഫോഫോബിയ കാമ്പയിൻ
എം മാധവദാസ്
തിരുവനന്തപുരം: സോഷ്യൽ മീഡിയിൽ എക്കാലവും ശക്തമായ ഏറ്റമുട്ടൽ നടത്തുന്ന വിഭാഗമാണ് യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും. ഫ്രാൻസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സൈബർ ലോകത്തിലടക്കം രൂക്ഷമായ സംവാദമാണ് ഇവർ ഉയർത്തുന്നത്. യുക്തവാദികൾ ഇസ്ലാമോഫോബുകൾ ആണെന്നും സംഘപരിവാർ അനുകൂലികൾ ആണെന്നുമാണ് ഇസ്ലാമിസ്റ്റുകൾ ആക്ഷേപിക്കുന്നത്. എന്നാൽ ഫോബിയ എന്നത് അറിയാതെ ഉണ്ടാകുന്നതാണെന്നും ഇസ്ലാമിനെ പേടിക്കുന്നുണ്ടെങ്കിൽ അത് ഫ്രാൻസിലേതുപോലെ ഭീകരാക്രമണവും മറ്റും വന്നതുകൊണ്ടാണെന്നുമാണെന്നാണ് യുക്തിവാദികൾ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമോഫോബിയ എന്ന അവർ ആരോപിക്കുമ്പോൾ വൂൾഫോഫോബിയ എന്ന് പറഞ്ഞാണ് യുക്തിവാദികൾ തിരിച്ചടിക്കുന്നത്. എത് രാജ്യത്ത് എത്തിയാലും സാംസ്കാരികമായി സ്വാംശീകരിക്കപ്പെടാതെ വേറിട്ട് നിൽക്കാനുള്ള ഇസ്ലാമിന്റെ ശ്രമമാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്.
ഒരു അഭയാർഥി അപാരത അല്ലെങ്കിൽ അപരാധം
(ഏതെങ്കിലും ഇനത്തിന് ഇത് തങ്ങളുടെ ഇനത്തെകുറിച്ചാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അത് മൂന്നായി മടക്കി കീശയിൽ തിരുകിക്കൊ)
ഒരിടത്തൊരിടത്തൊരു കാടുണ്ടായിരുന്നു സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയുമെല്ലാം കാടിന്റെ നിയമം അനുസരിച്ചു സുഖമായി ജീവിച്ചിരുന്നു. ആ കാട് സ്വാഭാവികവും സമാധാനവുമായി കഴിഞ്ഞിരുന്നു. ആയിടക്കാണ് കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടത്. കാടിന്റെ മേധാവി ചോദിച്ചു എന്താണ് വന്നത്?
'ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്ക് അഭയം വേണം '.ചെന്നായ്ക്കൾ മറുപടി പറഞ്ഞു.
ആരാണ് നിങ്ങളെ ആക്രമിക്കുന്നത് ? മറ്റു മൃഗങ്ങൾ ആണോ ?
അല്ല ഞങ്ങളിൽ ഉള്ളവർ തന്നെ അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കൾ അല്ല എന്ന് . ഞങ്ങളെ ആട്ടിയോടിക്കുന്നു .
കാടിന്റെ മേധാവിക്ക് മനസ്സലിഞ്ഞു, അവർ ചെന്നായകളോട് അവരുടെ കാട്ടിൽ താമസിച്ചു കൊള്ളാൻ പറഞ്ഞു. ചെന്നായ്ക്കൾ വന്നു കയറിയതോടെ കാട്ടിലെ മുയലുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മേധാവി ചെന്നായ്ക്കളോടു ചോദിച്ചു എന്തിനാണ് നിങ്ങൾ മുയലുകളെ മാത്രം വേട്ടയാടുന്നത് ?
അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുയലുകൾ ഉള്ള സ്ഥലം നല്ലതല്ല അവർ .അവർ ഇപ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു അതുകൊണ്ട് മുയലുകൾ ഉള്ള സ്ഥലത്തു ഞങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്.
കാടിന്റെ മേധാവിക്ക് ആ വാദം സ്വീകരിക്കാൻ ആയില്ല പക്ഷെ അപ്പോഴേക്കും കഴുതപ്പുലികൾ ഇടപെട്ടു .
'ചെന്നായ്ക്കൾ ന്യൂനപക്ഷമാണ് അവരുടെ വിശ്വാസം സംരക്ഷിക്കണം. മറ്റുള്ള ജീവികൾക്ക് ഒന്നും കുഴപ്പമില്ലല്ലോ ഈ മുയലുകൾക്കു മാത്രം എന്താണ് ഇത്ര ലൈംഗിക ആസക്തി. ഞങ്ങൾ ചെന്നായ്ക്കളോടൊപ്പം ആണ് .
അങ്ങനെ ചെന്നായ്ക്കൾക്ക് മുയലുകളെ യഥേഷ്ടം ശിക്ഷിക്കാനുള്ള അവകാശം കിട്ടി.കാലങ്ങൾ കഴിഞ്ഞു വനത്തിലെ മാനുകൾ കൂട്ടം കൂട്ടമായി അപ്രത്യക്ഷമായി തുടങ്ങി.സ്വാഭാവികമായി ചെന്നായ്ക്കൾ സംശയത്തിന്റെ നിഴലിലായി. കാടിന്റെ മേധാവി സമ്മേളനം വിളിച്ചു. ചെന്നായ്ക്കൾ നിഷേധിച്ചു കഴുതപ്പുലികൾ പറഞ്ഞു 'ഒരു കൂട്ടം മൃഗങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തരുത്. അവർ അങ്ങനെ ചെയ്യില്ല. എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മാനുകളുടെ ഇറച്ചിയും അസ്ഥിക്കൂടങ്ങളും ചെന്നായ്ക്കളുടെ വാസസ്ഥലത് കണ്ടു പിടിച്ചു. ചെന്നായ്ക്കൾ കുറ്റം നിഷേധിച്ചു അത് കടുവകൾ കൊണ്ടിട്ടതാണ് എന്ന് തെറ്റിധാരണ പരത്തുന്നതാണെന്നും അവർ ഒറ്റ സ്വരത്തിൽ പറഞ്ഞു. കഴുതപ്പുലികൾ ചെന്നായ്ക്കളെ പിന്താങ്ങി.
അധികം കാലം കഴിഞ്ഞില്ല മാനുകളെ ചെന്നായ്ക്കൾ വേട്ടയാടുന്നത് കയ്യോടെ പിടികൂടി. ചെന്നായ്ക്കൾ വീണ്ടും ഒരുമിച്ചു പറഞ്ഞു 'ഒരു ചെന്നായ ചെയ്ത കുറ്റം മറ്റു ചെന്നായ്ക്കളിൽ കെട്ടിവെക്കരുത്. എല്ലാ ചെന്നായ്ക്കലും മാനിനെ വേട്ടയാടില്ല' കഴുത പുലികൾ പിന്താങ്ങി. യോഗം പിരിഞ്ഞു .
ഇതിനിടെ കുറെ ചെന്നായ്ക്കൾ ചെന്നായ്ക്കൾ മാത്രമാണ് ഏറ്റവും മികച്ച മൃഗമെന്നും ബാക്കിയെല്ലാം വൃത്തികെട്ട മൃഗങ്ങളും ആണെന്ന് പ്രചാരണം ആരംഭിച്ചു. ഇത് കടുവകളെയും ആനകളെയും കുറച്ചു വിഷമിപ്പിച്ചു. യോഗം വിളിച്ചു കൂട്ടി. തങ്ങളുടെ വംശത്തിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക ആണ് അതിന്റെ ലക്ഷ്യമെന്ന് തെറ്റിധാരണ അകറ്റുകയാണ് ലക്ഷ്യമെന്നും ചെന്നായ്ക്കൾ പറഞ്ഞു. കഴുതപ്പുലികൾ പിന്താങ്ങി.
കാലങ്ങൾ കടന്നു പോയി മാനുകൾ , പോത്തുകൾ പലപ്പോഴും കഴുതപ്പുലികൾ വരെ കൊല്ലപ്പെട്ടു ചെന്നായ്ക്കൾ പെറ്റു പെരുകി. മുയലുകൾ ഇല്ലാതെ ആയതോടെ മാനും വരയൻ കുതിരയും ഒക്കെ ആക്രമിക്കപ്പെട്ടു. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ചെന്നായ്ക്കൾ ഒരുമിച്ചു നിന്ന് കടുവയുടെ മുകളിൽ കുറ്റം ചാരുകയോ അഥവാ കയ്യോടെ പിടിക്കപ്പെട്ടാൽ എല്ലാവരും ഒരുമിച്ചു നിന്ന് ഒരാൾ ചെയ്ത കുറ്റത്തിന് ഞങ്ങളെ മൊത്തം കുറ്റം പറയരുത് എന്നും പറഞ്ഞു കൊണ്ടിരുന്നു . കഴുതപ്പുലികൾ പിന്താങ്ങി , കാര്യങ്ങൾ മനസ്സിലാക്കി ആനകൾ കൂട്ടം കൂട്ടമായി ചുരമിറങ്ങി വേറെ കാടുകളിൽ അഭയം പ്രാപിച്ചു.
അവസാനം ചെന്നായ്ക്കൾ ഭൂരിപക്ഷമായ ഒരു രാത്രി കാട്ടിലെ മൃഗങ്ങളെ ചെന്നായ്ക്കൾ കൂട്ടം കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. മറ്റു ചെന്നായ്ക്കൾ അവരെ രഹസ്യമായി കാട് അവരുടെ സ്വന്തം ആക്കിയ പോരാളികളെ അഭിനന്ദിച്ചു. ചത്ത് കാട്ടിലെ പുഴ കഴുതപ്പുലികളുടെ ചോരയിൽ ചുവന്നു.
കാട് ചെന്നായ്ക്കളുടേതായി പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ തമ്മിൽ പോരാടാൻ തുടങ്ങി. യഥാർത്ഥ ചെന്നായ്ക്കൾ ആരാണെന്നു തർക്കമുണ്ടായി. പലരുടെയും പിതൃത്വം കഴുതപ്പുലികളുടേതു ആണെന്ന് പറഞ്ഞു പരസ്പ്പരം കൊന്നൊടുക്കി. അങ്ങനെ ഒരു രാത്രി സഹികെട്ടു കുറച്ചു ചെന്നായ്ക്കൾ ആ കാട് വിട്ടു ചുരമിറങ്ങി
അങ്ങകലെ ധാരാളം ഭക്ഷണമുള്ള ഒരു കാടിനെ ലക്ഷ്യമാക്കി അവർ നടന്നു. പിറ്റേ ദിവസം ആ കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടു . കാടിന്റെ മേധാവി ചോദിച്ചു എന്താണ് വന്നത്?
'ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്ക് അഭയം വേണം ' ചെന്നായ്ക്കൾ മറുപടി പറഞ്ഞു.
ആരാണ് നിങ്ങളെ ആക്രമിക്കുന്നത് ? മറ്റു മൃഗങ്ങൾ ആണോ ?
അല്ല ഞങ്ങളിൽ ഉള്ളവർ തന്നെ അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കൾ അല്ല എന്ന് . ഞങ്ങളെ ആട്ടിയോടിക്കുന്നു .
കാടിന്റെ മേധാവിക്ക് മനസ്സലിഞ്ഞു, അവർ ചെന്നായകളോട് അവരുടെ കാട്ടിൽ താമസിച്ചു കൊള്ളാൻ പറഞ്ഞു.
Moral: ഇജ്ജാതി ഇനങ്ങളെ കണ്ടം കാട്ടി കൊടുക്കണം.
Stories you may Like
- മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- ടാക്സി ടാക്സ് : യുകെ മലയാളികളുടെ കഞ്ഞിയിൽ പാറ്റ വീഴുന്ന സാഹചര്യം
- പ്രധാനമന്ത്രി വന്നതു കൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല; വി ഡി സതീശൻ
- മൂന്ന് പേർ മാത്രമാണോ കേരളത്തിൽനിന്ന് ഐസിസിൽ ചേർന്നത്?
- വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കണം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്