സ്കൂളിന് തൊട്ടടുത്തുള്ള ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു? പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്: പാലത്തായി കേസിൽ ബിജെപി നേതാവ് പ്രതിയായതിൽ ജിഹാദ് ആരോപിച്ച് സന്ദീപ് വചസ്പതി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പാനൂർ പാലത്തായി നാലാം ക്ലാസുകാരിയെ ബിജെപി നേതാവ് കൂടിയായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസിൽ സത്യം പുറത്തുവരാൻ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. കേസിൽ ചില സംശയങ്ങൾ ഉണ്ടെന്നും ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയാലേ പത്മരാജൻ കുറ്റക്കാരനെന്ന് വിധിയെഴുതാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യുവമോർച്ച നേതാവ് ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇവയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്? പത്മരാജൻ രണ്ടാം വട്ടം പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.
കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്? സ്കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ? പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്? സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.
കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്-സന്ദീപ് വചസ്പതി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
നാലാം ക്ലാസുകാരിയായ ശിഷ്യയെ പീഡിപ്പിക്കുന്ന അദ്ധ്യാപകനെ എന്തു ചെയ്യണം.......ജാമ്യമില്ലാതെ തടവിലിട്ട് തൂക്കിക്കൊല്ലണം.പ്രതി ബിജെപിക്കാരനാണെങ്കിലോ? വിചാരണ പോലുമില്ലാതെ കല്ലെറിഞ്ഞ് കൊല്ലണം. പീഡന കേസ് പ്രതിയെ പിന്തുണയ്ക്കുന്നവരേയോ?. .അവരും ഇതേ മനോഭാവമുള്ളവരും ശിക്ഷാർഹരുമാണ്. ഇത്രയും വരെ വളരെ ശരിയാണ്. സംശയമില്ല. എന്നാൽ പാനൂർ പാലത്തായി പീഡനകേസിൽ ഇത്രയും കൊണ്ട് എല്ലാമായില്ല. ചില ചോദ്യങ്ങൾക്ക് കൂടി ഉത്തരം കിട്ടിയെങ്കിലേ മേൽപ്പറഞ്ഞ നിഗമനത്തിലേക്ക് എത്താനാകൂ.....
1. ഓപ്പൺ സ്റ്റേജായും ഉപയോഗിക്കുന്ന കെട്ടിടത്തിലാണ്
പാലത്തായി യുപി സ്കൂളിലെ അഞ്ചാം ക്ലാസ് A ഡിവിഷൻ പ്രവർത്തിക്കുന്നത്. ഇതിനടുത്ത കെട്ടിടത്തിലാണ് പീഡനത്തിനിരയായ കുട്ടി പഠിക്കുന്ന നാലാം ക്ലാസ് A ഡിവിഷൻ. ഈ സ്റ്റേജിന് നേരെ എതിർ വശത്താണ് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പൊതു ശുചിമുറി. വെറും 3 മീറ്റർ അകലം മാത്രമാണ് സ്റ്റേജും ശുചിമുറിയും തമ്മിലുള്ളത്. ഇതിന് കതകില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
പത്മരാജൻ മാസ്റ്റർ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്നത് 2020 ജനുവരി 15 ബുധനാഴ്ചയാണ്. ശുചിമുറിയിൽ വെച്ച് തുണികൊണ്ട് കൈകൾ പുറകിൽ ബന്ധിച്ച് അദ്ധ്യാപകൻ പീഡിപ്പിച്ചു എന്നാണ് പരാതി. നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾ ആരും തന്നെ ഈ പീഡനം കാണാതിരുന്നത് എന്തുകൊണ്ടാണ്?
2. പത്മരാജൻ മാസ്റ്റർ രണ്ടാമത് കുട്ടിയെ പീഡിപ്പിച്ചുവെന്ന് പറയുന്നത് 2020 ഫെബ്രുവരി 02 നാണ്. ഇതൊരു ഞായറാഴ്ചയാണ്. LSS സ്പെഷ്യൽ ക്ലാസ് എന്ന് പറഞ്ഞ് കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് ആരോപണം. എന്നാൽ ഇതേ ദിവസം പത്മരാജൻ മാസ്റ്റർ ഭാര്യാപിതാവിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നതായി ശാസ്ത്രീയ തെളിവുകളുണ്ട്. പിന്നെങ്ങനെ ഇദ്ദേഹം ഈ കേസിൽ പ്രതിയാക്കപ്പെടും?.
3. അന്നേ ദിവസം സ്പെഷ്യൽ ക്ലാസുണ്ടായിരുന്നില്ല എന്ന് 4-ാം ക്ലാസിലെ സഹപാഠികളായ രണ്ടു വിദ്യാർത്ഥിനികൾ മൊഴി നൽകിയിട്ടുണ്ട്. പിന്നെങ്ങിനെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം 7-ാം ക്ലാസ് വിദ്യാർത്ഥിനിയെ ഏഷ്യാനെറ്റ് ന്യൂസ് സാക്ഷിയായി അവതരിപ്പിച്ചത്?. (ലേഖകന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ബിജെപിക്കാരുടെ ആരോപണം അവിടെ നിൽക്കട്ടെ)
4. സ്പെഷ്യൽ ക്ലാസില്ലായിരുന്നുവെന്നും പത്മരാജൻ ഇത്തരക്കാരനല്ലെന്നും പലരോടും പറഞ്ഞ ജാമിയ ടീച്ചറെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചതാരാണ്?.
5. കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടു എന്ന് പരാതിയുയർന്ന ജനുവരി 15 ന് മുൻപ് ജനുവരി 2 ന് സ്കൂളിലെത്തിയ കുട്ടിയെ രക്തസ്രാവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിച്ചിരുന്നോ?. മാസമുറയുമായി ബന്ധപ്പെട്ട രക്തസ്രാവമല്ലെന്ന് അറിഞ്ഞിട്ടും പൊലീസിൽ പരാതിപ്പെടേണ്ടെന്ന അമ്മയുടേയും വീട്ടുകാരുടേയും നിലപാടിന് പിന്നിലെന്താണ്?.
6. സ്കൂളിന് തൊട്ടടുത്തുള്ള, ഈ കുട്ടി പോകുന്ന മദ്രസയ്ക്ക് ഇതുമായി ബന്ധമുണ്ടോ?.
7. പീഡനത്തിനിരയായ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ ഇതേ സ്കൂളിലെ സിപിഎം അനുഭാവിയായ അദ്ധ്യാപകന്റെ ഫോണിൽ എങ്ങനെ വന്നു?.
8. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പത്മരാജൻ മാസ്റ്റർ സ്വീകരിച്ച നിലപാട് പോപ്പുലർ ഫ്രണ്ടിന്റെ കണ്ണിലെ കരടായിരുന്നു എന്ന വസ്തുത പരസ്യമായ രഹസ്യമാണ്. ഇതേ തുടർന്ന് മാഷിനുണ്ടായിരുന്ന ഭീഷണിയുടെ ഉപോത്പന്നമല്ലേ ഈ കേസ്?.
9. സംരക്ഷകനായ ഇളയച്ഛന്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ ഇരയല്ലേ ഈ കുട്ടി?.
10. ഹിന്ദു മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്കൂൾ വാങ്ങാൻ എസ് ഡി പി ഐ പ്രവർത്തകർ ശ്രമിച്ചിട്ടും നടക്കാത്തതും കേസിന്റെ തീവ്രത കൂട്ടിയില്ലേ?.
ഈ ചോദ്യങ്ങളൊക്കെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ സിഐ ശ്രീജിത്തും പരിഗണിച്ചിരുന്നു. കുട്ടിയുടെ മൊഴിയെപ്പറ്റി വിശദമായ അന്വേഷണം വേണമെന്ന് മുൻ അദ്ധ്യാപകൻ കൂടിയായ അദ്ദേഹം മേലുദ്യോഗസ്ഥനെ അറിയിച്ചതുകൊണ്ടാണ് 'പീഡന വീരനായ' പത്മരാജൻ നാട്ടിൽ തന്നെ വിലസി നടന്നിരുന്നത്. അല്ലാതെ പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലൊന്നുമല്ലായിരുന്നു.
ശൈലജ ടീച്ചറുടെ മണ്ഡലത്തിൽ, പിണറായി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ, കണ്ണൂരിൽ ഒരു മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ബിജെപി നേതാവ് വിലസി നടക്കണമെങ്കിൽ കേസന്വേഷിച്ച ഉദ്യോഗസ്ഥന് സംഗതിയുടെ കിടപ്പു വശം പിടികിട്ടുകയും കേസിൽ കഴമ്പില്ല എന്ന് മനസിലാവുകയും ചെയ്തതു കൊണ്ടാണ്.
പക്ഷേ ഏത് വിധേനയും ജിഹാദ് നടത്താൻ ഇറങ്ങി പുറപ്പെട്ടവർക്ക് ബോംബും തോക്കും മാത്രമല്ല തുപ്പൽ പോലും ആയുധമാണെന്ന് ഈ കൊറോണക്കാലത്ത് നമുക്ക് മനസ്സിലായതാണല്ലോ? അപ്പോൾ അവരുടെ ആവനാഴിയിലെ ഒരു ചെറിയ ഐറ്റം മാത്രമായിരിക്കുമല്ലോ പീഡനം?.
എന്തായാലും ഈ കേസിൽ ഉന്നതതല അന്വേഷണം ആവശ്യമാണ്. കുറ്റവാളിയാണെങ്കിൽ പത്മരാജൻ ശിക്ഷിക്കപ്പെടണം. അതിന് ആ കുടുംബത്തോടൊപ്പം നിൽക്കാൻ തയ്യാറുമാണ്. അല്ലായെങ്കിൽ സത്യം തുറന്നു പറയാൻ ആ കുഞ്ഞിനെ അനുവദിക്കണം. നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും കുട്ടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്നുമുള്ള പത്മരാജൻ മാസ്റ്ററുടെ ആവശ്യം അംഗീരിക്കപ്പെടാതെ പോകരുത്. അങ്ങനെ ഈ ജിഹാദിന് നമ്മുടെ സഹോദരനെ വിട്ടു കൊടുത്താൽ ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരാജയമായിരിക്കുമത്.
#JusticeForPadmarajan
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്