'ശബരിമലയിൽ അഴിഞ്ഞാടുന്നത് ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം; ഏഴ് മണിക്ക് ശേഷം റോഡിലിറങ്ങുന്ന പെണ്ണുങ്ങൾ അപഥസഞ്ചാരികളാണെന്ന് കരുതുന്ന ഒരു ഫ്യൂഡൽ സമൂഹം മാത്രമാണ് കേരളം; അത്തരമൊരു നാട്ടിൽ ശബരിമല ദർശനത്തിന് ധൈര്യപ്പെടുന്ന യുവതി ഉരുമ്പെട്ടവളാണ്'; സജീവ് അല എഴുതുന്നു
മറുനാടൻ ഡെസ്ക്
ശബരിമലയിൽ ആചാരങ്ങളെ മുൻനിർത്തി ആൺകൊയ്മയുടെ കടന്നുകയറ്റം ആഘോഷമാക്കുന്നതിനെ ഭൂരിപക്ഷം വരുന്ന സ്ത്രീകളടക്കുമുള്ളവരും പിന്തുണയ്ക്കുമ്പോൾ അവിടെ മനഃപൂർവ്വവും അല്ലാതെയും സ്ത്രീകൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ അവകാശങ്ങളാണ് അടിയറവ് വയ്ക്കുന്നത്. കാലാകാലങ്ങളായി തുടർന്നു വരുന്ന പുരുഷ മേധാവിത്വമെന്ന ചട്ടക്കൂടിൽ നിന്ന് സ്വതന്ത്രമാകാൻ ഉതകുന്ന തരത്തിലേക്കാണ് കാലം ഇന്ന് മുന്നോട്ട് പോകുന്നത്. അത്തരം പുരോഗമന ചിന്താഗതികളോട് മുഖം തിരിക്കുന്ന നടപടികൾ സ്വീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ 21ാം നൂറ്റാണ്ടിലക്ക് കടക്കുമ്പോഴും നാഴികയ്ക്ക് നാൽപ്പതുവട്ടം പുരോഗമനം വിളമ്പുന്ന കേരളത്തിൽ സ്ത്രികൾക്ക് എത്രത്തോളം തുല്യതയുണ്ടെന്ന് ശബരിമല വിഷയത്തിൽ പലപ്പോഴും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ആചാരവും വിശ്വാസവും മുറുകെ പിടിക്കുന്നവർ എന്തെ സ്ത്രീകളുടെ അവകാശം സൗകര്യപൂർവ്വം മറന്നുകളയുന്നു. അല്ലെങ്കിൽ അതിനെ ഹനിച്ചു കളയുന്നു.
'കുടുംബത്തിൽ' പിറന്ന ഒരു പെണ്ണും തെങ്ങിൽ കയറുകയോ ആചാരം ലംഘിച്ച് പതിനെട്ടാം പടി ചവിട്ടാൻ ഇറങ്ങി പുറപ്പെടുകയോ ചെയ്യില്ല.അത്രത്തോളം പുരോഗമനം മാത്രം മതിയെന്നാണ് ആധുനിക കേരളം ആണയിട്ട് ആവർത്തിക്കുന്നത്.
ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ.1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ശബരിമലയിൽ അഴിഞ്ഞാടുന്നത്.മലയാളിപൂവന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഒരു പിടക്കോഴിയേയും കൂവാൻ അനുവദിക്കില്ല ശബരിമലയിലെ മുതലെടുപ്പുകൾ തുറന്നുകാട്ടി എഴുത്തുക്കാരനും സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സജീവ് അലയുടെ ഫെയ്ബുക്ക് പോസ്റ്റ്
കുറിപ്പിന്റെ പൂർണ രൂപം
സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ചൊരിടമായി ശബരിമല മാറിയിരിക്കുന്നു
ഒരു പറ്റം ഭക്തവേഷം കെട്ടിയ സാമൂഹ്യവിരുദ്ധർ അയ്യപ്പദർശനത്തിനെത്തുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ഹെഡ്ലൈൻ സ്വയം സംസാരിക്കുന്നു.
RSS 'padi puja' ensures Sabarimala is no safe place for young women.
ശബരിമലയിൽ നിന്ന് എങ്ങനെയെങ്കിലും ഒരു ബലിദാനിയെ ഒപ്പിച്ചേ മതിയാവൂ എന്ന വാശിപ്പുറത്ത് നടക്കുന്ന സംഘപരിവാർ അതിനായി ഏത് തീക്കളിയും നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
ബലിദാനിയുടെ പടവും ചിതാഭസ്മവുമൊക്കെ വച്ച് കാസർഗോഡ് നിന്നൊരു ഫൈവ്സ്റ്റാർ രഥയാത്ര ശ്രീധരൻപിള്ളയുടെ മനസ്സിൽ കിടന്ന് ലഡു പൊട്ടിക്കുന്നു.
എന്തുകൊണ്ടാണ് സംഘപരിവാറിന് ഇങ്ങനെ ശബരിമലയിൽ അഴിഞ്ഞാടാൻ കഴിയുന്നത്..?
ആരാണ് ഇതിന്റെ ഉത്തരവാദി..?ഒറ്റവാക്കിൽ പറഞ്ഞാൽ കേരളീയ സമൂഹമാണ് ശബരിമലയിലെ നടക്കുന്ന അതിക്രമങ്ങൾക്ക് പൂർണ്ണ ഉത്തരവാദി.പുറമേയുള്ള പുരോഗമനവീമ്പിളക്കമല്ലാതെ ആന്തരികമായി നമ്മുടെ സിവിൽ സൊസൈറ്റി അടിമുടി യാഥാസ്ഥിതികമാണ്.
ആയുർദൈർഘ്യം കൂടിയതുകൊണ്ടോ,ശിശുമരണനിരക്കോ, മാതൃമരണനിരക്കോ കുറഞ്ഞതുകൊണ്ടോ ഒരു സമൂഹവൂം പ്രോഗ്രസീവായി മാറുന്നില്ല.ചമ്പൂർണ്ണ സാച്ചരതാ ബന്ദർ കി ബച്ചേ എന്നൊരു സിനിമയിൽ തമാശയായി പറഞ്ഞതിൽ സത്യത്തിന്റെ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമുണ്ട്.ഹിന്ദു -മുസ്ലിം- ക്രൈസ്തവ ഭേദമെന്യേ കേരളത്തിലെ ഏതാണ്ട് 80% ജനങ്ങളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി അണികളിലും നേതാക്കളിലും മഹാഭൂരിപക്ഷവും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മനോഘടനയിൽ വാർത്തെടുക്കപ്പെട്ടവരാണ്.മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ഏക അപവാദം
സംഘപരിവാർ എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകിയിരുന്ന മുസ്ലിം ലീഗും എസ്ഡിപിഐയും ശബരിമലയിൽ പെണ്ണുങ്ങൾ കയറുന്നതിനെ ശക്തിയുക്തം എതിർക്കുന്നു ഭക്തവേഷം ധരിച്ച് നടക്കുന്ന കാവിഗുണ്ടകൾക്ക് അവർ പരസ്യപിന്തുണ അർപ്പിക്കുന്നു.
അച്ചായന്മാർക്കും ആർത്തവമെന്ന് കേട്ടാൽ ആകെ അശുദ്ധിയും സൂക്കേടുമാണ്.ചുരുക്കത്തിൽ ഒരു ചെറുന്യൂനപക്ഷം ഒഴികെ കേരളീയർ ഒന്നടങ്കം ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ട് ആർത്തവലഹളയുടെ ഭാഗമായി എന്തതിക്രമം കാട്ടിയാലും ഭൂരിപക്ഷ മലയാളിമനസ്സ് തങ്ങളോടൊപ്പമാണെന്ന് ശ്രീധരൻപിള്ളയ്ക്കും ശശികലയ്ക്കും നന്നായി അറിയാം.വൈകുന്നേരം ഏഴ് മണിക്ക് ശേഷം റോഡിലിറങ്ങുന്ന പെണ്ണുങ്ങൾ അപഥസഞ്ചാരികളാണെന്ന് കരുതുന്ന ഒരു ഫ്യൂഡൽ സമൂഹം മാത്രമാണ് കേരളം. അത്തരമൊരു നാട്ടിൽ ശബരിമല ദർശനത്തിന് ധൈര്യപ്പെടുന്ന യുവതി ഉരുമ്പെട്ടവളാണ്.
'കുടുംബത്തിൽ' പിറന്ന ഒരു പെണ്ണും തെങ്ങിൽ കയറുകയോ ആചാരം ലംഘിച്ച് പതിനെട്ടാം പടി ചവിട്ടാൻ ഇറങ്ങി പുറപ്പെടുകയോ ചെയ്യില്ല.അത്രത്തോളം പുരോഗമനം മാത്രം മതിയെന്നാണ് ആധുനിക കേരളം ആണയിട്ട് ആവർത്തിക്കുന്നത്.
ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ.1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ശബരിമലയിൽ അഴിഞ്ഞാടുന്നത്.മലയാളിപൂവന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഒരു പിടക്കോഴിയേയും കൂവാൻ അനുവദിക്കില്ല ..!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍