വീരേന്ദ്ര സേവാഗ് പഞ്ഞിക്കിട്ട ബ്രിട്ടീഷ് റിയാലിറ്റി ഷോ അവതാരകൻ പിയേഴ്സ് മോർഗന് ഒളിമ്പ്യൻ ഷൈനി വിൽസന്റെ വകയും കിടിലൻ മറുപടി; ഇന്ത്യയെ കളിയാക്കിയപ്പോൾ ശക്തമായി പ്രതികരിച്ച് ഇന്ത്യൻ താരങ്ങളും; ട്വീറ്റ് പ്രഹരത്തിൽ പൊള്ളിയപ്പോൾ മോർഗന് മിണ്ടാട്ടം മുട്ടി
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: അവസരം കിട്ടിയപ്പോൾ ഇന്ത്യയെ കളിയാക്കാൻ ഇറങ്ങിയ ബ്രിട്ടീഷ് ടെലിവിഷൻ റിയാലിറ്റി അവതാരകൻ പിയേഴ്സ് മോർഗന് ഇത്തവണ കണക്കിന് പ്രഹരം ലഭിച്ചിരുന്നു. ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്തതോടെയാണ് മോർഗന്റെ വിവരക്കേടിനു ഒപ്പം വംശീയതയും പുറത്തു ചാടിയത്. എന്നാൽ, ഇന്ത്യയെ കളിയാക്കിയ മോർഗ്ഗനെ ആദ്യം സേവാഗ് തന്നെ ട്വിറ്ററിൽ പഞ്ഞിക്കിട്ടിരുന്നു. സേവാഗിൽ നിന്നും പ്രഹരമേറ്റതിന് പിന്നാലെയാണ് ഒളിമ്പ്യൻ ഷൈനി വിൽസണും മറുപടിയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മലയാളികളുടെ അഭിമാന കായികതാരവും നാല് വട്ടം രാജ്യത്തെ ഒളിമ്പിക്സിൽ പ്രധിനിധികരിച്ച കായികതാരം ഷൈനി വിത്സൺ മോർഗന് മറുപടി നൽകിയത്. ഇതോടെ മറുപടി പറഞ്ഞതോടെ മോർഗാണ് സോഷ്യൽ മീഡിയയുടെ ചൂട് നന്നായി അറിയേണ്ടി വന്നു. മോർഗനെ നന്നാക്കാൻ ബ്രിട്ടീഷ് വംശജരും ട്വിറ്ററിൽ അണിനിരന്നു എന്നതാണ് കൂടുതൽ ശ്രദ്ധേയമായത്.
നാസയിൽ എത്ര ഇന്ത്യക്കാർ ഉണ്ട്, അവരോടൊപ്പം മികവ് കാട്ടാൻ പറ്റിയ എത്ര ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഉണ്ട് എന്നൊക്കെ കൂടി അറിഞ്ഞിട്ടു മതിയായിരുന്നു ഇത്തരം പ്രകോപനപരമായ പരാമർശം നടത്താൻ എന്നാണ് ട്വിറ്ററിലൂടെ മോർഗാണ് കിട്ടിയ വിലയേറിയ ഉപദേശം. ഏതായാലും ഇന്ത്യക്കെതിരെ വംശീയ അധിക്ഷേപം നിറഞ്ഞ പരാമർശം നടത്തുന്ന മറ്റൊരു റിയാലിറ്റി ഷോ അവതാരകൻ ജെറെമി ക്ലർക്കാസനെ പോലെ മോർഗനും വിടുവായത്തം പറയുമ്പോൾ ഇനി രണ്ടു വട്ടം ആലോചിക്കാൻ തയ്യാറാകും എന്നതാണ് സോഷ്യൽ മീഡിയയുടെ ഇടപെടലിലൂടെ തെളിഞ്ഞിരിക്കുന്നത്.
ഒളിപിക്സിൽ കേവലം രണ്ടു മെഡൽ നേടിയ ശേഷം ഇന്ത്യ നടത്തിയ ആഹ്ലാദമാണ് പിയേഴ്സ് മോർഗനെ ചൊടിപ്പിച്ചത്. ഒരു ബില്യണിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തിന് ഇതത്ര ആഹ്ലാദിക്കാൻ ഉള്ള വകയാണോ എന്നാണ് മോർഗന്റെ അന്വേഷണം. രാജ്യമെങ്ങും ഇതിന്റെ പേരിൽ ആഘോഷം സംഘടിപ്പിച്ചത് എത്ര നാണക്കേട് ആണെന്ന് ആലോചിക്കണം എന്നും മോർഗൻ പറയുന്നു. അദ്ദേഹം ട്വീറ്റ് നടത്തിയ ഉടൻ തന്നെ ഇന്ത്യൻ കായിക പ്രേമികൾ ദേശീയ വികാരം ഏറ്റെടുത്തു മറുപടി നൽകി രംഗത്തെത്തി.
ഇന്ത്യയുടെ പ്രകടനം അത്ര മെച്ചമായില്ല എന്നത് സത്യം ആയിരിക്കെ തന്നെ പ്രചോദനം നൽകാൻ കഴിഞ്ഞ താരങ്ങളെ ആദരിച്ചതും അത് വഴി കായിക ലോകത്തിനു കൂടുതൽ ആത്മവിശ്വാസം നൽകാൻ നടത്തിയ ശ്രമവും ഏതു തരത്തിലാണ് നാണക്കേട് ആയി കണക്കാക്കേണ്ടത് എന്നാണ് ഇന്ത്യൻ താരങ്ങളും കായിക പ്രേമികളും മോർഗാനോട് ചോദിക്കുന്നത്. കായിക രംഗത്തെ നേട്ടങ്ങളും ജനസംഖ്യയും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുന്നു എന്ന ചോദ്യവും ഇപ്പോൾ മോർഗൻ നേരിടുകയാണ്. ഈ കണക്കിൽ ബ്രിട്ടനേക്കാൾ കുറഞ്ഞ ജനസംഖ്യയുള്ള രാജ്യങ്ങൾ നേടിയ നേട്ടവും താരതമ്യം ചെയ്യേണ്ടതല്ലേ എന്ന ചൂടൻ മറുപടിയും മോർഗനെ തേടി എത്തിയിട്ടുണ്ട്.
എന്നാൽ മലയാളി എന്ന നിലയിലും തുടർച്ചയായി നാല് വട്ടം ഒളിമ്പിക്സിൽ ഇന്ത്യയുടെ ജേഴ്സി അണിഞ്ഞു നാടിന്റെ അഭിമാനമായ ഷൈനി വിത്സൺ നൽകുന്ന മറുപടിയാണ് ഏറെ ശ്രദ്ധ നേടിയത്. കായിക രംഗത്തെ കുറിച്ച് ഒരു ചുക്കും അറിയാത്ത മോർഗൻ ഇത്തരം ഒരു പ്രസ്താവം നടത്തരുത് എന്നതായിരുന്നു ഷൈനി നൽകിയ മറുപടിയുടെ കാതൽ. ഇന്ത്യയുടെ പ്രകടനം റിയോയിൽ അത്ര വലിയ നാണക്കേട് ഉണ്ടാക്കി എന്നൊന്നും താൻ കരുതുന്നില്ല എന്നും ഈ തൊടുപുഴക്കരി പറയുന്നു.
യൗവന കാലം മുതൽ തുടങ്ങി 35 വയസു വരെ ഒളിമ്പികിൽ പങ്കെടുത്ത വ്യക്തി എന്ന നിലയിലാണ് ഇപ്പോൾ മോർഗാണ് മറുപടി നൽകുന്നത് എന്നും ഷൈനി പറയുന്നു. ട്രാക്കിൽ 19 വയസു ഉള്ളപ്പോൾ 1984 ളിൽ ആണ് ഷൈനി ആദ്യമായി ഇന്ത്യക്കു വേണ്ടി ഒളിമ്പിക് ജേഴ്സി അണിയുന്നത്. അക്കാലത്തു ഏറെ കഷ്ടപ്പെട്ടാണ് ഇന്ത്യക്കു വേണ്ടി അഞ്ചോ ആറോ പേർ ഒളിമ്പിക് യോഗ്യത കണ്ടെത്തുന്നത് എന്നും ഷൈനി ഓർമ്മിപ്പിക്കുന്നു. അന്നും ഇന്ത്യയുടെ ജനസംഖ്യ വലിയ കുറവ് ഒന്നും അല്ലായിരുന്നു. അക്കാലവും ആയി താരതമ്യപെടുത്തുമ്പോൾ ഇപ്പോൾ 35 അംഗ സംഘത്തെ റിയോയിൽ അണിനിരത്താൻ കഴിഞ്ഞത് നേട്ടം തന്നെ അല്ലേ എന്നും ഷൈനി ചോദിക്കുന്നു.
മാത്രമല്ല, ലോകമൊട്ടാകെയായി 207 രാജ്യങ്ങൾ റിയോയിൽ അണിനിരന്നപ്പോൾ ഇന്ത്യ അതിൽ 67 സ്ഥാനത്തു എത്തി എന്നതും മോർഗൻ കണ്ടില്ല. ഇതൊക്കെ മനസ്സിലാക്കുമ്പോൾ ഇന്ത്യ തീർച്ചയായും പിന്നോട്ടല്ല, മുന്നോട്ടു തന്നെയാണ് നീങ്ങുന്നത് എന്നും ഷൈനി വാദിക്കുന്നു. ഒരു കായികതാരത്തിന്റെ ഊർജ്ജം ഒട്ടും ചോരാത്ത മട്ടിൽ തന്നെ. കൂട്ടത്തിൽ ഇന്ത്യൻ കായിക രംഗം കൂടുതൽ നേട്ടം കൊയ്യാൻ കായിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളും മറ്റും കൂടുതൽ ആർജ്ജവം കാട്ടണം എന്ന ഉപദേശവും ഷൈനി നൽകുന്നുണ്ട്.
ഒരു കായികതാരം എന്ന നിലയിൽ വെത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ചൂടിനോടും തണുപ്പിനോടും ഒക്കെ എങ്ങനെ പോരാടണം എന്നത് കൂടി ഒളിമ്പിക്സ് പോലെ ഉള്ള മത്സരങ്ങളിലെ പ്രകടനം വിലയിരുത്തുമ്പോൾ പരിഗണിക്കപ്പെടണം എന്ന് കൂടിയാണ് താൻ ചൂണ്ടിക്കാട്ടുന്നതെന്നു ഷൈനി വ്യക്തമാക്കുന്നു. ഇക്കാര്യത്തിനായി ഇന്ത്യയിൽ ഉയർന്ന പ്രദേശങ്ങളിൽ സിന്തറ്റിക് ട്രാക് നിർമ്മിച്ച് കായികതാരങ്ങൾക്കു മെച്ചമായ പരിശീലനം നൽകണം എന്ന് കൂടി ഷൈനി ആവശ്യപ്പെടുന്നു. ഈ തരത്തിൽ ചിന്തിക്കുമ്പോൾ മൂന്നാറിലെ സൗകര്യങ്ങൾ പരിഗണിക്കാൻ കേരളം തയ്യാറാകണം എന്നാണ് ഷൈനിയുടെ വാദം.
ഷൈനിയോടൊപ്പം ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട, ക്രിക്കറ്റർ റോബിൻ ഉത്തപ്പ, ഷൂട്ടർ ഹീന സിദ്ധു, ഫുട്ബോളർ കൈലാഷ് ചന്ദ്രമോഹൻ എന്നിവരൊക്കെയും മോർഗന് മറുപടിയുമായി എത്തുന്നുണ്ട്. മോർഗന് പറഞ്ഞതിൽ ഭാഗികമായി കാര്യം ഉണ്ടെന്നും അതിന്റെ നല്ല വശം ചർച്ചയ്ക്കു എടുത്തു എങ്ങനെ ഇന്ത്യൻ കായിക രംഗത്തെ മെച്ചപ്പെടുത്താൻ കഴിയും എന്ന ചർച്ചയും നടപടിയുമാണ് ഇപ്പോൾ ആവശ്യം എന്നും കായികതാരങ്ങൾ ചൂണ്ടിക്കാട്ടുന്നു. പക്ഷെ കായിക രംഗത്തെ വ്യക്തമായി പഠിക്കാതെ മോർഗൻ നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.
കാര്യങ്ങൾ അദ്ദേഹം വംശീയത നിറഞ്ഞ കണ്ണിൽ കണ്ടു എന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇന്ത്യ ക്രിക്കറ്റിൽ ലോക കപ്പു കിരീടം നേടുമ്പോൾ മോർഗൻ ഉറക്കമാണോ എന്ന ചോദ്യവും അദ്ദേഹം ഇപ്പോൾ നേരിടുകയാണ്. ചിലരാകട്ടെ ഒരു മെഡൽ പോലും നേടാൻ കഴിയാതെ പോയ പാക്കിസ്ഥാനെ മോർഗൻ പരാമർശിക്കാതെ പോയതും ചൂണ്ടിക്കാട്ടുന്നു. അപ്പോൾ അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ എന്തോ കുഴപ്പമുണ്ട്. ഇന്ത്യ മെച്ചപ്പെടണം എന്ന് പറഞ്ഞിരുന്നെങ്കിൽ മനസിലാക്കാം. പക്ഷെ ജനസംഖ്യയുമായി ഉള്ള താരതമ്യം ശരിയാണോ എന്നാണ് അദ്ദേഹം വീണ്ടു വിചാരം നടത്തേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്